Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിറകുപുരയില്‍ അഭയംതേടി കാന്‍സര്‍ രോഗിയായ ഒരമ്മ…മകള്‍ ചതിച്ച് വീട് സ്വന്തമാക്കി, ചോദ്യം ചെയ്തപ്പോൾ മർദ്ദനം, ആര്‍.ഡി.ഒക്ക് പരാതി നല്‍കി

കുറച്ചപ്പുറത്തുള്ള ചില വീട്ടുകാരാണ് വല്ലപ്പോഴും ഭക്ഷണം കൊടുക്കുന്നത്. ദുരിതത്തിന് ആക്കം കൂട്ടി അമ്മിണിക്ക് കാന്‍സര്‍ ബാധയുണ്ടെന്ന് രണ്ടാഴ്‌ച്ച മുമ്പ് കണ്ടെത്തി. രോഗം രണ്ടാംഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
May 18, 2022, 11:41 am IST
in Kerala

കാഞ്ഞാണി: സ്വന്തം വീട്ടില്‍ കയറാനാകാതെ വന്നതോടെ ഒന്നര മാസമായി പുറത്തുള്ള വിറക് പുരയിലാണ് കാന്‍സര്‍ രോഗിയായ അമ്മിണി എന്ന 82 കാരിയുടെ ജീവിതം. ശക്തമായ കാറ്റും കലിതുള്ളി ചെയ്യുന്ന മഴയും കണ്ട് ഭയപ്പാടോടെയാണ് വയോധികയായ ഈ അമ്മ ഓരോ നിമിഷവും തള്ളിനീക്കുന്നത്. മുല്ലശേരി മധുക്കരയില്‍ പരേതനായ ശങ്കരന്‍കുട്ടിയുടെ ഭാര്യ കരിച്ചായി വീട്ടില്‍ അമ്മിണി (82) യാണ് മകളുടെ ചതിയില്‍ വീട് നഷ്ടപ്പെട്ട് പഴയ സാധനങ്ങളും മറ്റും സൂക്ഷിക്കുന്ന വിറകുപുരയില്‍ അഭയം തേടിയത്. വിശ്വാസവഞ്ചന കാട്ടിയ ശേഷം മകള്‍ ഷാജിയും ഭര്‍ത്താവ് മണലൂര്‍ സ്വദേശി തുരുത്തിയില്‍ ആനന്ദനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതായി ആര്‍.ഡി.ഒക്ക് അമ്മിണി പരാതി നല്‍കി.

നാല് വര്‍ഷം മുമ്പ് അമ്മിണി ഏഴ് മക്കള്‍ക്കും ഭര്‍ത്താവിനും അവകാശപ്പെട്ട 6.75 സെന്റ് ഭൂമി മകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത കൊടുത്തിരുന്നു. വീടും സ്ഥലവും പണയപ്പെടുത്തിയതിനാല്‍ ഉണ്ടായിരുന്ന ബാങ്ക് കുടിശ്ശിക ഒന്നര ലക്ഷം രൂപ അടച്ചത് മകള്‍ ഷാജിയായിരുന്നു. സാമ്പത്തിക ബാധ്യത തീര്‍ക്കുകയും അമ്മയെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാനും ഷാജി തയ്യാറായതേടെ അമ്മിണിയുടെ മറ്റു മക്കള്‍ സ്വത്തിലെ അവകാശം തങ്ങള്‍ക്ക് വേണ്ടെന്ന് എഴുതി രജിസ്റ്റര്‍ ചെയ്ത് കൊടുത്തിരുന്നു. ഇതിന് ശേഷം മകള്‍ ഭര്‍തൃവീട്ടിലേക്ക് പോയതോടെ അമ്മിണി വീട്ടില്‍ തനിച്ചായിരുന്നു വര്‍ഷങ്ങളോളം. അമ്മയെ നോക്കാമെന്നേറ്റ മകള്‍ തിരിഞ്ഞുനോക്കിയില്ല. വിധവാ പെന്‍ഷനായി കിട്ടുന്ന 1600 രൂപ കൊണ്ടായിരുന്നു അമ്മിണി കഴിഞ്ഞു വന്നിരുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് അമ്മിണിയെ മകള്‍ വന്ന് മണലൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ താമസിക്കുന്നതിനിടെയാണ് അമ്മിണി താന്‍ ചതിക്കപ്പെട്ട കഥയറിയുന്നത്. വീട് വൃത്തിയാക്കുന്നതിനിടെ കണ്ട ആധാരത്തിന്റെ കവറില്‍ തന്റെ പേര് കണ്ട് തുറന്ന് വായിച്ചപ്പോഴാണ് മകള്‍ തന്നെ പറഞ്ഞു പറ്റിച്ച് വീട് സ്വന്തമാക്കിയ വിവരം അമ്മിണിക്ക് ബോധ്യപ്പെട്ടത്. കാലശേഷം മാത്രമേ സ്വത്തു വകകള്‍ മകള്‍ക്ക് ലഭിക്കു എന്നെഴുതി വയ്‌ക്കാന്‍ ആവശ്യപ്പെട്ടത്, ആധാരത്തില്‍ മകള്‍ അമ്മിണിക്ക് പൈസ കൊടുത്ത് വാങ്ങിയെന്ന് രേഖപ്പെടുത്തിയത്രെ. ഇത് ചോദ്യം ചെയ്ത അമ്മിണിയെ മകളും മരുമകനും ചേര്‍ന്ന് ശാരീരികമായും മാനസികമായും ഉപദ്രവിച്ച ശേഷം ഭക്ഷണം കൊടുക്കാതെ പട്ടിണിക്കിട്ടതായി പറയുന്നു.  

രണ്ടു മാസത്തിനു ശേഷം അവിടെ നിന്നിറങ്ങി സ്വന്തം വീട്ടിലേക്കെത്തിയ അമ്മിണി അറിയുന്നത് വീട് ബന്ധുക്കളായ ചിലര്‍ക്ക് താനറിയാതെ മകള്‍ വാടകക്ക് നല്‍കിയെന്ന വിവരമാണ്. വാടകക്കാര്‍ അകത്തേക്ക് കയറ്റാതായതോടെ ഒന്നര മാസമായി വീടിന് പുറത്തെ വിറകു പുരയിലാണ് അമ്മിണി ഭീതിയോടെ കഴിയുന്നത്. മറ്റു മക്കള്‍ വിളിച്ചെങ്കിലും താന്‍ ജനിച്ചു വളര്‍ന്ന വീട് വിട്ട് ഒരിടത്തേക്കുമില്ലെന്ന നിലപാടിലാണ് ഈ വൃദ്ധ. ഭക്ഷണം ഒരു നേരം പോലും കൊടുക്കാന്‍ ആരുമില്ല.  

കുറച്ചപ്പുറത്തുള്ള ചില വീട്ടുകാരാണ് വല്ലപ്പോഴും ഭക്ഷണം കൊടുക്കുന്നത്. ദുരിതത്തിന് ആക്കം കൂട്ടി അമ്മിണിക്ക് കാന്‍സര്‍ ബാധയുണ്ടെന്ന് രണ്ടാഴ്‌ച്ച മുമ്പ് കണ്ടെത്തി. രോഗം രണ്ടാംഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. അമ്മിണിയുടെ കദനകഥ കേട്ടറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തക അഡ്വ. ലിജി വിശ്വനാഥ് മുഖാന്തരമാണ് ആര്‍.ഡി.ഒക്ക് പരാതി നല്‍കിയിരിക്കുന്നത്.

Tags: ThrissurmotherCancer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

renu sudhi
Kerala

തനിക്ക് കാൻസറാണെന്ന വാർത്ത സ്ഥിരീകരിച്ച് രേണു സുധി, ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും വരെ പടർന്നു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.