Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താക്കറെ വൃക്ഷത്തിന്റെ ഒരു ശാഖ വാടുമ്പോള്‍ മറ്റൊരു മകന്‍ പൂക്കുന്നു; ശ്രദ്ധേയനായി രാജ് താക്കറെയുടെ മകന്‍ അമിത്

താക്കറെ കുടുംബവൃക്ഷത്തിലെ ഒരു ശാഖ കരിയുമ്പോള്‍ മറ്റൊരു മകനിലൂടെ പുതിയ ശാഖ തളിര്‍ക്കുന്നു. ഇതുവരെ ജനശ്രദ്ധയാകര്‍ഷിച്ച ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയുടെ ചുറ്റുമുള്ള പ്രഭാവലയം മന്ത്രിയല്ലാതായതോടെ ഇല്ലാതായി. എന്നാല്‍ ആ സ്ഥാനത്ത് ഇപ്പോള്‍ രാജ് താക്കറെയുടെ 30 കാരനായ മകന്‍ അമിത് താക്കറെ മാധ്യമശ്രദ്ധ നേടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 04:37 pm IST
in India

മുംബൈ: താക്കറെ കുടുംബവൃക്ഷത്തിലെ ഒരു ശാഖ കരിയുമ്പോള്‍ മറ്റൊരു മകനിലൂടെ പുതിയ ശാഖ തളിര്‍ക്കുന്നു. ഇതുവരെ ജനശ്രദ്ധയാകര്‍ഷിച്ച ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയുടെ ചുറ്റുമുള്ള പ്രഭാവലയം മന്ത്രിയല്ലാതായതോടെ ഇല്ലാതായി. എന്നാല്‍ ആ സ്ഥാനത്ത് ഇപ്പോള്‍ രാജ് താക്കറെയുടെ 30 കാരനായ മകന്‍ അമിത് താക്കറെ മാധ്യമശ്രദ്ധ നേടുകയാണ്.  

അമിത് താക്കറെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവാണെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവും എംഎല്‍എയുമായ നിതിന്‍ സര്‍ദേശായി പറയുന്നു. എംഎന്‍എസ് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായ അമിത് താക്കറെ കൊങ്കണില്‍ നിന്നും തന്റെ ആദ്യത്തെ രാഷ്‌ട്രീയ യാത്ര നടത്താനൊരുങ്ങുകയാണ്.  

ഒരു ദശകം മുന്‍പാണ് അമിത് തന്റെ രാഷ്‌ട്രീയരംഗപ്രവേശം നടത്തിയത്. 2012  മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്‍പാണ് ഇദ്ദേഹം പ്രത്യക്ഷനായത്. പിന്നീട് പഠനത്തില്‍ മുഴുകിയതിനാല്‍ രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടുനിന്നു. പിന്നീട് 2014ല്‍ വീണ്ടും എംഎന്‍എസ് വിദ്യാര്‍ത്ഥി സേന വഴി രംഗത്തെത്തി.  വിവാഹിതനായ അമിത് കോമേഴ്സ് ബിരുദധാരിയാണ്. 

മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രീയം അപ്രതീക്ഷിതമാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ രാജ് താക്കറെ ഒരു ശസ്ത്രക്രിയയ്‌ക്ക് ശേഷം സുഖംപ്രാപിച്ചുവരുന്നതേയൂള്ളൂ. ഇതോടെ അമിത് വീണ്ടും രാഷ്‌ട്രീയത്തില്‍ സജീവ റോള്‍ ഏറ്റെടുക്കേണ്ടിവന്നിരിക്കുകയാണ്.  

ഉദ്ധവ് താക്കറെയ്‌ക്ക് വേണ്ടി ആദിത്യ ശിവസേനയുടെ നഷ്ടപ്പെട്ട കളിക്കളം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍, അമിത് കൂടി രംഗത്തെത്തുന്നതോടെ താക്കറെ കുടുംബം രണ്ട് തട്ടകത്തില്‍ നിന്നു കൊണ്ടുള്ള യുദ്ധം മുറുകും.  

“ആദിത്യ താക്കറെ എപ്പോഴും പണക്കാരുടെ വലയത്തില്‍ യാത്ര ചെയ്യുന്ന വ്യക്തിയായതിനാല്‍ പലപ്പോഴും അപ്രായോഗികമായ ആശയങ്ങള്‍ അവതരിപ്പിക്കുന്ന ആളാണ്. ഇതില്‍ നിന്നും അമിത് താക്കറെ പാഠം പഠിച്ച് മെച്ചപ്പെട്ട നേതൃത്വത്തിലേക്ക് ഉയരാനാണ് ശ്രമിക്കുന്നത്.”  എംഎന്‍എസ് നേതാവ് നിതിന്‍ സര്‍ദേശായി അഭിപ്രായപ്പെടുന്നു. 

Tags: Shiv Senaആദിത്യ താക്കറേഉദ്ധവ് താക്കറെരാജ് താക്കറെമഹാരാഷ്ട്ര നവനിര്‍മ്മാണ സേനഎംഎന്‍എസ്അമിത് താക്കറെമുംബൈ കോര്‍പറേഷന്‍മഹാരാഷ്ട്രtree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

Kerala

ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളില്‍ വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു

Kerala

സംസ്ഥാനത്ത് ശക്തമായ മഴ, മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നാശനഷ്ടം

India

രാജ് താക്കറെ-ഉദ്ധവ് താക്കറെ കൈകോര്‍ക്കല്‍; പിന്നില്‍ കളിക്കുന്നത് ശരത് പവാറും കോണ്‍ഗ്രസും

പുതിയ വാര്‍ത്തകള്‍

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

കഥയറിയാതെ ആട്ടം കാണുന്നവര്‍

വാഗ്ദാന ലംഘനത്തിന് മറയോ ധവളപത്രം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.