Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബാധ ഒഴിപ്പിക്കാന്‍ നഗ്നപൂജ: അറബി മാന്ത്രികനെതിരെ കൂടുതല്‍ പരാതികള്‍, പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന

ലഭിച്ച പരാതികളില്‍ കൂടുതല്‍ വസ്തുതകള്‍ പരിശോധിച്ചു വരികയാണെന്നും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും ചടയമംഗലം സിഐ വി. ബിജു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2022, 03:37 pm IST
in Kollam

കൊല്ലം: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ അറബി മാന്ത്രികന്‍ നഗ്നപൂജയ്‌ക്ക് ഇരുത്താനും പീഡിപ്പിക്കാനും ശ്രമിച്ചതായുള്ള യുവതിയുടെ വെളിപ്പെടുത്തലിനു പിന്നാലെ അറബി മാന്ത്രികനെതിരെ കൂടുതല്‍ പരാതികള്‍ പോലീസിനു ലഭിച്ചു. പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പോലീസ് ശേഖരിച്ചു.

ആറ്റിങ്ങല്‍ സ്വദേശിനിയുടെ പരാതിയില്‍ ഭര്‍തൃമാതാവ് ലൈഷ (60)യെ കഴിഞ്ഞ ദിവസം ചടയമംഗലം പോലീസ് അറസ്റ്റു ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവ് ചടയമംഗലം നെട്ടേത്തറ ശ്രൂതി ഭവനില്‍ ഷാലു സത്യബാബു (36), അറബി മാന്ത്രികന്‍ നിലമേല്‍ ചേറാട്ടുകുഴി സ്വദേശി കുരിയോട് നെട്ടേത്തറയില്‍ താമസിക്കുന്ന അബ്ദുള്‍ ജബ്ബാര്‍ (43), ഇയാളുടെ സഹായി സിദ്ദിഖ്, ഷാലുവിന്റെ സഹോദരി ശ്രുതി എന്നിവര്‍ ഒളിവിലാണ്. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ലഭിച്ച പരാതികളില്‍ കൂടുതല്‍ വസ്തുതകള്‍ പരിശോധിച്ചു വരികയാണെന്നും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും ചടയമംഗലം സിഐ വി. ബിജു പറഞ്ഞു. ഇലന്തൂര്‍ നരബലിക്കു ശേഷമാണ് ആറ്റിങ്ങല്‍ സ്വദേശിയായ യുവതി തനിക്കു നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. 2016ല്‍ ഷാലുവിനെ വിവാഹം കഴിച്ച തന്നെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരും സഹായത്തോടെ അബ്ദുള്‍ ജബ്ബാറും സിദ്ദിഖും വിവസ്ത്രയാക്കി നഗ്നപൂജയ്‌ക്ക് പ്രേരിപ്പിക്കുകയും ഇതിനു സമ്മതിക്കാതിരുന്നതോടെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായുമാണ് പരാതി.

ഇവരുടെ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതായും യുവതി ആരോപിച്ചു. ഇതു സംബന്ധിച്ച് പോലീസിന് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. യുവതിയുടെ ആരോപണത്തിന് ബലമേകുന്ന മൊഴികള് സമീപവാസികളും പോലീസിന് നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണത്തില്‍ അബ്ദുള്‍ ജബ്ബാറിന്റെ മന്ത്രവാദത്തറ പോലീസ് കണ്ടെത്തി പരിശോധന നടത്തി. നിരവധി പെണ്‍കുട്ടികളാണ് ഇവരുടെ ഇരയാകുന്നതെന്ന യുവതി വെളിപ്പെടുത്തല്‍ ശരിവയ്‌ക്കുന്നതാണ് പോലീസ് ലഭിച്ചിരിക്കുന്ന കൂടുതല്‍ പരാതികള്‍.

പൂജയ്‌ക്കു മുന്‍പ് പെണ്‍കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളം നല്‍കുമെന്നും ഇതു കുടിക്കുന്നതോടെ ബോധം നഷ്ടമാകും. പിന്നെ അവിടെ നടക്കുന്നത് പുറത്തു പറയാന്‍ സാധിക്കാത്ത വൃത്തികേടുകളാണ്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പിന്നീട് പെണ്‍കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായും യുവതി പറഞ്ഞിരുന്നു. മയക്കുമരുന്ന് കലര്‍ത്തിയ വെള്ളമാണ് നല്‍കിയിരുന്നെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ പരിധിയിലുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: kollamTamilnaduharassment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി ആ​ക്ര​മി​ച്ച സ്ത്രീ ​പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു

Kerala

തമിഴ്‌നാട്ടിൽ വിദേശികൾ വോട്ടുചെയ്തു; ചട്ടലംഘനം, അന്വേഷിക്കാൻ തെരഞ്ഞെടുപ്പുകമ്മീഷൻ

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Entertainment

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

പുതിയ വാര്‍ത്തകള്‍

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

സുവേന്ദുവിന്റെ പിഎയെ കൊലപ്പെടുത്താൻ വെടിവെച്ചയാൾ അറസ്റ്റിൽ

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.