Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ അട്ടിമറിച്ചു; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ശ്രീധരന്‍

അന്തിമ ലൊക്കേഷന്‍ സര്‍വേയ്‌ക്ക് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഡിഎംആര്‍സിയെ ഏല്‍പ്പിച്ച്, ആറ് കോടി രൂപ അനുവദിച്ചു. ആദ്യ ഗഡുവായി ഡിഎംആര്‍സിക്ക് കൈമാറുന്നതിനായി ട്രഷറിയിലേക്ക് രണ്ട് കോടി രൂപ നിക്ഷേപിച്ചു. എന്നാല്‍ 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഡിഎംആര്‍സിയുടെ സര്‍വേ തടയുകയും നേരത്തേ നീക്കിവച്ച പണം ട്രഷറിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2022, 08:47 am IST
in Kerala

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പാതയുടെ മുഴുവന്‍ വസ്തുതകളും കര്‍ണാടകത്തിന് മുന്നില്‍ വയ്‌ക്കാതെ കേരള സര്‍ക്കാര്‍ ബോധപൂര്‍വം ഈ ലൈന്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ഇത് മഖ്യമന്ത്രിയുടെ ‘പ്രിയപ്പെട്ട’ തലശ്ശേരി-മൈസൂര്‍ പദ്ധതിക്ക് വേണ്ടിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്നലെ ബെംഗളൂരുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നടത്തിയ യോഗത്തിന് ശേഷം നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പാത കടന്നുപോകുന്നത് സെന്‍സിറ്റീവ് വന്യജീവി സങ്കേതത്തിലൂടെയായതിനാല്‍ അംഗീകരിക്കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഈ പാതയ്‌ക്ക് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കുകയും 2013 ലെ റെയില്‍വേ ബജറ്റില്‍ അന്തിമ ലൊക്കേഷന്‍ സര്‍വേ നടത്തുകയും ചെയ്തതാണെന്ന് ശ്രീധരന്‍ പ്രസ്താവനയില്‍ വിശദീകരിക്കുന്നു.  

അന്തിമ ലൊക്കേഷന്‍ സര്‍വേയ്‌ക്ക് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഡിഎംആര്‍സിയെ ഏല്‍പ്പിച്ച്, ആറ് കോടി രൂപ അനുവദിച്ചു. ആദ്യ ഗഡുവായി ഡിഎംആര്‍സിക്ക് കൈമാറുന്നതിനായി ട്രഷറിയിലേക്ക് രണ്ട് കോടി രൂപ നിക്ഷേപിച്ചു. എന്നാല്‍ 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഡിഎംആര്‍സിയുടെ സര്‍വേ തടയുകയും നേരത്തേ നീക്കിവച്ച പണം ട്രഷറിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.  

കര്‍ണാടക ചീഫ് കണ്‍സര്‍വേറ്റര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരുമായി വിശദ ചര്‍ച്ച നടത്തിയിരുന്നു. വന്യജീവി സങ്കേതത്തിന് താഴെയുള്ള ഭൂഗര്‍ഭ തുരങ്കത്തിലൂടെ റെയില്‍വേ പോകുന്നെങ്കില്‍ പ്രവൃത്തിയുമായി മുന്നോട്ട് പോകാന്‍ അന്ന് അനുമതി തന്നതാണ്. ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി സിദ്ധരാമയ്യയും പദ്ധതിക്ക് സമ്മതിച്ചിരുന്നു. ഈ പദ്ധതിക്ക് കര്‍ണാടക സര്‍ക്കാരോ മുഖ്യമന്ത്രിയോ അദ്ദേഹത്തോടൊപ്പമുള്ള ഉദ്യോഗസ്ഥരോ എതിര് നില്‍ക്കും എന്ന് ഞാന്‍ കരുതുന്നില്ല, ശ്രീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട തലശ്ശേരി-മൈസൂര്‍ ലൈനിനുവേണ്ടി കേരള സര്‍ക്കാര്‍ വീണ്ടും ഈ പദ്ധതി അട്ടിമറിക്കുകയാണ്. കേരളത്തിന് തലശ്ശേരി-മൈസൂര്‍ പ്രയോജനപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: Pinarayi Vijayanറെയില്‍വേമെട്രോമാന്‍ ഇ ശ്രീധരൻ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

Kerala

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

Editorial

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.