Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ അട്ടിമറിച്ചു; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ശ്രീധരന്‍

അന്തിമ ലൊക്കേഷന്‍ സര്‍വേയ്‌ക്ക് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഡിഎംആര്‍സിയെ ഏല്‍പ്പിച്ച്, ആറ് കോടി രൂപ അനുവദിച്ചു. ആദ്യ ഗഡുവായി ഡിഎംആര്‍സിക്ക് കൈമാറുന്നതിനായി ട്രഷറിയിലേക്ക് രണ്ട് കോടി രൂപ നിക്ഷേപിച്ചു. എന്നാല്‍ 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഡിഎംആര്‍സിയുടെ സര്‍വേ തടയുകയും നേരത്തേ നീക്കിവച്ച പണം ട്രഷറിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2022, 08:47 am IST
in Kerala

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പാതയുടെ മുഴുവന്‍ വസ്തുതകളും കര്‍ണാടകത്തിന് മുന്നില്‍ വയ്‌ക്കാതെ കേരള സര്‍ക്കാര്‍ ബോധപൂര്‍വം ഈ ലൈന്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ഇത് മഖ്യമന്ത്രിയുടെ ‘പ്രിയപ്പെട്ട’ തലശ്ശേരി-മൈസൂര്‍ പദ്ധതിക്ക് വേണ്ടിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്നലെ ബെംഗളൂരുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നടത്തിയ യോഗത്തിന് ശേഷം നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പാത കടന്നുപോകുന്നത് സെന്‍സിറ്റീവ് വന്യജീവി സങ്കേതത്തിലൂടെയായതിനാല്‍ അംഗീകരിക്കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഈ പാതയ്‌ക്ക് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കുകയും 2013 ലെ റെയില്‍വേ ബജറ്റില്‍ അന്തിമ ലൊക്കേഷന്‍ സര്‍വേ നടത്തുകയും ചെയ്തതാണെന്ന് ശ്രീധരന്‍ പ്രസ്താവനയില്‍ വിശദീകരിക്കുന്നു.  

അന്തിമ ലൊക്കേഷന്‍ സര്‍വേയ്‌ക്ക് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഡിഎംആര്‍സിയെ ഏല്‍പ്പിച്ച്, ആറ് കോടി രൂപ അനുവദിച്ചു. ആദ്യ ഗഡുവായി ഡിഎംആര്‍സിക്ക് കൈമാറുന്നതിനായി ട്രഷറിയിലേക്ക് രണ്ട് കോടി രൂപ നിക്ഷേപിച്ചു. എന്നാല്‍ 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഡിഎംആര്‍സിയുടെ സര്‍വേ തടയുകയും നേരത്തേ നീക്കിവച്ച പണം ട്രഷറിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.  

കര്‍ണാടക ചീഫ് കണ്‍സര്‍വേറ്റര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരുമായി വിശദ ചര്‍ച്ച നടത്തിയിരുന്നു. വന്യജീവി സങ്കേതത്തിന് താഴെയുള്ള ഭൂഗര്‍ഭ തുരങ്കത്തിലൂടെ റെയില്‍വേ പോകുന്നെങ്കില്‍ പ്രവൃത്തിയുമായി മുന്നോട്ട് പോകാന്‍ അന്ന് അനുമതി തന്നതാണ്. ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി സിദ്ധരാമയ്യയും പദ്ധതിക്ക് സമ്മതിച്ചിരുന്നു. ഈ പദ്ധതിക്ക് കര്‍ണാടക സര്‍ക്കാരോ മുഖ്യമന്ത്രിയോ അദ്ദേഹത്തോടൊപ്പമുള്ള ഉദ്യോഗസ്ഥരോ എതിര് നില്‍ക്കും എന്ന് ഞാന്‍ കരുതുന്നില്ല, ശ്രീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട തലശ്ശേരി-മൈസൂര്‍ ലൈനിനുവേണ്ടി കേരള സര്‍ക്കാര്‍ വീണ്ടും ഈ പദ്ധതി അട്ടിമറിക്കുകയാണ്. കേരളത്തിന് തലശ്ശേരി-മൈസൂര്‍ പ്രയോജനപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: മെട്രോമാന്‍ ഇ ശ്രീധരൻPinarayi Vijayanറെയില്‍വേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

Kerala

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

പുതിയ വാര്‍ത്തകള്‍

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.