Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കമ്മ്യൂണിസ്റ്റുകാര്‍ക്ക് അമേരിക്ക വീക്ക് നെസ്സ്; ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിന്റെ മകള്‍ ജീവിക്കുന്നത് അമേരിക്കയില്‍

മ്മ്യൂണിസ്റ്റുകാര്‍ക്ക് അമേരിക്കഒരു വീക്ക്നെസ്സാണ് സാമ്പത്തികമായി ഏറെ മുന്നേറിയ കമ്മ്യൂണിസ്റ്റ് രാഷ്‌ട്രം എന്ന് വിളിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ പ്രസി‍ഡന്‍റ് ഷീ ജിന്‍പിങ്ങും അദ്ദേഹത്തിന്റെ മകളെ അമേരിക്കയിലാണ് വിട്ടിരിക്കുന്നത് വാര്‍ത്ത വന്നിരിക്കുന്നു

Janmabhumi Online by Janmabhumi Online
Jul 29, 2022, 08:01 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

വാഷിംഗ്ടണ്‍: കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവര്‍ ഏറ്റവുമധികം എതിര്‍ക്കുന്ന മുതലാളിത്ത രാജ്യമായ അമേരിക്കയോട് ഒരു തരം വീക്ക് നെസ്സാണ്. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ചികിത്സയ്‌ക്ക് ഏറ്റവുമധികം ആശ്രയിക്കുന്നത് അമേരിക്കയെയാണ്. വിദ്യാഭ്യാസത്തിനും ശേഷമുള്ള തൊഴില്‍ കണ്ടെത്തലിനും സഖാക്കള്‍ മക്കളെ അമേരിക്കയിലേക്ക് വിടുന്ന പതിവുണ്ട്.  

ഇപ്പോഴിതാ നമ്മള്‍ സാമ്പത്തികമായി ഏറെ മുന്നേറിയ കമ്മ്യൂണിസ്റ്റ് രാഷ്‌ട്രം എന്ന് വിളിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ പ്രസി‍ഡന്‍റ് ഷീ ജിന്‍പിങ്ങും അദ്ദേഹത്തിന്റെ മകളെ അമേരിക്കയിലാണ് വിട്ടിരിക്കുന്നത് വാര്‍ത്ത വന്നിരിക്കുന്നു. യുഎസ് കോണ്‍ഗ്രസ് പ്രതിനിധി വിക്കി ഹാര്‍ട് സ് ലറാണ് ഷീ ജിന്‍പിങ്ങിന്റെ ഒരേയൊരു മകള്‍ അമേരിക്കയില്‍ ജീവിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ ഈയിടെ നടത്തിയത്.  

ഷീ മിങ്സെ എന്നാണ് മകളുടെ പേര്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അമേരിക്കയുടെ ഉന്നത വിദ്യാഭ്യാസത്തെ രക്ഷിക്കാനുള്ള നിയമം എന്ന ബില്‍ ഈയിടെ  വിക്കി ഹാര്‍ട് സ് ലര്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. ഈ ബില്‍ പ്രകാരം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കോണ്‍ഗ്രസില്‍ (ഇവിടുത്തെ പൊളിറ്റ് ബ്യൂറോയ്‌ക്ക സമം) അംഗമായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഗവേഷണത്തിനോ വിദ്യാര്‍ത്ഥിയാവാനോ അമേരിക്കന്‍ വിസ നല്‍കുന്നത് തടയാനുള്ള നിയമമാണിത്. ആ ബില്‍ അവതരണനാളുകളിലാണ് യൂട്യൂബിലൂടെ വിക്കി ഹാര്‍ട് സ് ലര്‍  ലോകത്തിലെ  രണ്ടാമത്തെ ഏറ്റവും ശക്തനായ നേതാവിന്റെ മകള്‍ അമേരിക്കയിലുള്ള വിവരം വെളിപ്പെടുത്തിയത്. ചൈനയുടെ സമകാലിക പ്രശ്നങ്ങളുടെ വ്യാഖ്യാതാവായ എയ്ന്‍ ടാംഗനും യുഎസ് പ്രതിനിധി നടത്തിയ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ചിരുന്നു.  

