Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൂടുതല്‍ എണ്ണ വാങ്ങണം; വീണ്ടും വില കുറയ്‌ക്കാം; ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് റഷ്യ; തങ്ങളെയും പരിഗണിക്കണമെന്ന് ഇറാന്‍; ജി7 മുന്നില്‍ തല ഉയര്‍ത്തി ഭാരതം

മേയില്‍ ബാരലിന് അന്താരാഷ്‌ട്ര വിപണിയില്‍ 110 ഡോളറുള്ളപ്പോള്‍, 16 ഡോളര്‍ കുറച്ചാണ് റഷ്യ ഇന്ത്യക്ക് എണ്ണ നല്കിയത്. ഇപ്പോള്‍ ബാരലിന് 30 ഡോളര്‍ കുറച്ചാണ് ഇന്ത്യക്ക് വില്‍ക്കുന്നത്. ഇതിനിയും കുറയ്‌ക്കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. ഉക്രൈനുമായുള്ള യുദ്ധം റഷ്യയ്‌ക്കു സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുകയും യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും ചെയ്തപ്പോഴാണ് ഇന്ത്യയോടു കൂടുതല്‍ എണ്ണ വാങ്ങാന്‍ റഷ്യ അഭ്യര്‍ഥിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2022, 11:16 pm IST
in World

മോസ്‌കോ: വില വീണ്ടും കുറച്ചു നല്കാമെന്നും കൂടുതല്‍ എണ്ണ വാങ്ങണമെന്നും റഷ്യ ഇന്ത്യയോട് അഭ്യര്‍ഥിച്ചു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി രണ്ടു ശതമാനമായിരുന്നത് 18 ആയി വര്‍ധിച്ച സാഹചര്യത്തിലാണ് അഭ്യര്‍ഥന. മേയില്‍ ബാരലിന് അന്താരാഷ്‌ട്ര വിപണിയില്‍ 110 ഡോളറുള്ളപ്പോള്‍, 16 ഡോളര്‍ കുറച്ചാണ് റഷ്യ ഇന്ത്യക്ക് എണ്ണ നല്കിയത്. ഇപ്പോള്‍ ബാരലിന് 30 ഡോളര്‍ കുറച്ചാണ് ഇന്ത്യക്ക് വില്‍ക്കുന്നത്. ഇതിനിയും കുറയ്‌ക്കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. ഉക്രൈനുമായുള്ള യുദ്ധം റഷ്യയ്‌ക്കു സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുകയും യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും ചെയ്തപ്പോഴാണ് ഇന്ത്യയോടു കൂടുതല്‍ എണ്ണ വാങ്ങാന്‍ റഷ്യ അഭ്യര്‍ഥിച്ചത്.

അതേസമയം എണ്ണ വില നിയന്ത്രിച്ചു നിര്‍ത്താന്‍ ജി7 രാജ്യങ്ങളുടെ ഊര്‍ജ്ജിത ശ്രമം. ഇന്ത്യക്ക് റഷ്യ വില കുറച്ച് എണ്ണ നല്കുന്നതു കണക്കിലെടുത്താണിത്. സംസ്‌കൃത, അസംസ്‌കൃത എണ്ണകള്‍ക്കു റഷ്യ നിശ്ചിത വില നിലനിര്‍ത്തണമെന്നാണ് അവരുടെ ആവശ്യം. കാനഡ, അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് ജി7ലുള്ളത്. ഇറാഖ് കഴിഞ്ഞാല്‍ ഇന്ന് ഇന്ത്യ ഏറ്റവും അധികം എണ്ണ ഇറക്കുന്നത് റഷ്യയില്‍ നിന്നാണ്.

അതിനിടെ അമേരിക്കയുടെ ഉപരോധം അവഗണിച്ച് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയ പോലെ തങ്ങളെയും പരിഗണിക്കണമെന്ന് ഇറാന്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ചു. അമേരിക്ക റഷ്യക്കു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തള്ളിയാണ് ഇന്ത്യ അവരില്‍ നിന്ന് എണ്ണ വാങ്ങുന്നത്. ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഉച്ചകോടിയുടെ ഭാഗമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഈ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉന്നയിച്ചേക്കും. ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ ഈ 15നും 16നുമാണ് ഉച്ചകോടി.  

ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ അലി ഷെഗേനി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലും ഇതുന്നയിച്ചിരുന്നു. യുഎസ് ഉപരോധത്തെത്തുടര്‍ന്ന് 2019ലാണ് ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയത്.

Tags: indianarendramodipriceറഷ്യmodi governmentnewindiairanVladimir Putinപുടിന്‍ മോദി ഉച്ചകോടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

India

കുറച്ച് മണിക്കൂറുകൾക്കുള്ളിൽ സന്തോഷവാർത്ത ലഭിച്ചേക്കാം; ഇറാൻ യുദ്ധത്തിൽ ദൽഹിയിൽ വഴിത്തിരിവുണ്ടാകുമെന്ന് മാർക്കോ റൂബിയോ

India

എബോള: കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യയുടെ മുന്നറിയിപ്പ്

US

യുദ്ധം അവസാനിക്കുന്നു: യുറേനിയം ഉപേക്ഷിക്കാൻ ഇറാൻ തയാർ, യുഎസ് സമാധാന കരാർ അവസാന ഘട്ടത്തിൽ

News

ആയുധക്കയറ്റുമതിയിൽ ഭാരതം കാൽ നൂറ്റാണ്ടുകൊണ്ട് ഒന്നാം അമേരിക്കയെ മറികടക്കും

പുതിയ വാര്‍ത്തകള്‍

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ: 12 വർഷം മുമ്പ്, മെയ് 26 ന്… ”മേം, നരേന്ദ്ര ദാമോദർ ദാസ് മോദി…”

വി.ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് കെ.സുരേന്ദ്രന്‍,മുനമ്പം  വഖഫ് പോര്‍ട്ടലില്‍ വന്നത് എങ്ങനെ? മുസ്ലീം ലീഗിനെ പരിഗണിക്കാതെ സതീശന് നിലനില്‍പ്പില്ല

കാമുകിയുടെ ഭർത്താവ് കയ്യോടെ പിടികൂടി ; മുഹമ്മദ് ഫർമാൻ ലൗജിഹാദിൽ കുടുക്കിയത് 130 ഓളം ഹിന്ദു യുവതികളെ : പദ്ധതിയിട്ടത് ദിയോബന്ദിൽ എത്തിച്ച് മതം മാറ്റാൻ

തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയ നാടകം തുടരുന്നു, എഐഎഡിഎംകെ വിമതരായ 3 എംഎല്‍എമാര്‍ രാജിവച്ച് ടി വി കെയില്‍

114 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നു ; ഒരുങ്ങുന്നത് ഏറ്റവും വലിയ പ്രതിരോധ കരാർ ; ഇന്ത്യൻ കരുത്തിൽ ഒടുങ്ങുമോ പാകിസ്ഥാൻ ?

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.