Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാണ്‍പൂർ കലാപത്തില്‍ പങ്കെടുത്ത 40 അക്രമികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഉത്തർ പ്രദേശ് പോലീസ്; മൂന്ന് പൊലീസ് സംഘങ്ങള്‍ കേസന്വേഷിക്കും

കാണ്‍പൂർ കലാപവുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളിൽ പങ്കെടുത്ത നാൽപ്പത് പേരുടെ ചിത്രങ്ങൾ ഉത്തർ പ്രദേശ് പോലീസ് പുറത്തു വിട്ടു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരുടെ ചിത്രങ്ങൾ പോലീസ് ശേഖരിച്ചിരിക്കുന്നത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമാക്കിവെയ്‌ക്കുമെന്നും പോലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 07:55 pm IST
in India

ലഖ്നൗ: കാണ്‍പൂർ കലാപവുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളിൽ പങ്കെടുത്ത നാൽപ്പത് പേരുടെ ചിത്രങ്ങൾ ഉത്തർ പ്രദേശ് പോലീസ് പുറത്തു വിട്ടു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരുടെ ചിത്രങ്ങൾ പോലീസ് ശേഖരിച്ചിരിക്കുന്നത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമാക്കിവെയ്‌ക്കുമെന്നും പോലീസ് പറഞ്ഞു.

അക്രമികളുടെ ചിത്രങ്ങൾ കലാപബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ആറ് പൊലീസ് സ്റ്റേഷനുകളുടെ പരിധിയ്‌ക്ക് കീഴിലുള്ള പ്രധാന ഇടങ്ങളിൽ പ്രദർശിപ്പിക്കും. അക്രമം അഴിച്ചുവിട്ട നൂറോളം പേരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.  

മൂന്ന് കേസുകളാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. രണ്ടെണ്ണം പൊലീസ് വകയും ഒരെണ്ണം കലാപത്തില്‍ പല രീതികളില്‍ നഷ്ടം സംഭവിച്ച ബിസിനസുകാരും നാട്ടുകാരും നല്‍കിയതും. വെള്ളിയാഴ്ച നമാസിനെത്തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.  കൗമാരക്കാരും യുവാക്കളുമാണ് അക്രമികളില്‍ ഏറെയും. 

ടിവി സംവാദത്തിൽ  ബിജെപി നേതാവ് നൂപുർ ശർമ്മ നബിയെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിലാണ് മതനിന്ദ ആരോപിച്ച് വെള്ളിയാഴ്ച മുതൽ അക്രമികൾ തെരുവുകളിൽ കലാപം അഴിച്ചു വിട്ടത്. കേസിൽ ഇതുവരെ 38 പേരെ അറസ്റ്റ് ചെയ്തതായി കാൻപൂർ എഡിജിപി ആനന്ദ് പ്രകാശ് തിവാരി അറിയിച്ചു. 

കേസില്‍ തിങ്കളാഴ്ച ഒമ്പതുപേരെക്കൂടി അറസ്റ്റു ചെയ്തതോടെ ആകെ അറസ്റ്റ് ചെയ്തവരുടെ എണ്ണം 38 ആയി. ഇതില്‍ പ്രധാന മൂന്ന് പ്രതികളായ സഫര്‍ ഹയത് ഹഷ്മി, നജീബ് ഖുറേഷി, ജാവേദ് അഹ്മദ് എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

മൂന്ന് ടീമുകളായാണ് പൊലീസ് കാണ്‍പൂര്‍ കലാപം അന്വേഷിക്കുന്നത്. പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍  പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം സിസിടിവി ദൃശ്യങ്ങള്‍ അന്വേഷിക്കും. തുറന്ന കുപ്പികളില്‍ പെട്രോള്‍ നല്‍കിയ പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ച് മറ്റൊരു ടീം അന്വേഷിക്കും. കലാപത്തിലെ പ്രധാന പ്രതിയായ മൗലാന മുഹമ്മദ് അലി (എംഎംഎ) ജൗഹര്‍ ഫാന്‍സ് അസോസിയേഷന്‍  മേധാവി ഹയത് സഫര്‍ ഹഷ്മിയുടേതുള്‍പ്പെടെയുള്ള സമൂഹമാധ്യമ പോസ്റ്റുകളും ബന്ധപ്പെട്ട മറ്റ് സമൂഹമാധ്യമപോസ്റ്റുകളും മൂന്നാമതൊരു ടീം അന്വേഷിക്കും. 

Tags: ഉത്തര്‍പ്രദേശ്പോലീസ്Social Mediaകാണ്‍പൂര്‍കാണ്‍പൂര്‍ അക്രമംസഫര്‍ ഹയത് ഹഷ്മിനജീബ് ഖുറേഷിജാവേദ് അഹ്മദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

India

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

Kerala

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

പുതിയ വാര്‍ത്തകള്‍

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.