Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ദക്ഷിണ നളന്ദ’യായ കാന്തളൂര്‍ശാല

ഭാരതത്തില്‍ നിന്നു മാത്രമല്ല, അങ്ങ് ശ്രീലങ്കയില്‍ നിന്നു പോലും കടല്‍മാര്‍ഗം പഠിതാക്കള്‍ കാന്തളൂരില്‍ എത്തിയിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. ആയ് രാജാവ് കരുന്തടക്കന്‍ (എഡി 857885) ആണ് കാന്തള്ളൂര്‍ശാല സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു.

ശിവാ കൈലാസ്byശിവാ കൈലാസ്
May 19, 2022, 06:00 am IST
inSamskriti

അനന്തപുരി കാലത്തിന് കരുതി വച്ചിരിക്കുന്ന പൈതൃകയിടം. 1200 വര്‍ഷം പഴക്കമുള്ള ലോക പ്രശസ്തമായൊരു സര്‍വകലാശാലയുണ്ട് തലസ്ഥാനത്ത്. പൈതൃക ശേഷിപ്പായ കാന്തളൂര്‍ശാല. ഈ ദേശത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ ആ വിജ്ഞാന കേന്ദ്രത്തെ മലയാളികള്‍ മറന്നു. കഥയല്ല കാന്തളൂരെന്ന് അറിയുന്നവരും ചുരുക്കം.

ലോകപ്രശസ്ത വിദ്യാഭ്യാസ കേന്ദ്രമായിരുന്ന നളന്ദയിലുണ്ടായിരുന്നതിനേക്കാള്‍ വ്യത്യസ്ത വിഷയങ്ങള്‍ തിരുവനന്തപുരം വലിയശാലയില്‍ സ്ഥിതി ചെയ്തിരുന്ന കാന്തളൂര്‍ ശാലയില്‍ പഠിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നിട്ടും ഇന്ന് വളരെക്കുറച്ചുപേര്‍ക്കു മാത്രമേ കാന്തള്ളൂര്‍ ശാലയെപ്പറ്റി അറിവുള്ളൂ. മണ്‍മറഞ്ഞ ആ മഹാശാലയുടെ ചരിത്രം വലിയശാല മഹാദേവ ക്ഷേത്രത്തിലെ അകത്തളങ്ങള്‍ പറയും. വര്‍ഷത്തിലൊരിക്കല്‍ കടന്നു വരുന്ന ലോക പൈതൃക ദിനത്തില്‍ മാത്രമാണ് ചിലരെങ്കിലും കാന്തളൂരിനെ ഇന്ന് ഓര്‍ക്കുന്നത്. അങ്ങനെ വര്‍ഷത്തില്‍ ഒരിക്കല്‍ ഓര്‍ക്കേണ്ട പൈതൃക സ്ഥാനമല്ല കാന്തളൂര്‍. ഒരു സംസ്‌ക്കാരത്തിന്റെ തിരുശേഷിപ്പായി എന്നും നിലകൊള്ളേണ്ട നിധിയാണ്.

ഭാരതത്തില്‍ നിന്നു മാത്രമല്ല, അങ്ങ് ശ്രീലങ്കയില്‍ നിന്നു പോലും കടല്‍മാര്‍ഗം പഠിതാക്കള്‍ കാന്തളൂരില്‍ എത്തിയിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. ആയ് രാജാവ് കരുന്തടക്കന്‍ (എഡി 857885) ആണ് കാന്തള്ളൂര്‍ശാല സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. തുടര്‍ന്ന്, ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ (ഏഡി 885925) കാലത്ത് വൈജ്ഞാനിക കേന്ദ്രമെന്ന നിലയില്‍ ശാല ലോക പ്രശസ്തിയാര്‍ജിച്ചു. സ്വയംഭരണ സംവിധാനമാണ് കാന്തളൂര്‍ശാലയില്‍ നിലനിന്നിരുന്നത്.  

വെറും പ്രാഥമിക വിദ്യാകേന്ദ്രമായിരുന്നില്ല കാന്തളൂര്‍. ഉന്നതപഠനകേന്ദ്രമായ ഇവിടെ ആയുധ പരിശീലനത്തിനു പുറമേ നിരീശ്വരവാദം ഉള്‍പ്പെടെ 64 ല്‍ പരം വിജ്ഞാന ശാഖകള്‍ പഠിക്കുവാന്‍ അവസരമുണ്ടായിരുന്നു. നളന്ദയിലുള്ളതിനേക്കാള്‍ ഏറെ വ്യത്യസ്ത വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന കാന്തളൂരിന് ‘ദക്ഷിണ നളന്ദ’ എന്ന വിളിപ്പേരുമുണ്ടായിരുന്നു.

ആയ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന വിഴിഞ്ഞത്തായിരുന്നു കാന്തളൂര്‍ ശാലയുടെ ആദ്യ ആസ്ഥാനം. ചോള ആക്രമണങ്ങള്‍ വഴി അതിന് തകര്‍ച്ച നേരിട്ടുവെന്നും ക്രമേണ തിരുവനന്തപുരത്തെ വലിയശാലയിലേക്കു മാറ്റിയെന്നുമാണ് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നത്.  

Tags: Kanthalloor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കാന്തല്ലൂർശാലയും നൈപുണ്യ വികസന കേന്ദ്രവും ജ്ഞാനോത്സവത്തിലെ ആകർഷണ കേന്ദ്രങ്ങളായി

Kerala

കുഴഞ്ഞ് വീണ കൊമ്പന്‍ ശ്രീകണ്‌ഠേശ്വരം ശിവകുമാറിനെ എഴുന്നേല്‍പ്പിച്ചു

Idukki

കൊവിഡ്; കാന്തല്ലൂര്‍ മേഖലയില്‍ പച്ചക്കറി ഉത്പാദനം ഇരട്ടിയായി, വിനോദ സഞ്ചാരം നിലച്ചതോടെ ഹെക്ടര്‍ കണക്കിന് തരിശ് നിലങ്ങൾ കൃഷി ഭൂമികളായി മാറി

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.