Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“കാലില്‍ നീര് എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും”- മേയര്‍ ആര്യാ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് ട്രോള്‍ മഴ

മുഖ്യമന്ത്രിയുടെ കാലിലെ നീരിനെക്കുറിച്ച് വേദനയോടെ പോസ്റ്റിട്ട മേയര്‍ ആര്യാരാജേന്ദ്രന് ട്രോള്‍ മഴ. "നീര് വന്ന കാലുമായി അദ്ദേഹത്തെ പണിയെടുപ്പിക്കുന്ന പാർട്ടി എത്ര നീചമാണ്.റസ്റ്റ്‌ എടുക്കാൻ പറയൂ..."- എന്നതായിരുന്നു ഒരു പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 06:35 pm IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കാലിലെ നീരിനെക്കുറിച്ച് വേദനയോടെ പോസ്റ്റിട്ട മേയര്‍ ആര്യാരാജേന്ദ്രന് ട്രോള്‍ മഴ.  

കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിയുടെ കാലില്‍ നീരുണ്ടായിരുന്നു. എന്നാല്‍ ആ വേദനയെല്ലാം മറികടന്നാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തതെന്നും ആര്യാ രാജേന്ദ്രന്‍ പറയുന്നു. തന്റെ അച്ഛന്റെ കാലിലെ നീര് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ആര്യയുടെ കുറിപ്പ്. തന്റെ അച്ഛനെപ്പോലെ ഒരു കുടുംബത്തിന്റെ മാത്രമല്ല ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയാണ് പിണറായി വിജയനെന്നും അവര്‍ പറഞ്ഞു.  

സോഷ്യല്‍ മീഡിയയില്‍ കുറെ നേരമായി തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുധാകരന്‍ മുഖ്യമന്ത്രിയെപ്പറ്റി പറയുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ രാവിലെ നിഷ്ല്‍ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് മനസ്സില്‍ ഓടിയെത്തിയത്. അദ്ദേഹം കാറില്‍ നിന്നുറങ്ങുമ്പോള്‍ കാലില്‍ അച്ഛന്റെ കാലില്‍ കാണുന്നത് പോലെ നീരുണ്ടായിരുന്നു. എത്ര വേദന അദ്ദേഹം സഹിക്കുന്നുണ്ടാവാം എന്ന ആശങ്ക പെട്ടെന്ന് എവിടെ നിന്നോ വന്ന് നിറയുന്നത് ഞാനറിഞ്ഞു- മേയറുടെ പോസ്റ്റില്‍ പറയുന്നു.  

“നീര് വന്ന കാലുമായി അദ്ദേഹത്തെ പണിയെടുപ്പിക്കുന്ന പാർട്ടി എത്ര നീചമാണ്.റസ്റ്റ്‌ എടുക്കാൻ പറയൂ…”- എന്നതായിരുന്നു ഒരു പ്രതികരണം. “സഖാവിന് വിശ്രമം വേണം.ഷൈലജ ടീച്ചറെ മുഖ്യമന്ത്രി ആക്കൂ ????????പ്ലീസ് ????”- എന്നതായിരുന്നു മറ്റൊരു പ്രതികരണം.  

“ഒരു പരിധി കഴിഞ്ഞാൽ നിന്റെയും എന്റെയും കാലിൽ നീരുവരും. കാരണം കാലാവധി കഴിഞ്ഞു തുടങ്ങി എന്ന് ശരിരം കാണിക്കുന്നതാണ് അതിൽ വിറളി വേണ്ടാ സ്വഭാവിക മാത്രം കാലിൽ നീര് ഇല്ലാത്ത പുതിയ തലമുറ വരും ഇതിനെക്കാളും നല്ല നേതാക്കമാർ കാലം അങ്ങനെയാണ്.” മുഹമ്മദ് റഫീഖ് കുറിച്ച മറുപടി ഇങ്ങിനെ.  

“അപ്പോൾ അമേരിക്കയിൽ പോകണം.”- എന്നാണ് നയിഫ് നാസര്‍ പറയുന്നത്.  “നീര് കുറക്കാൻ നികുതിപ്പണം കൊണ്ട് അമേരിക്കയിൽ പോകുന്നുണ്ടല്ലോ .. വല്യ ഡെക്കറേഷനൊന്നും വേണ്ട .. അധികാര മോഹി .. അത്ര മതി”-  ഒരു വായനക്കാരന്റെ പ്രതികരണം ഇങ്ങിനെ പോകുന്നു.  

“പാർട്ടിയിൽ പിണറായി വിജയനെക്കാൾ കഴിവും പ്രാപ്തിയുമുള്ള നൂറു കണക്കിന് സഖാക്കൾ ഉള്ളപ്പോൾ എന്തിനാണ് ഇങ്ങനെ നീര് വന്ന കാലും വച്ചുകൊണ്ട് മുഖ്യ മന്ത്രി കസേരയിൽ കടിച്ചു തൂങ്ങി കിടക്കുന്നത്. ജനങ്ങളെ സേവിച്ചു കൊതി തീരാത്തത് കൊണ്ടു നീര് ഒന്നും ഒരു വിഷയമേ അല്ലായിരിക്കും. ഇതെല്ലാം ഞങ്ങളുടെ പുണ്യം ആണെന്നോർക്കുമ്പോൾ . ????????????”- പരിഹാസച്ചുവയോടെയാണ് പ്രതീഷ് കാട്ടുപറമ്പിലിന്റെ മറുപടി.  

“മുഖ്യന്റെ കാലിൽ നീര് കണ്ടുവെന്ന് ചിലർ.പുള്ളി കണങ്കാൽ വരെ മുണ്ടുടുത്ത് പാദം ഷൂവിൽ പൊതിഞ്ഞു നടക്കുന്നതിനാൽ ഞങ്ങളാരും കണ്ടില്ല.”-റെനീഷ് തുരുത്തിക്കാടന്‍ പറയുന്നു. 

“അമേരിക്ക യിൽ പോയിട്ട് നീരിന്റെ കാര്യം ഡോക്ടരോട് പറഞ്ഞില്ലേ….. പാവം നമുക്കുവേണ്ടി എന്ത് “വേദന ” സഹിക്കുന്നുണ്ടാവും…?!!..”-ജിമ്മി തോമസ് കുറിക്കുന്നു. 

“തെന്തൊരു കരച്ചിലാ ഇത്…..Nb: 75 വയസ് കഴിഞ്ഞവർക്ക് വിശ്രമിക്കാന്‍ അവസരം ഇല്ലേ”-മിഡ് ലാജ് അരിയിലിന്റെ പ്രതികരണം ഇങ്ങിനെ.

“ശ്ശോ…. ആ കെ റെയിൽ ഒന്ന് വന്നിരുന്നെങ്കിൽ ഈ അപ്പൂപ്പന് ഇങ്ങനെ ഓടിനടന്ന് കാലിൽ നീര് വരുമായിരുന്നോ… കേരളത്തിലെ നിരവധി കുടുംബങ്ങളുടെ അടുക്കളയിലൂടെയും കിടപ്പുമുറയിലൂടെയും കെ.റെയിൽ കൊണ്ടുവന്ന് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന മുഖ്യമന്ത്രിയെ (ആരെയും ഒരു വാക്കു കൊണ്ടും നോക്കു കൊണ്ടും നോവിക്കാത്ത) കുറിച്ചാണല്ലോ കെ.സുധാകരൻ അങ്ങനെ ഒരു പരാമർശം നടത്തിയത്. “-ഒരു പ്രതികരണം ഇങ്ങിനെ. 

Tags: മേയര്‍ ആര്യ രാജേന്ദ്രന്‍Pinarayi Vijayanതിരുവനന്തപുരംമുഖ്യമന്ത്രിട്രോളിങ്ഫെയ്സ്ബുക്ക്Trollആര്യാ രാജേന്ദ്രന്‍ഫേസ്ബുക്ക് പോസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.