Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഉപരാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് ബിജെപി പരിഗണിച്ചിരുന്നു; തനിക്ക് ലഭിക്കേണ്ട രാജ്യസഭാ സീറ്റും ഉമ്മന്‍ചാണ്ടി ഇടപെട്ട് ഇല്ലാതാക്കി’യെന്ന് പി.ജെ. കുര്യന്‍

വെങ്കയ്യ നായിഡു ഒരിക്കല്‍ കേരളത്തില്‍ വന്നപ്പോള്‍ പി.ജെ. കുര്യന്‍ ഉപരാഷ്‌ട്രപതിയാകേണ്ട ആളാണെന്നും പ്രസംഗിച്ചിരുന്നു. ഈ പ്രസംഗം രാഷ്‌ട്രീയ ആയുധമാക്കി ഉമ്മന്‍ ചാണ്ടി തനിക്കെതിരെ ഉപയോഗിക്കുകായയിരുന്നു. പ്രസംഗം ഗാന്ധി കുടുംബത്തിന്റെ മുന്നിലേക്ക് എത്തിച്ച് അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2022, 12:52 pm IST
in Kerala

ന്യൂദല്‍ഹി : ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ പരിഗണിച്ചിരുന്നു. ഉമ്മന്‍ചാണ്ടി ഇടപെട്ട് അതില്ലാതാക്കിയെന്ന് വിമര്‍ശനവുമായി പി.ജെ. കുര്യന്‍. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെയ്‌ക്കുന്ന സത്യത്തിലേക്കുള്ള സഞ്ചാരമെന്ന പുതിയ പുസ്തത്തിലൂടെയാണ് ഇത്തരത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. പി.ജെ. കുര്യന്റെ എണ്‍പതാം ജന്മദിനം പ്രമാണിച്ച് സുഹൃത്തുക്കള്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.  

കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വ നിരയില്‍ നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള വ്യക്തി അധികാരത്തില്‍ വരണമെന്ന് ആവശ്യപ്പെടുന്ന മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് പി.ജെ. കുര്യന്‍. രാഹുലിന് പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കില്ലെന്ന് പറയുന്ന അദ്ദേഹം ജി23 നേതാക്കളെ പിന്തുണയ്‌ക്കുന്നുമുണ്ട്.  

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് രാഷ്‌ട്രപതി- ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിച്ചിരുന്നു. ഇക്കാര്യം ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മുക്താര്‍ അബ്ബാസ് നഖ്വി നേരില്‍ കണ്ട് അറിയിക്കുകയും, തുടര്‍ ചര്‍ച്ചകള്‍ക്കായി തന്നോട് പ്രധാനമന്ത്രിയെ കാണാനും അദ്ദേഹം ആവശ്യപ്പെട്ടു.

ഉപരാഷ്‌ട്രപതിയായി തന്നെ കൊണ്ടുവരാന്‍ മോദിക്ക് താത്പ്പര്യമുള്ളതായി നഖ്വി രണ്ട് തവണ അറിയിച്ചിരുന്നു. ഇക്കാര്യം നഖ്വിയുടെ പുസ്തകത്തിലും പരാമര്‍ശിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുകളാണ് ഇതെല്ലാം ഇല്ലാതായത്. വെങ്കയ്യ നായിഡു ഒരിക്കല്‍ കേരളത്തില്‍ വന്നപ്പോള്‍ പി.ജെ. കുര്യന്‍ ഉപരാഷ്‌ട്രപതിയാകേണ്ട ആളാണെന്നും പ്രസംഗിച്ചിരുന്നു. രാജ്യസഭയില്‍ കുര്യന്‍ ഉണ്ടാവണമായിരുന്നു, രാജ്യസഭാ ചെയര്‍മാനാവേണ്ടിയിരുന്ന ആളാണ് അദ്ദേഹമെന്നായിരുന്നു വെങ്കയ്യ നായിഡു അറിയിച്ചത്. ഈ സദസ്സില്‍ ഉമ്മന്‍ചാണ്ടിയും ഉണ്ടായിരുന്നു.  

എന്നാല്‍ ഈ പ്രസംഗം രാഷ്‌ട്രീയ ആയുധമാക്കി ഉമ്മന്‍ ചാണ്ടി തനിക്കെതിരെ ഉപയോഗിക്കുകായയിരുന്നു. പ്രസംഗം ഗാന്ധി കുടുംബത്തിന്റെ മുന്നിലേക്ക് എത്തിച്ച് അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.  

രാജ്യസഭയിലേക്ക് മത്സരിക്കാന്‍ താന്‍ താത്പ്പര്യം പ്രകടിപ്പിച്ചെങ്കിലും ഉമ്മന്‍ചാണ്ടി അത് നഷ്ടപ്പെടുത്തി. തനിക്ക് വേണ്ടി സംസാരിക്കാമെന്ന് രമേശ് ചെന്നിത്തല വാക്ക് നല്‍കിയെങ്കിലും പിന്ന്ീട് ഉമ്മന്‍ചാണ്ടിക്കൊപ്പം ചേര്‍ന്ന് ഒഴിവാക്കുകയായിരുന്നു. കുര്യനെ ഒഴിവാക്കാനായി രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് ഇങ്ങോട്ട് നിര്‍ബന്ധിച്ച് തരികയായിരുന്നുവെന്ന് ജോസ് കെ. മാണി വെളിപ്പെടുത്തിട്ടുണ്ട്. തങ്ങളുമൊരു രാഷ്‌ട്രീയ പാര്‍ട്ടിയാണെന്നും ഒരു രാജ്യസഭാ സീറ്റ് ഇങ്ങോട്ട് വാഗ്ദാനം ചെയ്യുമ്പോള്‍ വേണ്ടെന്ന് വയ്‌ക്കാന്‍ പറ്റില്ലെന്ന് ജോസ് കെ മാണി പറഞ്ഞതായും കുര്യന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. 

എ.കെ. ആന്റണിയും തനിക്ക് വേണ്ടി ഇടപെട്ടില്ല. അതേസമയം രാഹുല്‍ ഗാന്ധി തികഞ്ഞ പരാജയം ആണെന്നും അതില്‍ വിമര്‍ശിക്കുന്നുണ്ട്.  രാഹുലിന് പാര്‍ട്ടിയെ ഏകോപിപ്പിക്കാന്‍ സാധിക്കുന്നില്ല. മുതിര്‍ന്ന നേതാക്കളേയും യുവ നേതാക്കളേയും ഒരേ പോലെ ഒപ്പം നിര്‍ത്തുന്നതില്‍ രാഹുല്‍ പരാജയമാണെന്നും കുര്യന്‍ വിമര്‍ശിച്ചു.  

Tags: Rahul Gandhicongressപുസ്തകംഉമ്മന്‍ചാണ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.