Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ത്യാഗിനിയായ ഊര്‍മിള

സീത വ്യക്തിത്വമില്ലാത്ത ഒരു പാവം സ്ത്രീയാണെന്ന് ചിലരെങ്കിലും ധരിച്ചുവച്ചിട്ടുണ്ട്. അവര്‍ രാമായണം ശരിക്കും വായിച്ചിട്ടില്ല എന്നര്‍ത്ഥം. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയില്‍ ശ്രീരാമനെ പരുഷമായിതന്നെയാണ് സീത വിമര്‍ശിക്കുന്നത്. വാസ്തവത്തില്‍ അതിലും പരുഷമായി അതിനു മുമ്പും സീത പറയുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2022, 06:00 am IST
inSamskriti

വി.എസ്. ബാലകൃഷ്ണപിള്ള

എഴുത്തച്ഛന്റെ രാമായണം ഭക്തിരസപ്രധാനമാണ്. അതുകൊണ്ടുതന്നെ ചില കഥാപാത്രങ്ങള്‍ക്ക് ദൈവിക പരിവേഷം നല്‍കാന്‍ വേണ്ടി അമിത പ്രാധാന്യം നല്‍കിയിരിക്കുന്നു. എന്നാല്‍ തമിഴ്കൃതിയായ കമ്പരാമായണം തികച്ചും നിഷ്പക്ഷ കൃതിയാണ്. മുഖ്യകഥാപാത്രമായ ശ്രീരാമനു നല്‍കിയിട്ടുള്ള പ്രാധാന്യംതന്നെ പ്രതിനായകനായ രാവണനും നല്‍കിയിരിക്കുന്നു. എന്നാല്‍ കേരളീയര്‍ ഭക്തിരസത്തിനു പ്രാധാന്യം നല്‍കിയിട്ടുള്ള അധ്യാത്മരാമായണത്തെയാണ് അവലംബമാക്കയിട്ടുള്ളത്.

കഴിഞ്ഞ തലമുറവരെ കേരളീയ കുടുംബിനിമാര്‍ പ്രഭാതകീര്‍ത്തനമായി ചൊല്ലിയിരുന്ന ഒരു പദ്യം ചിലരെങ്കിലും ഒാര്‍ക്കുന്നുണ്ടാവും.

‘അഹല്യ ദ്രൗപതി സീതാ

താരാ മണ്ഡോദരീ തഥാ

പഞ്ചകന്യാസ്മരേ നിത്യം

മഹാപാതകനാശനും’

ഭാരതീയ വനിതാപാരമ്പര്യത്തിന്റെ വൈവിധ്യമാര്‍ന്ന പ്രതീകങ്ങളാണ് രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങള്‍. സഹധര്‍മിണി, സഹോദരി, പുത്രി, മാതാവ് എന്നിങ്ങനെയുള്ള ഓരോ അവസ്ഥകളും ഇവരില്‍ അന്തര്‍ലീനമാണ്. സീതയും മണ്ഡോദരിയും താരയും അഹല്യയുമെല്ലാം ഇന്നും ഓരോ സ്ത്രീയിലുമുണ്ട്. രാമായണ മഹാപുരാണത്തിലെ നിത്യദുഃഖിതയായ സീതയും ത്യാഗസമ്പന്നയായ ഊര്‍മിളയും  ഉത്തമകുടുംബിനിയായ മണ്ഡോദരിയും മുന്നില്‍ തുല്യപ്രഭാവത്തോടെ തെളിഞ്ഞുവരുന്നു.

സീത വ്യക്തിത്വമില്ലാത്ത ഒരു പാവം സ്ത്രീയാണെന്ന് ചിലരെങ്കിലും ധരിച്ചുവച്ചിട്ടുണ്ട്. അവര്‍ രാമായണം ശരിക്കും വായിച്ചിട്ടില്ല എന്നര്‍ത്ഥം. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയില്‍ ശ്രീരാമനെ പരുഷമായിതന്നെയാണ് സീത വിമര്‍ശിക്കുന്നത്. വാസ്തവത്തില്‍ അതിലും പരുഷമായി അതിനു മുമ്പും  സീത പറയുന്നുണ്ട്.

‘എന്തോര്‍ത്തു രാമ വൈദേഹനെ-

ന്നച്ഛന്‍ മിഥിലാധിപന്‍’’

എന്നുപോലും സീത ശ്രീരാമനെ ഓര്‍മപ്പെടുത്തുന്നു. ശ്രീരാമന്‍ മാനിനെ പിടിക്കാന്‍ പോയ വേളയില്‍ ലക്ഷ്മണനോടും അതികഠിനമായി ശകാരവാക്കുകള്‍ പറയുന്നതായി കാണാം. അഗ്നിപ്രവേശഘട്ടത്തിലെ ദൃഢനിശ്ചയഭാവം പോലും ഒരു ഉത്തമകുല സ്ത്രീക്കു ചേര്‍ന്നതാണ്.

ആചാര്യന്മാര്‍ വിധിച്ചിട്ടുള്ള നിത്യസ്മരണീയരായ പഞ്ചകന്യകകളില്‍ ലക്ഷ്മണഭാര്യയായ ഊര്‍മിള പെടുന്നില്ല. എങ്കില്‍പ്പോലും ത്യാഗസമ്പന്നരുടെ കാര്യത്തില്‍ രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങളില്‍ ഉന്നതസ്ഥാനം ഊര്‍മിളക്കു മാത്രം അവകാശപ്പെട്ടതാണ്. സീതയ്‌ക്കു രാമനെപ്പോലെയാണ് ഊര്‍മിളക്ക് ലക്ഷ്മണനും. എന്നാല്‍ രാമനു സീതയെപ്പോലെ ആയിരുന്നില്ല ലക്ഷ്മണനു ഊര്‍മിള. ശ്രീരാമനോടുള്ള അത്യാദരവുമൂലം ഭാര്യയെ വേണ്ടവിധം ശ്രദ്ധിക്കാന്‍ ലക്ഷ്മണനു കഴിഞ്ഞിരുന്നില്ല. എന്നിട്ടും ഊര്‍മിള ഒരിക്കലും ലക്ഷ്മണനോടു പരിഭവിച്ചില്ല. സീതയെപ്പോലെ ഒരു നിമിഷം പോലും കാന്തനെ പിരിയാന്‍ വയ്യാത്ത മട്ടായിരുന്നു ഊര്‍മിളയ്‌ക്കെങ്കില്‍ രാമായണകഥയുടെ ഗതിതന്നെ മാറിപ്പോകുമായിരുന്നു. ദശരഥന്‍ ശ്രീരാമനെ മാത്രമേ വനവാസത്തിനു നിയോഗിച്ചിരുന്നുള്ളൂ. ലക്ഷ്മണന് പോകേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. എന്നിട്ടും ജ്യേഷ്ഠന് അകമ്പടി സേവിക്കാന്‍ പുറപ്പെട്ട ലക്ഷ്മണന്റെ പുറകെ താനും പോകുമെന്ന് ഊര്‍മിള ശാഠ്യം പിടിച്ചില്ല. യൗവനത്തിന്റെ നല്ലകാലത്തില്‍ ഊര്‍മിള കൊട്ടാരത്തില്‍ അമ്മമാരെ ശുശ്രൂഷിച്ച് കഴിച്ചുകൂട്ടുകയാണ് ചെയ്തത്. അങ്ങനെ സീതയുടേതുപോലെ ഊര്‍മിളയുടെ വ്യക്തിത്വവും രാമായണകഥയില്‍ അനശ്വരമായി നിലനില്‍ക്കുന്നു.

Tags: സംസ്‌കൃതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.