Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രസവത്തിനിടെ കുഞ്ഞ്മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു, പ്രതിഷേധവുമായി ബന്ധുക്കള്‍,സമ്മതമില്ലാതെ ഗര്‍ഭപാത്രം മാറ്റിയതായി പരാതി

ഇന്നലെ പുലര്‍ച്ചെ യുവതിയെ പ്രസവത്തിനായി കൊണ്ടുപോയി.എന്നാല്‍ രണ്ടരയോടെ കുഞ്ഞ് മരിച്ചു എന്നാണ് ഡോകടര്‍മാര്‍ പറയുന്നത്.ഇന്ന് ഐശ്വര്യയും മരിച്ചെന്ന് അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2022, 02:41 pm IST
in Kerala

പാലക്കാട്:പ്രസവത്തിനിടെ നവജാതശിശു മരിച്ചതിന് പിന്നാലെ ഗുരുതരാരോഗ്യ പ്രശ്‌നങ്ങളുമായി ചിതിത്സയില്‍ കഴിഞ്ഞിരുന്ന അമ്മയും മരിച്ചു.ചിറ്റൂര്‍ തത്തമംഗലം ചെമ്പകശ്ശേരി എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ(25)യും ആണ്‍്കുഞ്ഞുമാണ് മരിച്ചത്.ഇന്നലെയാണ് കുഞ്ഞ് മരിച്ചത്.ഇന്ന് ഐശ്വര്യയും മരിച്ചു.തുടര്‍ന്ന് ബന്ധുക്കള്‍ കടുത്ത പ്രതിഷേധവുമായി ആശുപത്രി ഉപരോധിച്ചു. പാലക്കാട് തങ്കം ആശുപ്ത്രിയിലാണ് സംഭവം നടന്നത്.

ചികിത്സപിഴവില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.ജൂണ്‍ 29ന് പ്രസവത്തിനായി ഐശ്വര്യയെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചത്.ജൂലൈ അഞ്ചോടെ പ്രസവം ഉണ്ടാകുമെന്നും, ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.തുടര്‍ന്ന് മുന്‍കരുതലായി നേരത്തെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.കുത്തിവെയ്‌പ്പും നല്‍കി.ഇന്നലെ പുലര്‍ച്ചെ യുവതിയെ പ്രസവത്തിനായി കൊണ്ടുപോയി.എന്നാല്‍ രണ്ടരയോടെ കുഞ്ഞ് മരിച്ചു എന്നാണ് ഡോകടര്‍മാര്‍ പറയുന്നത്.ഇന്ന് ഐശ്വര്യയും മരിച്ചെന്ന് അറിയിച്ചു.ഐശ്വര്യയുടെ മരണത്തോടെ ബന്ധുക്കള്‍ ആശുപ്ത്രിയില്‍ എത്തി ബഹളം വെച്ചു. ഐശ്വര്യയെ ആദ്യം മുതല്‍ ചികിത്സയിച്ച ഡോക്ടര്‍ അല്ല പ്രസവസമയത്ത് ഉണ്ടായിരുന്നതെന്നും,തങ്ങള്‍ ആവശ്യപ്പെട്ടിട്ടും സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.സമ്മതമില്ലാതെ ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കിയാതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

മരണത്തിന് ഉത്തരവാദിയായ ഡോകടര്‍മാരെ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.കുഞ്ഞ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ മന്ത്രി കെ.കൃഷ്ണകുട്ടിയ്‌ക്ക് പരാതി നല്‍കിയിരുന്നു.ഈ പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിയ്‌ക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു.സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ഹേമലത പറഞ്ഞു.പരാതി ഉണ്ടായതിനാല്‍ സംസ്‌ക്കാരം നടത്തിയെങ്കിലും കുഞ്ഞിന്റെ മൃതദേഹം ആര്‍ഡിഓ നിര്‍ദ്ദേശിച്ച തഹസില്‍ദാറുടെ സാന്നിദ്ധത്തില്‍ പുറത്തെടുത്ത് പോസ്റ്റമോര്‍ട്ടം നടത്തിയിരുന്നു.അതേ സമയം ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴച്ചയുണ്ടായിട്ടില്ലെന്നും, സാധ്യമായ ചികിത്സയെല്ലാം നല്‍കിയെന്നും ആശുപ്ത്രി ഭരണവിഭാഗം സീനിയര്‍ മനേജര്‍ പറഞ്ഞു.അമിതരക്തസ്രാവമാണ് അമ്മയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ആശുപ്ത്രി അധികൃതര്‍ പറഞ്ഞു.

Tags: babydeathപാലക്കാട്mother
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

India

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.