Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മുഖ്യമന്ത്രി നാളെ വാടിയില്‍; മത്സ്യത്തൊഴിലാളികള്‍ക്ക് എന്ത് പ്രയോജനം? എത്തുന്നത് മത്സ്യപ്രവര്‍ത്തകസംഗമത്തിന്

തീരമേഖലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുപക്ഷത്തിന് വന്‍തോതില്‍ വോട്ടുകുറഞ്ഞതും തീരജനതയുടെ അസംതൃപ്തിയും കണക്കിലെടുത്താണ് പാര്‍ട്ടി പുതിയ നീക്കത്തിന് തയ്യാറായത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 12, 2022, 02:13 pm IST
in Kollam

കൊല്ലം: തീരമേഖലയില്‍ പാര്‍ട്ടിയുടെ പരിപോഷണത്തിനായി സംഘടിപ്പിക്കുന്ന സംഗമമാണെങ്കിലും മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടിയുള്ള എന്തെങ്കിലും ആത്മാര്‍ഥമായ പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും.

കൊല്ലം വാടി കടപ്പുറത്ത് കാല്‍ലക്ഷം മത്സ്യതൊഴിലാളികളെ അണിനിരത്തിയാണ് സിപിഎം നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളിസംഗമം സംഘടിപ്പിക്കുന്നത്. തീരമേഖലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുപക്ഷത്തിന് വന്‍തോതില്‍ വോട്ടുകുറഞ്ഞതും തീരജനതയുടെ അസംതൃപ്തിയും കണക്കിലെടുത്താണ് പാര്‍ട്ടി പുതിയ നീക്കത്തിന് തയ്യാറായത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം അവഗണനയുടെ നടുവിലാണ് മത്സ്യത്തൊഴിലാളികളും തീരവാസികളും. കടലിന്റെ മക്കളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ലാത്ത സ്ഥിതിയിലാണ് അവര്‍ കഴിഞ്ഞദിവസം സമരവുമായെത്തി തലസ്ഥാനത്ത് പ്രതിഷേധിച്ചത്. പ്രളയത്തിന്റെ സമയത്ത് രക്ഷാസൈന്യമായിരുന്ന അവരുടെ മുഖത്തെ ദൈന്യത മാറ്റാനുള്ള നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. മത്സ്യത്തിന്റെ ലഭ്യതക്കുറവും കാലാവസ്ഥ വ്യതിയാനവും സമുദ്രാന്തര്‍ ഭാഗത്തേക്കുള്ള വിലക്കും അശാസ്ത്രീയമായ മത്സ്യബന്ധനവും മനുഷ്യനിര്‍മിതമായ വിവിധ പ്രശ്‌നങ്ങളും കാരണം തീരവാസികള്‍ വലയുകയാണ്.  

അടിക്കടിയുള്ള കാലാവസ്ഥ മുന്നറിയിപ്പുകള്‍ അന്നംമുടക്കുന്നെന്നാണ് തൊഴിലാളികളുടെ ആരോപണം. മത്സ്യവില്‍പ്പന മേഖലയിലെ പുത്തന്‍കുത്തകകളും ദ്രോഹിക്കുകയാണ്. അതീവഗുരുതര പ്രശ്‌നം തീരശോഷണമാണ്. അനധികൃത മണല്‍വാരല്‍, അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നിവ മൂലമാണ് തീരം ശോഷിക്കുന്നത്. തീരസംരക്ഷണത്തിനുള്ള മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നേരത്തെ 45 ദിവസമായിരുന്ന ട്രോളിംഗ് നിരോധനം 52 ദിവസമാക്കിയതും തീരമേഖലയെ വറുതിയിലാക്കി. മത്സ്യത്തൊഴിലാളികള്‍ പരമ്പരാഗതവള്ളങ്ങളില്‍ പോയാണ് ഈ കാലത്ത് ഉപജീവനം കഴിക്കുന്നത്. തീരദേശവികസനമെന്ന പേരില്‍ നടപ്പാക്കുന്ന പല പദ്ധതികളും മത്സ്യതൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കടുത്ത ദുരിതമാണ് വരുത്തിവയ്‌ക്കുന്നത്. ഇന്ധനവില വര്‍ധനവും മണ്ണെണ്ണ ക്ഷാമവും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 

200 നോട്ടിക്കല്‍ മൈല്‍ദൂരം കിടക്കുന്ന കടലും ഏതാണ്ട് 560 കിലോമീറ്റര്‍ കടല്‍തീരവും ഉണ്ടായിട്ടും തീരജനത ഇന്നും പട്ടിണിയിലാണ്. മാറി മാറി ഭരിച്ച  സര്‍ക്കാരുകള്‍ തന്നെ കാരണം. പത്തു ലക്ഷം പേര്‍ നേരിട്ടും അല്ലാതെയും തൊഴില്‍ എടുത്തു ജീവിക്കുന്നതാണ് മത്സ്യമേഖല. ലോകത്തുള്ള ചെറുതും  വലുതുമായ എല്ലാ കടലലോര രാജ്യങ്ങളും പ്രാദേശികമായി സമ്പന്നമായിട്ടുണ്ട്. നോര്‍വെ, മാലി, സിങ്കപ്പൂര്‍, ഇന്‍ഡോനേഷ്യ എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.

പ്രധാനമന്ത്രിയുടെ ബ്ലൂ റവല്യൂഷനില്‍ പെടുത്തി മുന്നൂറ് കോടി രൂപ  യാണ് ആദ്യത്തെ ഗഡുവായി അയല്‍സംസ്ഥാനമായ തമിഴ്‌നാട് വാങ്ങിയത്. അതു തമിഴ്‌നാട് സര്‍ക്കാര്‍ കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ അത്യാധുനിക ആഴക്കടല്‍  മത്സ്യബന്ധന ബോട്ടുകള്‍ നിര്‍മിക്കാനായി വിനിയോഗിച്ചു. കേരളമാകട്ടെ ഒരു കോടി രൂപ പോലും ഇതുവരെ  കേന്ദ്രത്തില്‍ നിന്നും വാങ്ങി എടുത്തിട്ടില്ല. ഈ ഘട്ടത്തിലാണ് മത്സ്യമേഖലയ്‌ക്കായി  ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാനും നടപ്പാക്കാനും മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറാകണമെന്ന ആവശ്യം ഉയരുന്നത്. 

Tags: Pinarayi Vijayanമത്സ്യത്തൊഴിലാളികള്‍kollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.