Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരേസമയം 18 ജില്ലകളില്‍ റെയിഡ്; 80ലധികം പിഎഫ്‌ഐ ഭീകരര്‍ അറസ്റ്റില്‍; അടിച്ചൊതുക്കി ഓഫീസുകള്‍ സീല്‍ ചെയ്തു; ശക്തമായ പോലീസ് നടപടിയെന്ന് മുഖ്യമന്ത്രി

എസ്ഡിപിഐ യാദ്ഗിരി ജില്ലാ പ്രസിഡന്റും കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തുടനീളം പോലീസ് റെയ്ഡുകള്‍ നടക്കുകയാണെന്നും സിആര്‍പിസി 107, 151 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അലോക് കുമാര്‍ പറഞ്ഞു. അറസ്റ്റിലായവരെ താലൂക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2022, 06:15 pm IST
in India

ബെംഗളൂരു: കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ ഒരേസമയം പോലീസ് നടത്തിയ റെയ്ഡില്‍ 80ലധികം നേതാക്കളെയും പിഎഫ്ഐ, എസ്ഡിപിഐ പ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തു.   ബെംഗളൂരു റൂറല്‍, മൈസൂരു, ശിവമോഗ, തുംകുരു, കോലാര്‍, റായ്ച്ചൂര്‍, ഗദഗ്, മംഗളൂരു, ബെളഗാവി, വിജയപുര, ബാഗല്‍കോട്ട്, മാണ്ഡ്യ, രാമനഗര, ഉഡുപ്പി, ചാമരാജനഗര്‍, കലബുറഗി, ഹുബ്ബള്ളി, ധാര്‍വാഡ് തുടങ്ങിയ ജില്ലകളിലാണ്  പുലര്‍ച്ചെ നാല് മുതല്‍ റെയ്ഡ് നടത്തിയത്. പിഎഫ്‌ഐയുടെ ഓഫീസുകള്‍ സീല്‍ വച്ച് പൂട്ടി. സമൂഹത്തില്‍ പ്രശ്നമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസിന് സംശയം തോന്നിയ 80ല്‍ അധികം പിഎഫ്‌ഐ, എസ്ഡിപിഐ പ്രവര്‍ത്തകരെയും നേതാക്കളെയും മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കസ്റ്റഡിയിലെടുത്തതായി ബെംഗളൂരു എഡിജിപി അലോക് കുമാര്‍ പറഞ്ഞു.  

എസ്ഡിപിഐ യാദ്ഗിരി ജില്ലാ പ്രസിഡന്റും കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തുടനീളം പോലീസ് റെയ്ഡുകള്‍ നടക്കുകയാണെന്നും സിആര്‍പിസി 107, 151 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അലോക് കുമാര്‍ പറഞ്ഞു. അറസ്റ്റിലായവരെ താലൂക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  

കസ്റ്റഡിയിലെടുത്തവര്‍ മുന്‍ കാലങ്ങളിലും ഇപ്പോഴും വര്‍ഗീയ കലാപം ഉണ്ടാക്കുകയും സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും പിഎഫ്‌ഐയില്‍ നിന്നുള്ള റാഡിക്കല്‍ ഇസ്ലാമിസ്റ്റിന്റെ അംഗങ്ങളാണെന്നും കുറച്ച് പേര്‍ എസ്ഡിപിഐയില്‍ നിന്നുള്ളവരാണെന്നും അലോക് കുമാര്‍ പറഞ്ഞു. റായ്ച്ചൂരില്‍ മുന്‍ പിഎഫ്‌ഐ പ്രസിഡന്റ് മുഹമ്മദ് ഇസ്മായില്‍, സെക്രട്ടറി അസിം എന്നിവരെ കസ്റ്റഡിയിലെടുത്തു. ശിവമോഗയില്‍ അഞ്ച് പിഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പിഎഫ്‌ഐ നേതാവ് അഫ്ഹാന്‍ അലിയെ ചിത്രദുര്‍ഗയിലും മറ്റ് നാല് പേരെ ബെല്ലാരിയിലും കരുതല്‍ തടങ്കലിലാക്കി. പിഎഫ്ഐ ജില്ലാ പ്രസിഡന്റ് കപില്‍, സെക്രട്ടറി സുഹൈബ് എന്നിവരെ ചാമരാജനാറില്‍ കരുതല്‍ കസ്റ്റഡിയിലെടുത്തു.

ദക്ഷിണ കന്നഡയില്‍ പത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉഡുപ്പിയില്‍ നാല് പിഎഫ്‌ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തു. ജില്ലയിലെ ഹൂഡ്, ഗംഗോളി, ബൈന്ദൂര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ ചിലരുടെ വീടുകളില്‍ നിന്നും പ്രധാനപ്പെട്ട രേഖകളും തെളിവുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.  

 ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. തഹസില്‍ദാര്‍മാര്‍ വഴിയുള്ള ഒരു പ്രതിരോധ നടപടിയാണ് പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. അത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പോലീസ് അത് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് ഇത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ ചിലയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.

Tags: ഐഎസ്പോപ്പുലര്‍ ഫ്രണ്ട്pfiകര്‍ണ്ണാടകIÀ-®m-SI s]m-eokvബസവരാജ് ബൊമ്മെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

പുതിയ വാര്‍ത്തകള്‍

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.