Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുണ്ടകള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി; മഴ വകവെയ്‌ക്കാതെ പെണ്‍കുട്ടികളുടെ സമരം; രാജസ്ഥാനിലായാല്‍ പ്രിയങ്ക ഗാന്ധി മിണ്ടില്ല; യുപിയിലായിരുന്നെങ്കില്‍

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ബലാത്സംഗമോ സ്ത്രീപീഡനമോ ഉണ്ടായാല്‍ പ്രിയങ്ക വദ്ര ചാടിയിറങ്ങും. പക്ഷെ രാജസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കെതിരെ തുടര്‍ച്ചയായി അക്രമം അരങ്ങേറിയിട്ടും പ്രിയങ്ക മൗനം പാലിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 07:15 pm IST
in India

ജയ്‌പൂര്‍: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ബലാത്സംഗമോ സ്ത്രീപീഡനമോ ഉണ്ടായാല്‍ പ്രിയങ്ക വദ്ര ചാടിയിറങ്ങും. പക്ഷെ രാജസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കെതിരെ തുടര്‍ച്ചയായി അക്രമം അരങ്ങേറിയിട്ടും പ്രിയങ്ക മൗനം പാലിക്കുകയാണ്.  

രാജസ്ഥാനിലെ ജയ്‌പൂരിലെ ജംദോളിയിലെ ഹോസ്റ്റലില്‍ തുടര്‍ച്ചയായി പ്രദേശത്തുള്ള സാമൂഹ്യദ്രോഹികള്‍ പെണ്‍കുട്ടികളെ പീഢിപ്പിക്കുകയാണ്. ഇതിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിട്ടും പ്രതികരണമില്ല. കഴിഞ്ഞ ദിവസം സംഭവം ആവര്‍ത്തിച്ചതോടെ പെണ്‍കുട്ടികളുടെ സംഘം ജയ്‌പൂര്‍-ആഗ്ര ഹൈവേ മണിക്കൂറുകളോളം ഉപരോധിച്ചു. ജംദോലിയിലെ പ്രേം നഗര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപാര്‍ട്മെന്‍റിലെ ഹോസ്റ്റല്‍ പെണ്‍കുട്ടികളാണ് പ്രതിഷേധ സമരം നടത്തിയത്. മഴ പോലും വകവെയ്‌ക്കാതെയായിരുന്നു പെണ്‍കുട്ടികളുടെ ഈ പ്രതിഷേധം.  

“ഹോസ്റ്റലില്‍ കയറി അക്രമികള്‍ പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുന്ന സംഭവം വരെയുണ്ടായി. ഇതോടെയാണ് മഴയെ അവഗണിച്ച് പെണ്‍കുട്ടികള്‍ ഹൈവേ ഉപരോധിച്ചത്. സ്വന്തം സീറ്റുറപ്പിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് മുഖ്യമന്ത്രി ഗെഹ്ലോട്ട്. ബലാത്സംഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍. എന്നിട്ടും പ്രിയങ്ക ഗാന്ധി വദ്ര മൗനം പാലിക്കുന്നതെന്തുകൊണ്ടാണ്”- ബിജെപി വക്താവ്  ഷെഹ്സാദ് പൂനവാല ചോദിക്കുന്നു.  

2020ല്‍ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന ബലാത്സംഗത്തെതുടര്‍ന്ന് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതിഷേധിക്കാന്‍ നേരിട്ടെത്തിയിരുന്നു. യുപിയിലെ ഉന്നാവോയില്‍ പെണ്‍കുട്ടിക്ക് നേരെ നടന്ന അതിക്രമത്തിലും പ്രിയങ്ക പ്രതിഷേധിക്കാനെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന രാജസ്ഥാനില്‍ പല തവണ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും പ്രിയങ്ക ഗാന്ധി ഇതുവരെ എത്തിനോക്കിയിട്ടില്ല. ബലാത്സംഗക്കേസുകളില്‍ സൗകര്യപൂര്‍വ്വമുള്ള മറവിയാണ് പ്രിയങ്ക പുലര്‍ത്തുന്നതെന്നാണ് ബിജെപിയിലെ നേതാക്കളുടെ പരിഹാസം.  

തുടര്‍ച്ചയായി പൊലീസില്‍ പരാതി നല്‍കിയിട്ടും അക്രമികളുടെ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തുടരുകയാണ്. എന്നാല്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരാളും ഈ പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലും വരുന്നില്ല. അതേ സമയം, പെണ്‍കുട്ടികള്‍ ഹൈവേ തടസ്സപ്പെടുത്തി സമരം ചെയ്തതോടെ ജയ്‌പൂരിലെ കനോട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. ഈ സമരത്തിന് ശേഷം ഇപ്പോള്‍ വനിതാ പൊലീസിനെ ഹോസ്റ്റലിന്റെ മുന്‍പില്‍ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഹോസ്റ്റലിലേക്ക് തിരിച്ചെത്തിയ ശേഷവും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.  

Tags: ജയ് പൂര്‍പ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രGirlsകലാപംഗേഹ്‌ലോട്ട്‌പീഡിപ്പിക്കാന്‍സ്ത്രീ പീഢനംbjpജംദോലിരാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്congressharassment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Kerala

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.