ഷീ ജിന്‍പിങ്ങിന്റെ രണ്ടാമത്തെ ഭാര്യയായ സുപ്രസിദ്ധ നാടന്‍പാട്ട് കലാകാരി പെങ് ലിയുവനിലുള്ള മകളാണ് ഷി മിങ്സെ. 1992 ജൂണ്‍ 27ന് ജനിച്ച 20 വയസ്സുകാരി മിങ്സെ ഹങ്ഷൂവിലെ ഫോറിന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫ്രഞ്ചാണ് പഠിച്ചത്. പിന്നീട് 2010ല്‍ മസാച്ചുസെറ്റിലെ ഹാര്‍വാഡ് സര‍്വ്വകലാശാലയില്‍ ഉപരിപഠനം നടത്താന്‍ അമേരിക്കയിലേക്ക് പോയി. വ്യാജപ്പേരിലായിരുന്നു അമേരിക്കയിലേക്ക് പോയത്. 2012 വരെ മിങ്സെയെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു.  

ഇപ്പോഴും കേംബ്രിഡ്ജ്  നഗര പരിസരത്ത് ഗവേഷണ വിദ്യാര്‍ത്ഥിയായി മിങ്സെ അമേരിക്കയില്‍ തന്നെ ജീവിക്കുന്നതായി വിക്കി ഹാര്‍ട് സ് ലര്‍ പറയുന്നു. നേരത്തെ മിങ്സെയുടെ സ്വകാര്യ വിവരങ്ങള്‍ (താമസിക്കുന്ന സ്ഥലവും പഠിക്കുന്ന സര്‍വ്വകലാശാലയും മറ്റും) പുറംലോകത്തെ അറിയിച്ച ചൈനക്കാരനായ നിയു ടെങ്യു എന്ന വെബ് സൈറ്റ് ടെക്നീഷ്യനെ ചൈനീസ് സര്‍ക്കാര്‍ 14 വര്‍,ം ജയിലില്‍ അടച്ചിരുന്നു. 

Tags: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിCambridge Universityഷീ ജിന്‍പിങ്ഷി മിങ്സെ.chinaamericaയുഎസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചൈനീസ് പൗരൻ പിടിയിൽ : കൈയ്യിൽ പാസ്പോർട്ടും ഇല്ല വിസയുമില്ല : ആഭ്യന്തര മന്ത്രാലയം ഇടപെടും

World

ഭാരതത്തിന്റെ യഥാര്‍ത്ഥ ശത്രു ചൈനയെന്ന് യുഎസ് റിപ്പോര്‍ട്ട്; പാകിസ്ഥാന്‍ അസ്തിത്വത്തിന് ഭീഷണി

Technology

ഇരുട്ടിലും കാണാന്‍ സഹായിക്കുന്ന ലെന്‍സുകള്‍ വികസിപ്പിച്ചെന്ന് ഗവേഷകര്‍; കണ്ണടച്ചാലും കാഴ്ച സാധ്യമാക്കുമെന്ന് അവകാശവാദം

World

ബംഗ്ലാദേശിൽ നിന്നും വിവാഹം കഴിക്കരുത്, വിദേശ ഭാര്യമാരുമായി ഒരു ബന്ധവും വേണ്ട : പൗരന്മാർക്ക് കർശന നിർദ്ദേശം നൽകി ചൈന 

Business

ഐഫോണ്‍ ഉത്പാദനം അമേരിക്കയിലാക്കിയാല്‍ വില മൂന്നിരട്ടിയാകും; ട്രംപിന്റെ സമ്മര്‍ദത്തിനുവഴങ്ങിയാൽ കമ്പനിക്കുണ്ടാവുക കനത്ത ബാധ്യത

പുതിയ വാര്‍ത്തകള്‍

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

കനത്ത മഴ : റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു

കൂത്താട്ടുകുളത്ത് ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

പൂർണാരോഗ്യം വീണ്ടെടുത്ത് ബംഗാൾ ഗവർണർ ആനന്ദബോസ് വീണ്ടും കർമ്മ നിരതനായി 

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി

ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

താൽക്കാലിക വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies