Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരിയില്‍ സമര്‍പ്പിക്കാം എക്കാലവും ഗുരുപൂജാ ഉല്പ്പന്നങ്ങള്‍; നിത്യേന പ്രസാദം ലഭിക്കുന്നത് ആയിരങ്ങള്‍ക്ക്

നിലവില്‍ വാഹനങ്ങളിലും മറ്റുമായി ഭക്തര്‍ കൂട്ടത്തോടെയെത്തി പ്രാര്‍ത്ഥന നടത്തി വഴിപാടുകള്‍ സമര്‍പ്പിച്ചു മടങ്ങുക പതിവാണ്. ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ഭക്തര്‍ യാത്രാവേളകളില്‍ തങ്ങളുടെ പുരയിടത്തില്‍ നിന്നുള്ള കാര്‍ഷിക വിളകളും മറ്റ് പലവ്യജ്ഞനങ്ങളും കരുതാറുണ്ട്. നിത്യേന ഇവ സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഉണ്ടെന്നുളള കാര്യം പലരിലും എത്തിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2022, 06:57 pm IST
in Kerala

ശിവഗിരി: ശിവഗിരി മഹാസമാധി പീഠത്തിലും ശ്രീശാരദാ ദേവി സന്നിധിയിലും വൈദിക മഠത്തിലും എത്തിച്ചേരുന്ന  ഭക്തര്‍ക്ക് ഗുരുപൂജാ പ്രസാദത്തിനുള്ള ഉല്‍പ്പന്നങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. ശിവഗിരി തീര്‍ത്ഥാടന വേളയിലും ശാരദാ പ്രതിഷ്ഠാ വാര്‍ഷിക വേളയിലെ ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്ത് കാലത്തും നിലവില്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഗുരുധര്‍മ്മ  പ്രചരണ സഭയുടെ നേതൃത്വത്തിലും ഇതര സംഘടനകളും ഭക്തരും ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നുണ്ടെന്നും മഠം അറിയിച്ചു.

നിലവില്‍ വാഹനങ്ങളിലും മറ്റുമായി ഭക്തര്‍ കൂട്ടത്തോടെയെത്തി പ്രാര്‍ത്ഥന നടത്തി വഴിപാടുകള്‍ സമര്‍പ്പിച്ചു മടങ്ങുക പതിവാണ്. ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ഭക്തര്‍ യാത്രാവേളകളില്‍ തങ്ങളുടെ പുരയിടത്തില്‍ നിന്നുള്ള കാര്‍ഷിക വിളകളും മറ്റ് പലവ്യജ്ഞനങ്ങളും കരുതാറുണ്ട്. നിത്യേന ഇവ സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഉണ്ടെന്നുളള കാര്യം പലരിലും എത്തിയിട്ടില്ല.

ഗുരുദേവന്‍ സ:ശരീരനായിരുന്നപ്പോള്‍ ഗുരുദേവ സന്നിധിയിലെത്തിയിരുന്ന ഭക്തര്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ നിന്നുള്ള കാര്‍ഷിക വിളകളുടെ ഒരു ഭാഗം ഗുരുദേവന് കാഴ്ച വയ്‌ക്കുമായിരുന്നു. ഇപ്രകാരം കാഴ്ച വയ്‌ക്കുന്ന ഉല്പ്പന്നങ്ങള്‍ പാകപ്പെടുത്തി ഗുരുദേവന് മുന്നില്‍ സമര്‍പ്പിച്ച ശേഷം അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും നല്‍കിയിരുന്നു. ഉല്പ്പന്നങ്ങള്‍  എത്തിച്ചിരുന്ന ചില വേളയില്‍ ഗുരുദേവന്‍ യാത്രയിലായപ്പോള്‍ അവ പാകം ചെയ്ത് ഗുരുദേവചിത്രത്തിന് മുന്നില്‍ ദീപം തെളിച്ചു പ്രാര്‍ത്ഥിച്ചും ഭക്ഷണം പ്രസാദമായി അനുഭവിച്ചിരുന്നു.

ഗുരുദേവ മഹാസമാധിയ്‌ക്ക് ശേഷവും ശിവഗിരിയിലെ മഹാപ്രസാദമായി ഗുരുപൂജാ  അന്നദാനം ഭക്തര്‍ ഇന്നും അനുഭവിച്ചു പോരുന്നു. ഗുരുപൂജാ മന്ദിരത്തിലെ ഗുരുദേവ മണ്ഡപത്തില്‍ സമര്‍പ്പിച്ച ശേഷം  സംന്യാസിമാരും ബ്രഹ്മചാരികളും നേതൃത്വം നല്‍കുന്ന  പ്രാര്‍ത്ഥന യില്‍ ഭക്തരും ചേര്‍ന്ന് ഉരുവിട്ട ശേഷമാണ് പ്രസാദം അനുഭവിക്കുക. നിത്യേന ആയിരങ്ങള്‍ക്കാണ് ശിവഗിരിയില്‍ നിന്നും ഗുരുപൂജാപ്രസാദം നല്‍ക്കുന്നത്. ഇതോടൊപ്പം രാവിലെയും വൈകിട്ടും എത്തുന്നവര്‍ക്കും പ്രസാദമായി അന്നദാനം നല്‍കി വരുന്നുണ്ട്.

വാഹനങ്ങളിലും അല്ലാതെയും ശിവഗിരിയില്‍ എത്തിച്ചേരുന്ന ഭക്തരില്‍ ചിലരെങ്കിലും നിലവില്‍ തങ്ങള്‍ക്കാവും വിധം ഉല്‍പ്പന്നങ്ങള്‍ എത്തിക്കാറുണ്ട്. ഈ വിധം എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി  പാകപ്പെടുത്തുന്ന ഭക്ഷണം തങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ പ്രസാദമായി അനുഭവിക്കാനുള്ള അവസരം ഉണ്ടാകുമ്പോള്‍ ഇവ ലഭ്യാമാക്കിയ ഭക്തര്‍ക്ക് വലിയ ആത്മ സംതൃപ്തിയാണ് വന്ന് ഭവിക്കുക.

Tags: sivagiriശിവഗിരി മഠം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

Kerala

ഇതൊരു വലിയ കാര്യമാണ്; എല്ലാവരും അറിയണം” :രാജ്ഭവനിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നിൽ സ്വാമിമാർക്കൊപ്പം ഗവർണർ

പുതിയ വാര്‍ത്തകള്‍

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.