Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട് നേരത്തെ നടന്നത് രണ്ട് നരബലി; ആഭിചാരത്തിന്റെ പേരില്‍ കൊന്നത് രണ്ട് കുരുന്നുകളെ, ആദ്യ സംഭവം രണ്ട് പതിറ്റാണ്ട് മുമ്പ് പട്ടാമ്പിയിൽ

2004ല്‍ പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പ്രഭുവിനെ കാണാതായി. മാതാപിതാക്കള്‍ രാവിലെ പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പട്ടാമ്പി പോലീസില്‍ പരാതി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2022, 10:23 am IST
inPalakkad

പാലക്കാട്: കുടുംബ അഭിവൃദ്ധിക്കായി പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ വെട്ടിനുറുക്കി കുഴിച്ചിട്ട വാര്‍ത്തകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് കേരളം. പാലക്കാട്ടും സമാനമായ രണ്ട് സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലും ആറും വയസ് പ്രായമുള്ള രണ്ട് കുരുന്നുകളാണ് ആഭിചാരത്തിന്റെ പേരിലുള്ള ക്രൂരതയ്‌ക്ക് ഇരയായത്. ഇതില്‍ നാലുവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.  

രണ്ട് പതിറ്റാണ്ട് മുമ്പ് പട്ടാമ്പിയിലാണ് ആദ്യ സംഭവം നടന്നത്. നാല് വയസുകാരനായ നാടോടി ബാലനാണ് നരബലിക്കിരയായത്. 2004ല്‍ പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പ്രഭുവിനെ കാണാതായി. മാതാപിതാക്കള്‍ രാവിലെ പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പട്ടാമ്പി പോലീസില്‍ പരാതി നല്‍കി. നാട്ടുകാരും പോലീസും അന്വേഷിക്കുന്നതിനിടെ കിഴായൂര്‍ നമ്പ്രം റോഡില്‍ ഭാരതപ്പുഴയുടെ അടുത്തുള്ള കുളത്തില്‍ നിന്ന് കൈകാലുകള്‍ അറുത്ത നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാത്രമല്ല, ഷൊര്‍ണൂര്‍ റെയില്‍വേ ലൈനിനടുത്ത് മഞ്ഞളും കുങ്കുമവും ഉപയോഗിച്ച് കളം വരച്ച് പൂജ നടത്തിയതിന്റെ അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി. ഇതോടെയാണ് പ്രഭുവിന്റേത് നരബലിയാണെന്ന നിഗമനത്തിലേക്കെത്തിയത്.  

ഒറ്റവെട്ടിന് കാലുകളും കൈകളും അറുത്തെടുക്കുന്ന രീതിയായ ‘മറുകൈ മറുകാല്‍’ ആഭിചാരമാണ് അവിടെ നടത്തിയത്. എന്നാല്‍ ഇതിനുപയോഗിച്ച ആയുധം കണ്ടെത്താന്‍ കഴിഞ്ഞില്ല. കെട്ടിടം, പാലം എന്നിവ നിര്‍മിക്കുമ്പോള്‍ കോണ്‍ക്രീറ്റ് ഉറച്ചില്ലെങ്കില്‍ നരബലി നല്‍കണമെന്ന അന്ധവിശ്വാസത്തിന്റെ ഇരയാണ് പ്രഭുവെന്ന് ഒരുവിഭാഗം ആളുകള്‍ പറയുന്നു. പട്ടാമ്പിയിലെ ഒരു പ്രമുഖന് വേണ്ടിയായിരുന്നു ഇതെന്ന് സൂചനയുണ്ട്.  

സംഭവം വന്‍ ചര്‍ച്ചയായതോടെ തമിഴ്നാട്ടിലേക്കും പട്ടാമ്പിയിലെ മറ്റു നാടോടി സംഘങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. മാത്രമല്ല, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപോവുകയും ചെയ്തു. പിന്നീട് നരബലിയെ കുറിച്ച് പട്ടാമ്പിക്കാരും പോലീസും മറന്നു.

ദൈവപ്രീതിക്കായി ആറുവയസുള്ള മകനെ അമ്മ ബലി നല്‍കിയ സംഭവവും ഏറെ ഞെട്ടലോടെയാണ് കേട്ടത്. 2021 ഫെബ്രുവരി ഏഴിനാണ് പാലക്കാട് പുതുപ്പള്ളിത്തെരുവ് പൂളക്കാട് സുലൈമാന്റെ മകന്‍ ആമില്‍(ആറ്)നെ അമ്മ ഷഹീദ (32) പുലര്‍ച്ചെ മൂന്നുമണിയോടെ കുളിമുറിയിലിട്ട് കഴുത്തറുത്ത് കൊന്നത്.  

കുട്ടിയുടെ കൈകാലുകള്‍ തുണികൊണ്ട് കെട്ടിയ ശേഷം കറിക്കത്തി ഉപയോഗിച്ചാണ് ബലി നല്‍കിയത്. പ്രാര്‍ത്ഥനക്കിടെ ഉള്‍വിളിയുണ്ടായതാണ് മകനെ ബലിനല്‍കാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു ഷഹീദയുടെ മൊഴി. കൃത്യത്തിന് ശേഷം യുവതിതന്നെ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

Tags: കൊലപാതകംപാലക്കാട്childrenHuman sacrifice
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.