Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേലികള്‍ക്ക് നേരേ ഇറാന്റെ ഭീകരാക്രമണത്തിന് സാധ്യത; പൗരന്‍മാര്‍ തുര്‍ക്കിഷ് നഗരം ഇസ്താംബൂള്‍ വിടണമെന്ന് ഇസ്രയേലിന്റെ അടിയന്തര മുന്നറിയിപ്പ്

ജാഗ്രത നിര്‍ദ്ദേശ സൂചികയില്‍ ഏറ്റവും ഉയര്‍ന്ന ലെവലായ നാലാണ് ഇസ്രായേല്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2022, 02:11 pm IST
in World

അങ്കാര:  തുര്‍ക്കിഷ് നഗരമായ ഇസ്താംബൂള്‍ സന്ദര്‍ശിക്കരുതെന്ന് പൗരന്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഇസ്രായേല്‍ സര്‍ക്കാര്‍. ഇസ്താംബൂളില്‍ ഇസ്രായേലി വിനോദസഞ്ചാരികള്‍ക്ക് നേരെ ഇറാനിയന്‍ ഭീകരാക്രമണമത്തിന് സാധ്യതയുണ്ടെന്ന് പൗരന്‍മാര്‍ ഉടന്‍ നഗരം വിടണമെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ് ട്വീറ്റ് ചെയ്തു.  

ജാഗ്രത നിര്‍ദ്ദേശ സൂചികയില്‍ ഏറ്റവും ഉയര്‍ന്ന ലെവലായ നാലാണ് ഇസ്രായേല്‍ പുറപ്പെടുവിച്ചിരിക്കുന്നത്. തുര്‍ക്കിയിലെ മറ്റിടങ്ങളില്‍ ലെവല്‍ 3 ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്താംബൂളിലാണെങ്കില്‍ ഇസ്രായേലിലേക്ക് എത്രയും പെട്ടന്ന് തിരിച്ച് വരിക. ഇസ്താംബൂളിലേക്ക് ഒരു യാത്ര പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുക. ഒരു വെക്കേഷനും നിങ്ങളുടെ ജീവനേക്കാള്‍ വിലപ്പെട്ടതല്ല,’ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ് പറഞ്ഞു. ഇസ്രായേല്‍ വിനോദ സഞ്ചാരികളെ തുര്‍ക്കിയില്‍ തട്ടിക്കൊണ്ട് പോവാന്‍ കഴിഞ്ഞ മാസം ശ്രമം നടന്നതായി ഞായറാഴ്ച റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഈ ഗൂഢാലോചന ഇസ്രായേല്‍-തുര്‍ക്കി സുരക്ഷാ ഏജന്‍സികള്‍ തടഞ്ഞതായായിരുന്നു റിപ്പോര്‍ട്ട്. ഇസ്രായേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം നഗരത്തില്‍ അങ്ങിങ്ങായി ഇറാനിയന്‍ ആക്രമണ സംഘത്തിന്റെ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ മൊസാദും തുര്‍ക്കിഷ് സുരക്ഷാ ഏജന്‍സികളും ഇത് സംബന്ധിച്ച് പരസ്പരം വിവരങ്ങള്‍ കൈമാറുന്നുമുണ്ട്.

‘ഇസ്രായേല്‍ പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക്’ ലാപിഡ് തുര്‍ക്കി അധികാരികള്‍ക്ക് നന്ദി പറഞ്ഞു, ‘തുര്‍ക്കിയിലേക്കുള്ള വിനോദസഞ്ചാരം ഇരു രാജ്യങ്ങള്‍ക്കും പ്രധാനമാണ്, എന്നാല്‍ എടുക്കാന്‍ പാടില്ലാത്ത അപകടസാധ്യതകളുണ്ടെന്ന് അവരും മനസ്സിലാക്കുന്നു. ഈ മുന്നറിയിപ്പ് ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. സമാധാനം പുനഃസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തും, അതുവഴി ഇസ്രായേലുകാര്‍ക്ക് തുര്‍ക്കിയിലേക്ക് മടങ്ങാനും അത് വാഗ്ദാനം ചെയ്യുന്നതെല്ലാം ആസ്വദിക്കാനും കഴിയുമെന്നും ലാപിഡ് വ്യക്തമാക്കി.

Tags: തുര്‍ക്കിഇസ്രായേല്‍സ്റ്റേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

Entertainment

മാളവിക രാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വരന്‍ വ്യവസായി പ്രണവ് ബഗ്ഗ, ചടങ്ങ് നടന്നത് തുര്‍ക്കിയില്‍

India

ഇസ്രയേലില്‍ നിന്ന് സ്‌പൈക്ക് എന്‍എല്‍ഒഎസ് മിസൈലുകള്‍ കരസ്ഥമാക്കി ഇന്ത്യ; പരീക്ഷണങ്ങള്‍ വരും ദിവസങ്ങളിലെന്ന് റിപ്പോര്‍ട്ട്

India

ഹരിയാനയിലെ വര്‍ഗ്ഗീയകലാപത്തില്‍ പ്രതിഷേധിച്ചുള്ള വിഎച്ച്പി, ബജ്രംഗ് ദള്‍ റാലി നിരോധിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

Kerala

ഇസ്രയേലിലേക്ക് തീര്‍ത്ഥാടനത്താനായി പോയ സംഘത്തിലെ ഏഴ് മലയാളികളെ കാണാനില്ല; ജോലി തേടി പോയതെന്ന് സംശയം, കാണാതായവരില്‍ സ്ത്രീകളും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.