Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് ഇന്ദിരയെ മോചിപ്പിക്കാന്‍; ഇന്ന് പിണറായിയെ പേടിപ്പിക്കാന്‍; യൂത്ത് കോണ്‍ഗ്രസിന്റെ വിമാന പ്രതിഷേധം ആദ്യത്തേതല്ല

വിമാനത്തിന്റെ പുറകില്‍ നിന്ന് ചാടിയ എസ് കെ സോധി എന്ന യാത്രക്കാരനാണ് ഇന്ദിരാഗാന്ധിയെ നിരുപാധികം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന വിവരം അധികൃതരെ അറിയിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 10:05 pm IST
in India

തിരുവനന്തപുരം: പറന്നു കൊണ്ടിരിക്കെ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിക്കുന്നതും വിളിച്ചവരെ ഒരു മുന്‍ മന്ത്രി ആക്രമിക്കുന്നതും  ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കാം. എന്നാല്‍ പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ് വിമാനം  ഉപയോഗിക്കുന്നത് ആദ്യത്തേതല്ല.  ജയിലിലായ ഇന്ദിരാഗാന്ധിയെ വിട്ടയക്കണമെന്നും സഞ്ജയ് ഗാന്ധിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് വിമാനം റാഞ്ചിയ പാരമ്പര്യം ഉള്ളവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍. 1978 ഡിസംബര്‍ 21 നായിരുന്നു  സംഭവം.

 ലോകസഭ നിര്‍ദ്ദേശിച്ചതനുസരിച്ച് ഡിസംബര്‍  19 ന് ഇന്ദിരാഗാന്ധിയെ തീഹാര്‍ ജയിലിലാക്കി. ഇന്ദിരാഗാന്ധിയെ  ജയിലില്‍ അടച്ചതിനെതിരെ കോണ്‍ഗ്രസ് (ഐ) അനുഭാവികള്‍ നടത്തിയ പ്രതിഷേധം രാജ്യത്തിന്റെ പല ഭാഗങ്ങളിലും അക്രമാസക്തമായപ്പോള്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കണ്ണൂരില്‍ ഗാന്ധിയെ അനുകൂലിക്കുന്നവരും എതിരാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു 18,000ത്തിലധികം പേര്‍ അറസ്റ്റിലാവുകയും ചെയ്തു.

ഇതിന്റെ തുടര്‍ച്ചയായിരുന്നു വിമാന റാഞ്ചല്‍.ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള  126 യാത്രക്കാരും ആറംഗ ജീവനക്കാരുമുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് യൂത്ത് കോണ്‍ഗ്രസ് (ഐ)  പ്രവര്‍ത്തകരായ ദേവേന്ദ്ര പാണ്ഡെ, ബോലാനന്ദ പാണ്ഡെ  എന്നിവര്‍ റാഞ്ചിയത്

ആദ്യം നേപ്പാളിലേക്കും പിന്നീട് ബംഗ്ലാദേശിലേക്കും വിമാനം പറത്താന്‍ ഇരുവരും ആവശ്യപ്പെട്ടെങ്കിലും ഇന്ധനക്ഷാമം കാരണം  നിരസിക്കപ്പെട്ടു. ഒടുവില്‍ വിമാനം വാരാണസിയിലേക്ക് കൊണ്ടുപോയി അവിടെ ഇറക്കി. 

വിമാനത്തിന്റെ പുറകില്‍ നിന്ന് ചാടിയ എസ് കെ സോധി  എന്ന യാത്രക്കാരനാണ്   ഇന്ദിരാഗാന്ധിയെ നിരുപാധികം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് റാഞ്ചികള്‍ ആവശ്യപ്പെടുന്ന വിവരം  അധികൃതരെ അറിയിച്ചത്.  യുപി മുഖ്യമന്ത്രി രാം നരേഷ് യാദവും പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയും തങ്ങളുമായി ചര്‍ച്ചയ്‌ക്ക് വരണമെന്നും റാഞ്ചികള്‍ ആവശ്യപ്പെട്ടിട്ടു.

 തുടര്‍ന്ന് അന്നു രാത്രി വൈകി രാം നരേഷ് യാദവ് വാരണാസിയിലേക്ക് പറന്നു. ഏറെ തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം  യാത്രക്കാരെയും ജീവനക്കാരെയും വിട്ടയച്ചു. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ഇരുവരും കീഴടങ്ങി. കളിത്തോക്കുകള്‍ ഉപയോഗിച്ചായിരുന്നു റാഞ്ചല്‍

Tags: യൂത്ത് കോണ്‍ഗ്രസ്വിമാനം റാഞ്ചല്‍Pinarayi Vijayanഇന്ദിരാഗാന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.