Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘പാക്കിസ്ഥാന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യം’; ലോകവേദികളില്‍ മോദി ഉയര്‍ത്തിയ നിലപാട് ഏറ്റെടുത്ത് അമേരിക്ക; മതരാഷ്‌ട്രത്തെ ഒറ്റപ്പെടുത്തി ബൈഡന്‍

ജോ ബൈഡന്‍ ആദ്യമായാണ് പാക്കിസ്ഥാനെതിരെ ഇത്ര രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തുന്നത്. ഈ നിലപാട് പാക്കിസ്ഥാനെയും ഞെട്ടിച്ചിട്ടുണ്ട്. അമേരിക്കയുടെ സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ളവയിലാണ് പാക്കിസ്ഥാന്‍ കഴിഞ്ഞുപോകുന്നത്. പാക്കിസ്ഥാനെ അമേരിക്കയും കൈയൊഴിയുന്നുവെന്നാണ് പുതിയ നിലപാടിലൂടെ വ്യക്തമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2022, 04:24 pm IST
in World

വാഷിങ്ടന്‍: ലോകവേദികളില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ഉയര്‍ത്തുന്ന വാദം അംഗീകരിച്ച് അമേരിക്ക. ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്‌ട്രങ്ങളിലൊന്നാണ്പാക്കിസ്ഥാനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.   ലോസ് ഏഞ്ചല്‍സില്‍ (കലിഫോര്‍ണിയ) നടന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രസ് ക്യംപെയ്ന്‍ കമ്മിറ്റിയുടെ ചടങ്ങിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ആദ്യ മോദി സര്‍ക്കാരിന്റെ കാലം മുതല്‍ ലോകവേദികളില്‍ ഇന്ത്യ ഉയര്‍ത്തുന്ന വാദം അമേരിക്കന്‍ പ്രസിഡന്റും അംഗീകരിച്ചുവെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.  

ജോ ബൈഡന്‍ ആദ്യമായാണ് പാക്കിസ്ഥാനെതിരെ ഇത്ര രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തുന്നത്. ഈ നിലപാട് പാക്കിസ്ഥാനെയും ഞെട്ടിച്ചിട്ടുണ്ട്. അമേരിക്കയുടെ സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ളവയിലാണ് പാക്കിസ്ഥാന്‍ കഴിഞ്ഞുപോകുന്നത്. പാക്കിസ്ഥാനെ അമേരിക്കയും കൈയൊഴിയുന്നുവെന്നാണ് പുതിയ നിലപാടിലൂടെ വ്യക്തമാകുന്നത്.  

ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസിന്റെ വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പാക്കിസ്ഥാനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം. ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി താന്‍ പാക്കിസ്ഥാനെ കണക്കാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിന്റെ ശ്രമത്തിന് തിരിച്ചടിയായി ബൈഡന്റെ രൂക്ഷമായുള്ള പരാമര്‍ശം.  

അടുത്തിടെ  യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാന്‍ നടത്തിയ ആരോപണങ്ങള്‍ക്കെതിരെ  ഇന്ത്യ രൂക്ഷമായി പ്രതികരിച്ചിരുന്നു.  പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രാജ്യത്തിനെതിരെ നടത്തിയ തെറ്റായ പരാമര്‍ശങ്ങള്‍ക്കെതിരെ നയതന്ത്രജ്ഞന്‍ മിജിറ്റൊ വിനിറ്റൊ കടുത്ത നിലപാട് സ്വീകരിച്ചത്.  

ഇന്ത്യക്കെതിരെ തെറ്റായ ആരോപണങ്ങള്‍ പാകിസ്ഥാന്‍ ഉന്നയിച്ചത് ഖേദകരമാണ്, സ്വന്തം രാജ്യത്തെ ദുഷ്പ്രവൃത്തികളെ അവ്യക്തമാക്കാനും ഇന്ത്യക്കെതിരായ നടപടികളെ ന്യായീകരിക്കാനുമാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്, സമാധാനം ആഗ്രഹിക്കുന്ന രാജ്യം അതിര്‍ത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുകയില്ലെന്നും വിനിറ്റൊ പറഞ്ഞു.

പാകിസ്ഥാന്‍ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ എങ്ങനെ അതിര്‍ത്തിക്കപ്പുറം ഭീകരത വര്‍ധിക്കും, അയല്‍ക്കാരുമായി സമാധാനം ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാജ്യം  ഒരിക്കലും അതിര്‍ത്തി കടന്നുള്ള ഭീകരതയെ വളര്‍ത്തിക്കൊണ്ടുവരില്ല, മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകര്‍ക്ക് അഭയം നല്‍കില്ല, അത്തരമൊരു രാജ്യം അയല്‍ക്കാര്‍ക്കെതിരെ ന്യായരഹിതവും ന്യായീകരിക്കാനാവാത്തതുമായ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കില്ലെന്നും വിനിറ്റൊ മറുപടി നല്കി.  സ്ലിം ഭൂരിപക്ഷമായ ജമ്മു കശ്മീരിനെ ഹിന്ദു പ്രദേശമാക്കി മാറ്റാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നായിരുന്നു ഷെരീഫിന്റെ മറ്റൊരു ആരോപണം. ഇത് മനുഷ്യാവകാശങ്ങളെക്കുറിച്ചും ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുമുള്ള തെറ്റായ അവകാശവാദങ്ങള്‍ മാത്രമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടാതിരിക്കുമ്പോള്‍ മാത്രമേ സമാധാനവും  സുരക്ഷയും കൈവരികയുള്ളൂവെന്നും മറുപടിയായി അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.  

Tags: narendramodipakistanamericajoe bidenbiden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

പുതിയ വാര്‍ത്തകള്‍

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.