Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് ഇന്ദിരയെ മോചിപ്പിക്കാന്‍; ഇന്ന് പിണറായിയെ പേടിപ്പിക്കാന്‍; യൂത്ത് കോണ്‍ഗ്രസിന്റെ വിമാന പ്രതിഷേധം ആദ്യത്തേതല്ല

വിമാനത്തിന്റെ പുറകില്‍ നിന്ന് ചാടിയ എസ് കെ സോധി എന്ന യാത്രക്കാരനാണ് ഇന്ദിരാഗാന്ധിയെ നിരുപാധികം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന വിവരം അധികൃതരെ അറിയിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 10:05 pm IST
in India

തിരുവനന്തപുരം: പറന്നു കൊണ്ടിരിക്കെ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിക്കുന്നതും വിളിച്ചവരെ ഒരു മുന്‍ മന്ത്രി ആക്രമിക്കുന്നതും  ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കാം. എന്നാല്‍ പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ് വിമാനം  ഉപയോഗിക്കുന്നത് ആദ്യത്തേതല്ല.  ജയിലിലായ ഇന്ദിരാഗാന്ധിയെ വിട്ടയക്കണമെന്നും സഞ്ജയ് ഗാന്ധിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് വിമാനം റാഞ്ചിയ പാരമ്പര്യം ഉള്ളവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍. 1978 ഡിസംബര്‍ 21 നായിരുന്നു  സംഭവം.

 ലോകസഭ നിര്‍ദ്ദേശിച്ചതനുസരിച്ച് ഡിസംബര്‍  19 ന് ഇന്ദിരാഗാന്ധിയെ തീഹാര്‍ ജയിലിലാക്കി. ഇന്ദിരാഗാന്ധിയെ  ജയിലില്‍ അടച്ചതിനെതിരെ കോണ്‍ഗ്രസ് (ഐ) അനുഭാവികള്‍ നടത്തിയ പ്രതിഷേധം രാജ്യത്തിന്റെ പല ഭാഗങ്ങളിലും അക്രമാസക്തമായപ്പോള്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കണ്ണൂരില്‍ ഗാന്ധിയെ അനുകൂലിക്കുന്നവരും എതിരാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു 18,000ത്തിലധികം പേര്‍ അറസ്റ്റിലാവുകയും ചെയ്തു.

ഇതിന്റെ തുടര്‍ച്ചയായിരുന്നു വിമാന റാഞ്ചല്‍.ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള  126 യാത്രക്കാരും ആറംഗ ജീവനക്കാരുമുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് യൂത്ത് കോണ്‍ഗ്രസ് (ഐ)  പ്രവര്‍ത്തകരായ ദേവേന്ദ്ര പാണ്ഡെ, ബോലാനന്ദ പാണ്ഡെ  എന്നിവര്‍ റാഞ്ചിയത്

ആദ്യം നേപ്പാളിലേക്കും പിന്നീട് ബംഗ്ലാദേശിലേക്കും വിമാനം പറത്താന്‍ ഇരുവരും ആവശ്യപ്പെട്ടെങ്കിലും ഇന്ധനക്ഷാമം കാരണം  നിരസിക്കപ്പെട്ടു. ഒടുവില്‍ വിമാനം വാരാണസിയിലേക്ക് കൊണ്ടുപോയി അവിടെ ഇറക്കി. 

വിമാനത്തിന്റെ പുറകില്‍ നിന്ന് ചാടിയ എസ് കെ സോധി  എന്ന യാത്രക്കാരനാണ്   ഇന്ദിരാഗാന്ധിയെ നിരുപാധികം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് റാഞ്ചികള്‍ ആവശ്യപ്പെടുന്ന വിവരം  അധികൃതരെ അറിയിച്ചത്.  യുപി മുഖ്യമന്ത്രി രാം നരേഷ് യാദവും പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയും തങ്ങളുമായി ചര്‍ച്ചയ്‌ക്ക് വരണമെന്നും റാഞ്ചികള്‍ ആവശ്യപ്പെട്ടിട്ടു.

 തുടര്‍ന്ന് അന്നു രാത്രി വൈകി രാം നരേഷ് യാദവ് വാരണാസിയിലേക്ക് പറന്നു. ഏറെ തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം  യാത്രക്കാരെയും ജീവനക്കാരെയും വിട്ടയച്ചു. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ഇരുവരും കീഴടങ്ങി. കളിത്തോക്കുകള്‍ ഉപയോഗിച്ചായിരുന്നു റാഞ്ചല്‍

Tags: Pinarayi Vijayanഇന്ദിരാഗാന്ധിയൂത്ത് കോണ്‍ഗ്രസ്വിമാനം റാഞ്ചല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

പുതിയ വാര്‍ത്തകള്‍

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.