Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്‌നേഹത്തോടെ ഭാര്യയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നതിന് ശേഷം അടിച്ചുകൊന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

ചെന്നൈയില്‍ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വേണുഗോപാലിന്റെയും പത്മയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി.ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു.തുടര്‍ന്ന് യുവതി ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കുകയും, സ്വന്തം വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 03:18 pm IST
inIndia

തിരുപ്പതി: ഭാര്യയെ കൊന്ന് തടാകത്തില്‍ താഴ്‌ത്തിയ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍.തിരുപ്പതി വെങ്കടാപുരം കോളനിയില്‍ താമസിക്കുന്ന  വേണുഗോപാലാണ് (30) പിടിയിലായത്.ഇയാളും ഭാര്യയും തമ്മില്‍ പിണക്കത്തിലായിരുന്നു. എന്നാല്‍ ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ് സ്‌നേഹത്തോടെ ഭാര്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അടിച്ചു കൊല്ലുകയായിരുന്നു.

കഴിഞ്ഞ ജനുവരി അഞ്ചിനാണ് കൊല നടന്നത്.ചെന്നൈയില്‍ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വേണുഗോപാലിന്റെയും പത്മയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി.ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു.തുടര്‍ന്ന് യുവതി ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കുകയും, സ്വന്തം വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.പോലീസ് ഇടപെടലില്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായതിനാല്‍ വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ ആരംഭിച്ചു.എന്നാല്‍ വീണ്ടും വേമുഗോപാല്‍ പീഡനം തുടര്‍ന്നു.സഹിക്കവയ്യാതെ പത്മ വീണ്ടും സ്വന്തം വീട്ടിലെത്തി.

ജനുവരി അഞ്ചിന് ഇയാള്‍ വീട്ടില്‍ വരുകയും മേലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിലെന്ന് നല്കിയ ഉറപ്പില്‍ പത്മ വീണ്ടും ഇയാളുടെ ഒപ്പം വീട്ടിലെത്തി.തുടര്‍ന്ന് ഇയാള്‍ പത്മയെ കമ്പിവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. മരണം ഉറപ്പാക്കിയതിന് ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി അടുത്തുളള തടാകത്തില്‍ നിക്ഷേപിച്ചു.പിന്നീട് പത്മയുടെ ഫോണില്‍ നിന്ന് പത്മയുടെ മാതാപിതാക്കള്‍ക്ക് ഹൈദരാബാദിലേക്ക് പോകുന്നു എന്ന് മെസേജ് അയച്ചു.നിരന്തരം സന്ദേശങ്ങള്‍ അയക്കുന്ന മകളെ വിളിച്ചിട്ട് കിട്ടാതായതോടെ അവര്‍ പോലീസില്‍ പരാതി നല്‍കി.തിരുപ്പതിയിലും, ഹൈദരാബാദിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പോലീസ് വേണുഗോപാലിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു.ഇയാള്‍ പറഞ്ഞ വിവരങ്ങള്‍ അനുസരിച്ച് വെങ്കടാപുരം തടാകത്തില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി എഎസ്പി മുരളി കൃഷ്ണ പറഞ്ഞു.പത്മയെ ബന്ധുക്കളുടെ സാന്നിദ്ധത്തിലാണ് അടിച്ചുകൊന്നത്.ഇതിനാല്‍ വേണുഗോപാലിന്റെ മാതാപിതാക്കളേയും ബന്ധുക്കളെയും പ്രതി ചേര്‍ക്കും.

Tags: കൊലപാതകംwifeആന്ധ്രാപ്രദേശ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

Kerala

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

1. പി. പരമേശ്വര്‍ജിക്കൊപ്പം, 2. എ. ദാമോദരന്‍, എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍, കെ.ജി. മാരാര്‍, കെ.കുഞ്ഞിക്കണ്ണന്‍. 3. പട്ടം ജി രാമചന്ദ്രന്‍ നായര്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു.
ഡോ. ബാബുപോള്‍, പിരപ്പന്‍കോട് മുരളി, പെരുമ്പടവം ശ്രീധരന്‍ സമീപം

കാലഘട്ടത്തിന്റെ കാവലാള്‍

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.