Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ജന്മഭൂമിയുടെ മുഖപ്രസംഗം: ദേശാഭിമാനി വായിക്കുമ്പോള്‍

ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് സ്ഥിതിഗതികള്‍ നീങ്ങുന്നതെന്ന് ജന്മഭൂമിക്ക് അഭിപ്രായമുണ്ട്. അതിനുത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കരുതുകയും ചെയ്യുന്നു. പിണറായിയെപ്പോലൊരു സേച്ഛ്വാധിപതി സ്വമേധയാ രാജിവക്കില്ലല്ലോ. ഇവിടെ ഗവര്‍ണര്‍ മറ്റു മാര്‍ഗങ്ങള്‍ ആരായണമെന്നുതന്നെയാണ് ജന്മഭൂമി മുഖപ്രസംഗം പറയുന്നത്. ഈ നടപടികള്‍ എന്തൊക്കെയാണെന്ന് 'ഗവര്‍ണര്‍ റബ്ബര്‍സ്റ്റാമ്പല്ല, കടുത്ത നടപടി വേണം' എന്ന മുഖപ്രസംഗത്തിന്റെ തലക്കെട്ടില്‍തന്നെയുണ്ടല്ലോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2022, 06:00 am IST
inArticle

കെപിഎം

രാഷട്രീയമായി കടുത്ത അഭിപ്രായഭിന്നതയുള്ളപ്പോഴും സിപിഎം മുഖപത്രമായ ദേശാഭിമാനിയെ സഹജീവിയായിത്തന്നെയാണ് ജന്മഭൂമി കാണുന്നത്. ഈ പരിഗണന പക്ഷേ പാര്‍ട്ടി അണികളെ പറ്റിക്കാന്‍ പ്രതിദിനം അതില്‍ അച്ചടിച്ചുവിടുന്ന അസത്യങ്ങളോടും അര്‍ധസത്യങ്ങളോടും അബദ്ധങ്ങളോടുമില്ല. ഇതിലൊന്നാണ് ‘പ്രതിസന്ധി ഒഴിവാക്കേണ്ടത് ഗവര്‍ണറാണെന്ന് ജന്മഭൂമിയും’ എന്ന ദേശാഭിമാനിയുടെ സ്വന്തം വിലയിരുത്തല്‍.

(2022 സപ്തംബര്‍ 22)

”ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരെ ബിജെപിയുടെ പത്രമായ ജന്മഭൂമിയും… പ്രതിസന്ധി ഒഴിവാക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് ജന്മഭൂമി തുറന്നെഴുതി. ഭരണഘടനാ പ്രതിസന്ധിയിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുന്നത് തടയാനുള്ള ഇടപെടലുകള്‍ ഗവര്‍ണറില്‍നിന്നുതന്നെ ഉണ്ടാകണമെന്ന ആഗ്രഹമാണ് ‘ജന്മഭൂമി’ മുഖപ്രസംഗത്തില്‍ പങ്കുവയ്‌ക്കുന്നത്” എന്നാണ് ദേശാഭിമാനിയുടെ സ്വന്തം ലേഖകന്‍ കണ്ടുപിടിച്ചിരിക്കുന്നത്.  

ഇപ്പോഴത്തെ അവസ്ഥയില്‍ മറ്റു ചില പത്രങ്ങള്‍ക്കൊപ്പം ജന്മഭൂമിയും ഇങ്ങനെയൊക്കെ എഴുതണമെന്ന് സിപിഎമ്മിനും ദേശാഭിമാനിക്കും ആഗ്രഹമുണ്ടാവാം. പക്ഷേ ജന്മഭൂമിയുടെ പണി അതല്ലല്ലോ. ജന്മഭൂമിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നയവും നിലപാടുമുണ്ട്. മുഖപ്രസംഗങ്ങളില്‍ക്കൂടിത്തന്നെ അത് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതുമാണ്.

സിപിഎമ്മിനും സര്‍ക്കാരിനുമൊപ്പംനിന്ന് ഗവര്‍ണറാണ് പ്രശ്‌നക്കാരന്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ‘ദേശാഭിമാനി’ അതിന് കൂട്ടുപിടിച്ച ജന്മഭൂമിയുടെ മുഖപ്രസംഗത്തില്‍നിന്നുള്ള വരികള്‍ അതേപടി ഉദ്ധരിക്കട്ടെ: ”ഗവര്‍ണറുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകളില്‍നിന്ന് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ചുറച്ച ഒരു മുഖ്യമന്ത്രിയുടെ ചിത്രമാണ് തെൡയുന്നത്. ഇങ്ങനെയൊരാള്‍ സ്വന്തം നിലയ്‌ക്ക് രാജിവയ്‌ക്കുമെന്ന് കരുതാനാവില്ല. ഭരണഘടനാ പ്രതിസന്ധിയിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുന്നത് തടയാനുള്ള ഇടപെടലുകള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാവണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.”

ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് സ്ഥിതിഗതികള്‍ നീങ്ങുന്നതെന്ന് ജന്മഭൂമിക്ക് അഭിപ്രായമുണ്ട്. അതിനുത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കരുതുകയും ചെയ്യുന്നു. പിണറായിയെപ്പോലൊരു സേച്ഛ്വാധിപതി സ്വമേധയാ രാജിവക്കില്ലല്ലോ. ഇവിടെ ഗവര്‍ണര്‍ മറ്റു മാര്‍ഗങ്ങള്‍ ആരായണമെന്നുതന്നെയാണ് ജന്മഭൂമി മുഖപ്രസംഗം പറയുന്നത്. ഈ നടപടികള്‍ എന്തൊക്കെയാണെന്ന് ‘ഗവര്‍ണര്‍ റബ്ബര്‍സ്റ്റാമ്പല്ല, കടുത്ത നടപടി വേണം’ എന്ന മുഖപ്രസംഗത്തിന്റെ തലക്കെട്ടില്‍തന്നെയുണ്ടല്ലോ.

ആചാര്യനായ കാറല്‍ മാര്‍ക്‌സ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് രൂപം നല്‍കാന്‍ തന്റെ ഗുരുവായ ഹെഗലിനെ തലകുത്തി നിര്‍ത്തുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ‘ദേശാഭിമാനി’യിലെ അനുയായികള്‍ ജന്മഭൂമിയുടെ മുഖപ്രസംഗത്തെയും തലകുത്തി നിര്‍ത്തിയാണ് വായിച്ചത്. ഇതിന്റെ പേര് മാധ്യമപ്രവര്‍ത്തനമെന്നല്ല, മണ്ടത്തരമെന്നാണ്.

Tags: ജന്മഭൂമിdeshabhimanikerala governorArif Mohammad Khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

പുതിയ വാര്‍ത്തകള്‍

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.