Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ഫണ്ട് ക്ഷാമം; പോപ്പുലര്‍ ഫ്രണ്ട് സര്‍ക്കാരിന് നല്‍കേണ്ട 5.2 കോടി ഇനിയും അടച്ചില്ല; ജാമ്യമെടുക്കാനാവാതെ പ്രവര്‍ത്തകര്‍

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ഹര്‍ത്താലില്‍ വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സര്‍ക്കാരില്‍ അടക്കേണ്ട 5.2 കോടി ഇനിയും അടച്ചില്ല. പണ്ട് കോടികളുടെ നിക്ഷേപം രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും വന്നിരുന്ന അക്കൗണ്ടുകളാണ് മരവിപ്പിക്കപ്പെട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2022, 04:46 pm IST
in Kerala

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ഹര്‍ത്താലില്‍ വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സര്‍ക്കാരില്‍ അടക്കേണ്ട 5.2 കോടി ഇനിയും അടച്ചില്ല. പണ്ട് കോടികളുടെ നിക്ഷേപം രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും വന്നിരുന്ന അക്കൗണ്ടുകളാണ് മരവിപ്പിക്കപ്പെട്ടിരിക്കുന്നത്.  

സര്‍ക്കാര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ നഷ്ടപരിഹാരത്തുക അടയ്‌ക്കാനുള്ള പണമില്ലെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ അഭിഭാഷകന്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജ്ഞാതവും അജ്ഞാതവുമായ ഉറവിടങ്ങളില്‍ നിന്നും ഫണ്ടുകള്‍ വന്നിരുന്നതാണ്. ചാരിറ്റിയുടെയും ക്ഷേമപ്രവര്‍ത്തനങ്ങളുടെയും മറവില്‍ പണം സ്വരൂപിച്ചതായും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തകരെ ആകര്‍ഷിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.  

ഈ സാമ്പത്തിക ഉറവിടങ്ങള്‍ അടഞ്ഞതോടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അടഞ്ഞതായി പൊലീസ് രഹസ്യ ഏജന്‍സികള്‍ പറയുന്നു. സംഘടനനിരോധനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നാശനഷ്ടങ്ങള്‍ വരുത്തിയതിന് അറസ്റ്റിലായ പലരും ജാമ്യത്തിന് ഫണ്ടില്ലാതെ ബുദ്ധിമുട്ടുന്നതായും റിപ്പോര്‍ട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവര്‍ അവര്‍ നശിപ്പിച്ച മുതലിന്റെ തുക കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യം ലഭിക്കൂ. ഇതുവരെ ഇത്തരം കേസുകള്‍ പ്രകാരം തടങ്കലില്‍ വെച്ചിരിക്കുന്ന 15 പേരാണ് ജാമ്യത്തുക കെട്ടിവെച്ച് പുറത്ത് വന്നിരിക്കുന്നത്. ഈ വകുപ്പുപ്രകാരം 63 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെഎസ്ആര്‍ടിസി മാത്രമാണിത്. ഇതില്‍ 50 പേര്‍ പ്രതികളാണ്. ഇവരില്‍ പലര്‍ക്കെതിരെയും ഒന്നില്‍ കൂടുതല്‍ കേസുകളുമുണ്ട്.  

മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിനെ പണം നല്‍കി സഹായിച്ച ബിസിനസുകാരും സംഘടന നിരോധിക്കപ്പെട്ടതോടെ അങ്ങേയറ്റം അകലം പാലിക്കാന്‍ ശ്രമിക്കുകയാണ്. കാരണം ധനസഹായം നല്‍കിയാല്‍  കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവലയത്തില്‍ പെടുമോ എന്ന ഭയം ഇവര്‍ക്കുണ്ട്. അതുകൊണ്ട് ഇത്തരം ഫണ്ടുകളും ലഭിക്കുന്നില്ല. 

Tags: പോപ്പുലര്‍ ഫ്രണ്ട്pfiഇഡിഎൻ‌ഐ‌എജാമ്യംfinancial crisisപിഎഫ് ഐ ഹര്‍ത്താല്‍പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി കൂടി കടമെടുക്കുന്നു

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

പുതിയ വാര്‍ത്തകള്‍

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.