Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോണ്‍ഗ്രസിന് സ്നേഹം അമ്മയോടും മകനോടും മാത്രം:ഹിമന്ത ബിശ്വ ശര്‍മ്മ;മാര്‍ഗരറ്റ് ആല്‍വയെ സ്ഥാനാര്‍ത്ഥിയാക്കിയത് കോണ്‍ഗ്രസ് തന്നിഷ്ടം: തൃണമൂല്‍ എംപി

കോണ്‍ഗ്രസിന് താല്‍പര്യം സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും മാത്രമാണെന്നും ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും മുന്‍പ് തൃണമൂലിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയില്ലെന്നും ബിജെപി നേതാവും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.

Janmabhumi Online by Janmabhumi Online
Jul 24, 2022, 11:47 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കോണ്‍ഗ്രസിന് താല്‍പര്യം സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും മാത്രമാണെന്നും ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും മുന്‍പ് തൃണമൂലിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയില്ലെന്നും ബിജെപി നേതാവും  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അതുകൊണ്ടാണ് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കാതെ വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ തീരുമാനിച്ചത്. – ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.  

ബംഗാളിലെ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ആണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും ജഗ്ദീപ് ധന്‍കറും തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയെ കണ്ടിരുന്നു. ഇതാണ് തൃണമൂലിന്റെ തീരുമാനത്തിന് പിന്നിലെ കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ഹിമന്ത ബിശ്വ ശര്‍മ്മ നിഷേധിച്ചു. പകരം ഘടകകക്ഷികളെ വേണ്ടതുപോലെ മാനിക്കാത്ത കോണ്‍ഗ്രസിന്റെ അഹങ്കാരമാണ് തൃണമൂലിനെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.  

മമത ബാനര്‍ജി നയിക്കുന്ന തൃണമൂലിനെ തുല്ല്യപങ്കാളിയായി കാണാന്‍ കോണ്‍ഗ്രസ് തയ്യാറല്ലാത്തതിനാലാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയ്‌ക്ക് വോട്ട് ചെയ്യേണ്ടെന്ന് തൃണമൂല്‍ തീരുമാനിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ കൂടിയാലോചിക്കാതെ കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് 20 മിനിറ്റ് മുന്‍പേ പ്രഖ്യാപിച്ചിരുന്നുവെന്നും ഡെറിക് ഒബ്രിയാന്‍ കുറ്റപ്പെടുത്തി.  

“മാര്‍ഗരറ്റ് ആല്‍വയെ ബഹുമാനമുണ്ടെങ്കിലും സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച രീതിയും ശൈലിയും ഞങ്ങള്‍ എതിര്‍ക്കുകയാണ്.”- ഡെറിക് ഒബ്രിയാന്‍ പറഞ്ഞു. പ്രതിപക്ഷത്തില്‍ കോണ്‍ഗ്രസിനോളം തുല്ല്യപ്രാധാന്യമുള്ള പാര്‍ട്ടിയായിട്ടും തൃണമൂലിനെ കോണ്‍ഗ്രസ് കണക്കാക്കുന്നില്ലെന്നതില്‍ എതിര്‍പ്പുണ്ടെന്നും ഡെറിക് ഒൂബ്രിയാന്‍ ആരോപിച്ചു.  

Tags: തൃണമൂല്‍ കോണ്‍ഗ്രസ്ടിഎംസിഹിമന്ത ബിശ്വ ശര്‍മജഗ്ദീപ് ധാംകര്‍ഡെറിക് ഒബ്രിയാന്‍ജഗദീപ് ധന്‍കര്‍ഹിമന്ത ബിശ്വ ശര്‍മ്മഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് 2022congressമാര്‍ഗരറ്റ് ആല്‍വഉപരാഷ്ട്രപതിmother
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

India

കരച്ചിൽ നിർത്തുന്നില്ല : ഒരു മാസം പ്രായമുള്ള ആൺകുഞ്ഞിനെ അമ്മ തിളച്ച വെള്ളം ഒഴിച്ച് കൊലപ്പെടുത്തി

വിക്കിപീഡിയയിലെ ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു വിവാദഭാഗം (വലത്ത്)
India

ഈ വിക്കിപീഡിയയെ ഇവിടെ വേണോ?.ഇന്ത്യയില്‍ കിട്ടുന്ന വിക്കിപീഡിയയില്‍ ആര്‍എസ്എസിന് അധിക്ഷേപങ്ങള്‍ മാത്രം

Kerala

ആറന്മുളയില്‍ ഹോട്ടലുടമയുടെ ആത്മഹത്യക്ക് കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം

Kerala

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ അവകാശം കോണ്‍ഗ്രസിനെന്ന് മുന്‍സിഫ് കോടതി

പുതിയ വാര്‍ത്തകള്‍

പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ തിരിച്ചറിഞ്ഞു, അവർ അധികകാലം ജീവിച്ചിരിക്കില്ല : ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ചങ്കൂർ ബാബയുടെ മതപരിവർത്തന കേസിൽ നിർണായക നടപടി ; യുപി-മുംബൈയിലെ 14 സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

മുഹമ്മദ് യൂനുസിനെതിരെ തെരുവിലിറങ്ങി ഹസീനയുടെ അനുയായികൾ ; ഗോപാൽഗഞ്ചിൽ ടാങ്കുകൾ നിരത്തിൽ ; അക്രമത്തിൽ കൊല്ലപ്പെട്ടത് നാല് പേർ

ചാണകം പുരണ്ട നഖങ്ങളുമായാണ് ദേശീയ അവാർഡ് വാങ്ങിയത്: നിത്യ മേനോൻ

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

അദ്ധ്യാത്മരാമായണം – രാമായണ മാസം ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies