Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുണ്ടകള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി; മഴ വകവെയ്‌ക്കാതെ പെണ്‍കുട്ടികളുടെ സമരം; രാജസ്ഥാനിലായാല്‍ പ്രിയങ്ക ഗാന്ധി മിണ്ടില്ല; യുപിയിലായിരുന്നെങ്കില്‍

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ബലാത്സംഗമോ സ്ത്രീപീഡനമോ ഉണ്ടായാല്‍ പ്രിയങ്ക വദ്ര ചാടിയിറങ്ങും. പക്ഷെ രാജസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കെതിരെ തുടര്‍ച്ചയായി അക്രമം അരങ്ങേറിയിട്ടും പ്രിയങ്ക മൗനം പാലിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 07:15 pm IST
in India

ജയ്‌പൂര്‍: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ബലാത്സംഗമോ സ്ത്രീപീഡനമോ ഉണ്ടായാല്‍ പ്രിയങ്ക വദ്ര ചാടിയിറങ്ങും. പക്ഷെ രാജസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കെതിരെ തുടര്‍ച്ചയായി അക്രമം അരങ്ങേറിയിട്ടും പ്രിയങ്ക മൗനം പാലിക്കുകയാണ്.  

രാജസ്ഥാനിലെ ജയ്‌പൂരിലെ ജംദോളിയിലെ ഹോസ്റ്റലില്‍ തുടര്‍ച്ചയായി പ്രദേശത്തുള്ള സാമൂഹ്യദ്രോഹികള്‍ പെണ്‍കുട്ടികളെ പീഢിപ്പിക്കുകയാണ്. ഇതിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിട്ടും പ്രതികരണമില്ല. കഴിഞ്ഞ ദിവസം സംഭവം ആവര്‍ത്തിച്ചതോടെ പെണ്‍കുട്ടികളുടെ സംഘം ജയ്‌പൂര്‍-ആഗ്ര ഹൈവേ മണിക്കൂറുകളോളം ഉപരോധിച്ചു. ജംദോലിയിലെ പ്രേം നഗര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപാര്‍ട്മെന്‍റിലെ ഹോസ്റ്റല്‍ പെണ്‍കുട്ടികളാണ് പ്രതിഷേധ സമരം നടത്തിയത്. മഴ പോലും വകവെയ്‌ക്കാതെയായിരുന്നു പെണ്‍കുട്ടികളുടെ ഈ പ്രതിഷേധം.  

“ഹോസ്റ്റലില്‍ കയറി അക്രമികള്‍ പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുന്ന സംഭവം വരെയുണ്ടായി. ഇതോടെയാണ് മഴയെ അവഗണിച്ച് പെണ്‍കുട്ടികള്‍ ഹൈവേ ഉപരോധിച്ചത്. സ്വന്തം സീറ്റുറപ്പിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് മുഖ്യമന്ത്രി ഗെഹ്ലോട്ട്. ബലാത്സംഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍. എന്നിട്ടും പ്രിയങ്ക ഗാന്ധി വദ്ര മൗനം പാലിക്കുന്നതെന്തുകൊണ്ടാണ്”- ബിജെപി വക്താവ്  ഷെഹ്സാദ് പൂനവാല ചോദിക്കുന്നു.  

2020ല്‍ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന ബലാത്സംഗത്തെതുടര്‍ന്ന് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതിഷേധിക്കാന്‍ നേരിട്ടെത്തിയിരുന്നു. യുപിയിലെ ഉന്നാവോയില്‍ പെണ്‍കുട്ടിക്ക് നേരെ നടന്ന അതിക്രമത്തിലും പ്രിയങ്ക പ്രതിഷേധിക്കാനെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന രാജസ്ഥാനില്‍ പല തവണ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും പ്രിയങ്ക ഗാന്ധി ഇതുവരെ എത്തിനോക്കിയിട്ടില്ല. ബലാത്സംഗക്കേസുകളില്‍ സൗകര്യപൂര്‍വ്വമുള്ള മറവിയാണ് പ്രിയങ്ക പുലര്‍ത്തുന്നതെന്നാണ് ബിജെപിയിലെ നേതാക്കളുടെ പരിഹാസം.  

തുടര്‍ച്ചയായി പൊലീസില്‍ പരാതി നല്‍കിയിട്ടും അക്രമികളുടെ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തുടരുകയാണ്. എന്നാല്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരാളും ഈ പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലും വരുന്നില്ല. അതേ സമയം, പെണ്‍കുട്ടികള്‍ ഹൈവേ തടസ്സപ്പെടുത്തി സമരം ചെയ്തതോടെ ജയ്‌പൂരിലെ കനോട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. ഈ സമരത്തിന് ശേഷം ഇപ്പോള്‍ വനിതാ പൊലീസിനെ ഹോസ്റ്റലിന്റെ മുന്‍പില്‍ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഹോസ്റ്റലിലേക്ക് തിരിച്ചെത്തിയ ശേഷവും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.  

Tags: harassmentജയ് പൂര്‍പ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രGirlsകലാപംഗേഹ്‌ലോട്ട്‌പീഡിപ്പിക്കാന്‍സ്ത്രീ പീഢനംbjpജംദോലിരാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

India

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

India

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.