Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 07:35 am IST
in Spiritual, Samskriti
sivagiri pilgrim

sivagiri pilgrim

ശ്രീനാരായണീയർ  ശിവഗിരി തീർത്ഥാടനത്തിന് മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ ചരിത്രം അറിയാമോ?  അതിന്റെ പിന്നിലെ കഥ ഇതാണ്. ഒരിക്കൽ  ശ്രീനാരായണ ഗുരുവിനോട് ഒരു ശിഷ്യൻ സ്വാമി കാവി ധരിക്കണം എന്ന് അപേക്ഷിക്കുകയുണ്ടായി. അതിന്റെ യഥാർത്ഥ ഉദ്ദേശ്യം സദുദ്ദേശ്യം ആയിരുന്നു. പുറംമോടിയില്‍ മയങ്ങുന്ന  ലോകം തങ്ങളുടെ ഗുരുവിനെ തിരിച്ചറിയാതെ അപമാനിക്കുമോ എന്ന ഭയമായിരുന്നു ശിഷ്യന്. ശിഷ്യൻ ഗുരുവിനെക്കൊണ്ട് അദ്ദേഹത്തിൻറെ ശ്രീലങ്കൻ   യാത്രക്ക് മുൻപ് കാവി ധരിപ്പിക്കുകയും ചെയ്തു.

എന്നാൽ ശിഷ്യന്റെ നിർബന്ധത്തിനു വഴങ്ങിയ ഗുരു, ശിഷ്യനോട് ഒരു  കുസൃതി ചോദ്യം   ചോദിച്ചു.സ്ഥിരമായി കാവി വസ്ത്രം നാം ധരിക്കാം ആരെങ്കിലും അത് എനിക്കെടുത്തു തരൂ. എന്നാൽ അക്കൂട്ടത്തിൽ ഗുരുവിനു കാവിയെടുത്തു കൊടുക്കാൻ യോഗ്യരായ ഗുരുവിനേക്കാൾ വലിയ സന്യാസിമാർ ആരും ഉണ്ടായിരുന്നില്ല. ശിഷ്യരുടെ നാവിൽ പല പ്രശസ്തരുടെ പേരുകളും ഉയർന്നു. എന്നാൽ ഗുരുവിനു സന്ന്യാസം നൽകാൻ യോഗ്യരായവർ അതിലില്ലെന്നു അവർക്ക് വേഗം തിരിച്ചറിയാനായി.”പരംപൊരുളിന് ആശ്രമധര്‍മ്മം സ്വയം വരിക്കാനേ സാധിക്കൂ” എന്ന് പറഞ്ഞു ശിഷ്യന്മാർ ഗുരുവിനു മുന്നിൽ മുട്ടുകുത്തി.

എന്തായാലും ഒരു കുസൃതി ചിരിയോടെ ഗുരു സിലോൺ യാത്രയിൽ കാവി ധരിച്ചാണ് പോയത്. ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് മഞ്ഞ വസ്ത്രം വന്നതിന്റെ കാരണം ആൾക്കൂട്ടത്തിൽ പെട്ടെന്ന്  ഇവരെ തിരിച്ചറിയാൻ ഒരു വസ്ത്രം എന്ന ചർച്ച ഉയർന്നപ്പോളാണ്. തീർത്ഥാടനം നടക്കുന്ന മാസങ്ങളിൽ പ്രഭാതത്തിലെ മഞ്ഞു വീഴ്ച കാരണം  വഴിപോക്കര്‍ക്കും വാഹനങ്ങള്‍ക്കും തീര്‍ത്ഥാടകരെ തിരിച്ചറിയാന്‍ എളുപ്പമാവും എന്ന കാരണം മാത്രമാണ്.

അന്നത്തെ മഞ്ഞ വസ്ത്രം എന്നാൽ മഞ്ഞളിൽ മുക്കിയ വസ്ത്രം ആണ്. ഇത് യാത്രക്കിടെ ബാധിക്കാവുന്ന രോഗങ്ങളിൽ നിന്ന് രക്ഷ നൽകുകയും ചെയ്യും എന്നതായിരുന്നു ഉദ്ദേശ്യം.ഗുരുവില്‍ ആശ്രയംകണ്ടെത്തുന്നവര്‍ ഗുരുവിനെ മഞ്ഞപുതപ്പിച്ചിരുത്താനല്ല നോക്കേണ്ടത്. മഞ്ഞയെ ജാതിചിഹ്നമായി ഉപയോഗിക്കാതെ ദൂരക്കാഴ്ചയ്‌ക്ക് സഹായിക്കുന്ന വഴികാട്ടിയായി സ്വയം പുതയ്‌ക്കുക എന്നതാണ് ഈ മഞ്ഞ വസ്ത്ര ധാരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

Tags: sivagiri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

Kerala

ഇതൊരു വലിയ കാര്യമാണ്; എല്ലാവരും അറിയണം” :രാജ്ഭവനിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നിൽ സ്വാമിമാർക്കൊപ്പം ഗവർണർ

Kerala

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 4 ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍, ശബരിമല ദര്‍ശനം ബുധനാഴ്ച

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.