Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ധിഖ് കാപ്പനെതിരെ മൊഴി നല്‍കിയ മനോരമ ലേഖകന് വധഭീഷണി; ബീഹാര്‍ പോലീസിനോട് പൂര്‍ണ സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടു; യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കാപ്പനെതിരെ മൊഴി നല്‍കിയവരുടെ ജീവന് ഭീഷണിയുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ഇങ്ങനെ വധഭീഷണി മുഴക്കിയവരില്‍ മലയാളിയായ മാധ്യമ പ്രവര്‍ത്തകനും ഉണ്ട്. മലയാള മനോരമ പത്രത്തിന്റെ പടന് ലേഖകനെതിരെയാണ് ഭീഷണിയുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2022, 07:41 pm IST
in India

ന്യൂദല്‍ഹി: യുപിയിലെ ഹാഥ്‌രസില്‍ കലാപമുണ്ടാക്കാന്‍ പോകവേ യുപി പോലീസ് അറസ്റ്റു ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ധിഖ് കാപ്പനെതിരെ കൂടുതല്‍ തെളിവുകളുമായി യോഗി സര്‍ക്കാര്‍. സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കാപ്പനെതിരെ മൊഴി നല്‍കിയവരുടെ ജീവന് ഭീഷണിയുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ഇങ്ങനെ വധഭീഷണി മുഴക്കിയവരില്‍ മലയാളിയായ മാധ്യമ പ്രവര്‍ത്തകനും ഉണ്ട്. മലയാള മനോരമ പത്രത്തിന്റെ പടന് ലേഖകനെതിരെയാണ് ഭീഷണിയുള്ളത്.  

ജീവന് ഭീഷണിയുള്ളതിനാല്‍ ഈ മാധ്യമ പ്രവര്‍ത്തകന്‍ മൊഴി നേരിട്ട് നല്‍കുന്നതിന് പകരം ഇമെയിലിലൂടെ ആണ്  അയച്ച് നല്‍കിയത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 207ാം വകുപ്പ് പ്രകാരം ഈ മൊഴിയുടെ പകര്‍പ്പ് കാപ്പന് നല്‍കി. എന്നാല്‍, സിദ്ദീഖ് കാപ്പന്റെ ഭാര്യ ഉള്‍പ്പടെ ഈ മൊഴി മാധ്യമങ്ങള്‍ക്ക് കൈമാറി പരസ്യപ്പെടുത്തി. ഇതോടെ മാധ്യമ പ്രവര്‍ത്തന്റെ ജീവന് ഭീഷണിയുണ്ട്.  ഉത്തര്‍പ്രദേശ് പോലീസ് ആവശ്യപ്പെട്ട പ്രകാരം ബിഹാര്‍ പോലീസ് നിലവില്‍ മാധ്യമ പ്രവര്‍ത്തകന് മുഴുവന്‍ സമയ സുരക്ഷ നല്‍കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ യുപി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിദ്ദീഖ് കാപ്പന് എതിരായ മൊഴി പിന്‍വലിക്കാന്‍ തനിക്ക് ഭീഷണിയും സമ്മര്‍ദ്ദവും ഉണ്ടെന്ന് വ്യക്തമാക്കി മാധ്യമ പ്രവര്‍ത്തകന്‍ യുപി ഡി.ജി.പിക്ക് നല്‍കിയ ഇ മെയില്‍ സന്ദേശവും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹാജരാക്കി.  

നേരത്തെ, സിദ്ദിഖ് കാപ്പന് അലഹബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. മഥുരക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളുകയായിരുന്നു. കാപ്പനെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്നാണ് തോന്നുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

അറസ്റ്റിലാകുന്ന സമയത്ത് കാപ്പന് ഹാഥ്‌രസില്‍ ഒരു കാര്യവുമില്ലായിരുന്നു. ഇന്റര്‍നെറ്റ് അടക്കമുള്ള വിവിധ മാധ്യമങ്ങളില്‍ പല തരത്തിലുള്ള വാര്‍ത്തകളാണ് ആ സമയത്ത് വൈറലായിരുന്നത്.  മാധ്യമ പ്രവര്‍ത്തകര്‍ അല്ലാത്ത കൂട്ടു പ്രതികള്‍ക്കൊപ്പമുള്ള കാപ്പന്റെ യാത്ര അദ്ദേഹത്തിനുതന്നെ എതിരായ നിര്‍ണ്ണായക സാഹചര്യമാണ്,  കോടതി പറഞ്ഞു. മറ്റു പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കൊപ്പം 2020 ഒക്‌ടോബറിലാണ് കാപ്പന്‍ അറസ്റ്റിലായത്. ആരോപണങ്ങള്‍ സത്യമാണെന്ന് തോന്നിയാല്‍ ജാമ്യം നിഷേധിക്കാനാണ് മറ്റൊരു കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവെന്നും ജസ്റ്റിസ് കൃഷ്ണ പഹല്‍ വ്യക്തമാക്കി. കളങ്കിത പണം  ഇവര്‍ ഉപയോഗിച്ചുവെന്ന ആരോപണം തള്ളിക്കളയാനും ആവില്ല. ജഡ്ജി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ അരും കൊല ദുരുപയോഗം ചെയ്ത് വര്‍ഗീയ, സാമുദായിയക സംഘര്‍ഷം കുത്തിപ്പൊക്കാനാണ് കാപ്പനും കൂട്ടരും ഹാഥ്‌രസിലേക്ക് പോയതെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നത്. ഇതിനായി ഇവര്‍ പ്രത്യേക വെബ് സൈറ്റ് ആരംഭിച്ച് വലിയ തോതില്‍ പണം ശേഖരിച്ചുവെന്നും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. കാപ്പന് ഹാഥ്‌രസില്‍ ഒരു കാര്യവുമില്ലായിരുന്നുവെന്നും ഗൂഢലക്ഷ്യത്തോടെയാണ് അവിടേക്ക് പോയതെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. സിമിയേപ്പറ്റിയുള്ള 45 പേജ് ലഘുലേഖകളും കാപ്പന്റെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെടുത്തിരുന്നു.

Tags: പോപ്പുലര്‍ ഫ്രണ്ട്യോഗി ആദിത്യനാഥ്supremecourtupSiddique Kappan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

India

അഴിമതിക്കേസുകളിൽ കുരുക്ക് മുറുകുമെന്ന് ഭയം : 26 സമാജ്‌വാദി പാർട്ടി എംപിമാരും തെരഞ്ഞെടുപ്പിനു മുൻപേ പാർട്ടി വിട്ടേക്കും ; അഖിലേഷിനും ദുരിതകാലമോ ?

India

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

India

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.