Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാല് സന്യാസിമാരെ ബെല്‍റ്റും വടിയും കൊണ്ട് ആക്രമിച്ചു;കുഞ്ഞുങ്ങളെ മോഷ്ടിക്കുന്നവരെന്ന് കള്ളം പറഞ്ഞ് ആക്രമണം; ആറ് അക്രമികളെ പൊലീസ് പിടികൂടി

കുഞ്ഞുങ്ങളെ മോഷ്ടിച്ചെന്നാരോപിച്ച് മഹാരാഷ്‌ട്രയില്‍ നാല് സ്വാമിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. പക്ഷെ സംഗ്ലി എസ് പി ദീക്ഷിത് ഗെഡാമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അക്രമികളില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 05:19 pm IST
in India

മുംബൈ: കുഞ്ഞുങ്ങളെ മോഷ്ടിച്ചെന്നാരോപിച്ച് മഹാരാഷ്‌ട്രയില്‍ നാല് സ്വാമിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. പക്ഷെ സംഗ്ലി എസ് പി ദീക്ഷിത് ഗെഡാമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അക്രമികളില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു.  

സംഗ്ലി പൊലീസ് ആള്‍ക്കൂട്ട ആക്രമണത്തില്‍ സ്വമേധയാ കേസെടുത്തു. മനപൂര്‍വ്വം ആക്രമിച്ച് പരിക്കേല്‍പിക്കല്‍ (വകുപ്പ് 323), എന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ച് ഉപദ്രവമേല്‍പിക്കല്‍ (വകുപ്പ് 324) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  

സന്യാസിമാരെ ആക്രമിച്ച ആള്‍ക്കൂട്ടത്തിലെ യഥാര്‍ത്ഥ വില്ലന്മാരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2020ല്‍ പല്‍ഘാറില്‍ രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. അന്നും ആ സന്യാസിമാരെ അടിച്ചുകൊന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു.  

അതിന് ശേഷമാണ് ഇപ്പോള്‍ നാല് സന്യാസിമാരെ ആള്‍ക്കൂട്ടം അതിക്രൂരമായി കുഞ്ഞുങ്ങളെ മോഷ്ടിച്ചെന്ന് കുറ്റം ചുമത്തില്‍ ആക്രമിച്ചത്. ബിജെപി-ഷിന്‍ഡെ ശിവസേന ഭരണമായതിനാല്‍ ഇതിനെതിരെ ഉടന്‍ അന്വേഷണം നടന്നതിനാല്‍ ആക്രമണത്തിന് പിന്നിലെ ദുരൂഹത നീക്കാനായി. പ്രശ്നം മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബിജെപി നേതാവ് സുധീര്‍ മുങ്കാന്‍റിവര്‍ പറഞ്ഞു.  

സന്യാസിമാരെ ആക്രമിച്ചതിന്റെ പേരില്‍ പേരറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയും പേരറിയാത്ത 15 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ലാവന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശ് നിവാസികളായ നാല് സന്യാസിമാര‍് കര്‍ണാടകയിലെ ബിജാപൂരില്‍ നിന്നും കാറില്‍ പന്തര്‍പൂര്‍ എന്ന ക്ഷേത്രനഗരിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ സന്യാസിമാരില്‍ ഒരാള്‍ ഒരു കുട്ടിയോട് വഴി ചോദിച്ചു. ഇതോടെ പ്രദേശവാസികള്‍ ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ച് സന്യാസിമാരെ ആക്രമിക്കുകയായിരുന്നു.  സന്യാസിമാരുടെ ഭാഷ വേറെ ആയതും ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചു. പിന്നീട് വാഹനത്തില്‍ നിന്നും നാല് സന്യാസിമാരെയും പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി ആക്രമിക്കുകയായിരുന്നു. വടികളും ബെല്‍റ്റുകളും ഉപയോഗിച്ചായിരുന്നു സന്യാസിമാര‍്ക്ക് നേരെ ആക്രമണം. ദാരുണമായി പരിക്കേറ്റ സന്യാസിമാരെ പിന്നീട് പൊലീസെത്തിയാണ് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

Tags: bjpമഹാരാഷ്ട്രഏക്നാഥ് ഷിന്‍‍ഡെആള്‍ക്കൂട്ട ആക്രമണംPalghar attackസംഗ്ലിസന്യാസിമാര്‍ക്ക് നേരെ ആക്രമണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Kerala

കാപ്പ കേസില്‍ കുടുക്കിയ കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

പുതിയ വാര്‍ത്തകള്‍

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.