Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

”സുപ്രീംകോടതി ഉത്തരവ് ജിഹാദിനെ പരസ്യമായി ന്യായീകരിക്കുന്നു; പ്രവാചക പരാമര്‍ശ കേസില്‍ വാദത്തിന് മുമ്പ് വിധിയിട്ട ജസ്റ്റീസുമാരെ ഇമ്പീച്ച് ചെയ്യണം”

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇക്കാര്യം പരിഗണിച്ച് വേണ്ടത് ചെയ്യണം. ജഡ്ജിമാരെ ഇമ്പീച്ച് ചെയ്യാനുള്ള നടപടികള്‍ പാര്‍ലമെന്റ് സ്വീകരിക്കണം. ഈ സമയത്തെ ഏറ്റവും വലിയ ആവശ്യം ജനാധിപത്യത്തേയും മതേതരത്വത്തേയും സംരക്ഷിയ്‌ക്കുകയെന്നതാണെന്ന് ടി ആര്‍ സോമശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2022, 07:20 pm IST
in Social Trend

തിരുവനന്തപുരം: പ്രവാചക പരാമര്‍ശ കേസില്‍ വാദത്തിന് മുമ്പ് ‘വിധി’യിട്ട ജസ്റ്റീസ് സൂര്യകാന്തിനേയും ജസ്റ്റീസ് പര്‍ദിവാലയേയും ഇമ്പീച്ച് ചെയ്യണമെന്ന് ആര്‍ എസ് എസ് പ്രചാരകനും ഭാരതീയ വിചാര കേന്ദ്രം മുന്‍സംഘടനാ സെക്രട്ടറിയുമായ  ടി ആര്‍ സോമശേഖരന്‍. നൂപുര്‍ ശര്‍മ്മ സുപ്രീം കോര്‍ട്ടില്‍ കൊടുത്ത പെറ്റീഷനോടുള്ള ജസ്റ്റീസ് സൂര്യകാന്തിന്റേയും ജസ്റ്റീസ് പര്‍ദിവാലയുടേയും പ്രതികരണം രാജ്യദ്രോഹത്തിന് തുല്യമാണ്. ഉത്തരവ് ജിഹാദിനെ പരസ്യമായി ന്യായീകരിക്കുകയാണ്. ഉദയ്‌പൂര്‍ കൊലയേയും, നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് മുസ്ലീങ്ങള്‍ നടത്തിയ എല്ലാ ലഹളകളേയും കഴിഞ്ഞ കാലങ്ങളില്‍ നടന്നതും ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ളതുമായ എല്ലാ കൊലകളേയും ലഹളകളേയും ന്യായീകരിക്കുകയാണ് ചെയ്തത്.  മതഭ്രാന്തന്മാരെ കൂടുതല്‍ അക്രമങ്ങള്‍ ചെയ്യാന്‍ ധൈര്യപ്പെടുത്തുകയാണ്. വാക്കാല്‍ മാത്രമേ നല്‍കപ്പെട്ടിട്ടുള്ളൂവെങ്കിലും ആ വാക്കുകള്‍ ഭീകരന്മാരെ പ്രേരിപ്പിക്കുന്നവയാണ്.   

ഇന്ത്യ മതേതര രാജ്യമാണ്. ഒരു മതേതര രാജ്യം മതനിന്ദയെ ഒരു കുറ്റമായി അംഗീകരിയ്‌ക്കുന്നു പോലുമില്ല. രാഷ്‌ട്രീയത്തേയോ സാമൂഹ്യ വ്യവസ്ഥയേയോ വിമര്‍ശിയ്‌ക്കുന്നതു പോലെ മതത്തെ വിമര്‍ശിക്കാനുള്ള സ്വാതന്ത്യവും ഇവിടെ ഒരു സ്വാതന്ത്യമാണ്.  ഇന്ത്യ ഭരിയ്‌ക്കപ്പെടുന്നത് ഇന്ത്യയുടെ ഭരണഘടന പ്രകാരം അല്ല, മറിച്ച് ശരിയത്ത് നിയമം അനുസരിച്ചാണെന്ന ഒരു ധാരണ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജഡ്ജിമാര്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ വിധിയിലൂടെ തങ്ങള്‍ ഒരു നീതിപീഠത്തില്‍ ജഡ്ജിമാരായിരിയ്‌ക്കാന്‍ യോഗ്യരല്ലെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു.  

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇക്കാര്യം പരിഗണിച്ച് വേണ്ടത് ചെയ്യണം. ജഡ്ജിമാരെ ഇമ്പീച്ച് ചെയ്യാനുള്ള നടപടികള്‍ പാര്‍ലമെന്റ് സ്വീകരിക്കണം. ഈ സമയത്തെ ഏറ്റവും വലിയ ആവശ്യം ജനാധിപത്യത്തേയും മതേതരത്വത്തേയും സംരക്ഷിയ്‌ക്കുകയെന്നതാണെന്ന് ടി ആര്‍ സോമശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Tags: സുപ്രീംകോടതിഫെയ്സ്ബുക്ക്നൂപുര്‍ ശര്‍മ്മബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

Editorial

പ്രതിപക്ഷം നിഷ്പ്രഭമായ നിയമനിര്‍മാണം

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.