Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയില്‍ അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടെത്താന്‍ സര്‍വ്വേയ്‌ക്കെത്തുന്നവരെ ചെരിപ്പുകൊണ്ട് സ്വീകരിക്കണമെന്ന് മൗലാന സാജിദ് റാഷിദി

ഉത്തര്‍പ്രദേശില്‍ അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടെത്തുന്നതിന് സര്‍വ്വേയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരെ ചെരുപ്പ് കൊണ്ട് നേരിടാന്‍ ആഹ്വാനം ചെയ്ത് അഖിലേന്ത്യാ ഇമാം അസോഷിയേഷന്‍ മേധാവി മൗലാന സാജി റഷിദി. സര്‍ക്കാര്‍ ഗ്രാന്‍റ് കിട്ടുന്ന മദ്രസകളെയും അതില്ലാത്ത സ്വകാര്യ മദ്രസകളെയും വേര്‍തിരിക്കാനുള്ള സര്‍വ്വേ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 06:32 pm IST
in India

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടെത്തുന്നതിന് സര്‍വ്വേയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരെ ചെരുപ്പ് കൊണ്ട് നേരിടാന്‍ ആഹ്വാനം ചെയ്ത് അഖിലേന്ത്യാ ഇമാം അസോഷിയേഷന്‍ മേധാവി മൗലാന സാജിദ് റഷിദി. സര്‍ക്കാര്‍ ഗ്രാന്‍റ് കിട്ടുന്ന മദ്രസകളെയും അതില്ലാത്ത സ്വകാര്യ മദ്രസകളെയും വേര്‍തിരിക്കാനുള്ള സര്‍വ്വേ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നടക്കുകയാണ്.  

“സ്വകാര്യസംഭാവനകള്‍ ഉപയോഗിച്ച് നടത്തുന്ന മദ്രസകളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ല. അതിനായി എത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചെരിപ്പുകൊണ്ടും ഷൂസുകൊണ്ടും അടിക്കണം”- റാഷിദി പറഞ്ഞു.  

“2.5 ശതമാനം സക്കാത്ത് ഉപയോഗിച്ചാണ് സ്വകാര്യമദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ കാര്യം നോക്കാള്‍ ആരാണ് നിങ്ങളെ ഉത്തരവാദമേല്‍പിച്ചത്? സര്‍വ്വേ നടത്താനുള്ള നിങ്ങളുടെ അധികാരം എന്താണ്? ഞാന്‍ 2.5 ശതമാനം സക്കാത്ത് നല്‍കിയിട്ടുണ്ട്. എന്റെ സക്കാത്ത് ഉപയോഗിച്ചാണ് ഈ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കുന്ന മദ്രസകള്‍ നിങ്ങള്‍ സര്‍വ്വേ ചെയ്തോളൂ. അതിനെ ആധുനികമാക്കുകയോ, വിദ്യാഭ്യാസം നല്‍കുകയോ, എന്ത് വേണമെങ്കിലും ചെയ്തോളൂ. ഞങ്ങളുടെ ഭരണഘടന അനുസരിച്ച് മതം പ്രചരിപ്പിക്കാനും ആചരിക്കാനും ഞങ്ങള്‍ക്ക് അവകാശമുണ്ട്. “- അദ്ദേഹം പറഞ്ഞു.  

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം

സ്വകാര്യ മദ്രസകള്‍ സര്‍വ്വേ ചെയ്യാന്‍ തീരുമാനിച്ചത് യോഗി ആദിത്യനാഥ് സര്‍ക്കാരാണ്. ദേശീയ  ബാലാവകാശ കമ്മീഷന്‍ നിര്‍ദേശമനുസരിച്ചാണ് ഈ തീരുമാനം. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍, ന്യൂനപക്ഷക്ഷേമ ഓഫീസര്‍ എന്നിവരാണ് സര്‍വ്വേ അംഗങ്ങള്‍.  

അവര്‍ ഒക്ടോബര്‍ 25ഓടെ റിപ്പോര്‍ട്ട് ജില്ല മജിസ്ട്രേറ്റിന് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കും. യുപിയിലെ ന്യൂനപക്ഷകാര്യങ്ങളുടെ ചുമതലയുള്ള ഡാനിഷ് ആസാദ് അന്‍സാരി പറയുന്നത് ഇങ്ങിനെ:”ഉത്തര്‍പ്രദേശ് മദ്രസ ബോര്‍ഡില്‍ 16,513 മദ്രസകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത ഒട്ടേറെ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മദ്രസകളില്‍ എത്ര കുട്ടികളുണ്ട്, എത്ര അധ്യാപകരുണ്ട്, അടിസ്ഥാനസൗകര്യങ്ങള്‍ എങ്ങിനെ, സിലബസ് എന്ത്, ശമ്പളം നല്‍കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് അന്വേഷണവിഷയമാക്കുക. “

Tags: മദ്രസ സര്‍വ്വേമൗലാന സാജിദ് റഷിദിയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്violenceupമദ്രസപുരോഹിതന്‍മൗലാന സാജി റാഷിദിയുപി മദ്രസകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

Kerala

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

India

ചർച്ച നടത്തുമെന്ന് സർക്കാർ ഉറപ്പ് പറഞ്ഞിട്ടും കലാപം ; പോലീസിനെ ആക്രമിക്കാൻ പ്രേരിപ്പിച്ച് ഓഡിയോ ക്ലിപ്പ് ; മുളക് പൊടി വിതറണമെന്നും സന്ദേശം

India

തൊഴിലാളികൾക്ക് വലിയ ആശ്വാസം; മിനിമം വേതനം വർദ്ധിപ്പിച്ച് യോഗി സർക്കാർ, ഉയർന്ന വേതനം ഗൗതം ബുദ്ധ നഗറിൽ

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.