Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്‌ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

അപ്രതീക്ഷിതമായെത്തിയ മഴ റബ്ബര്‍ കര്‍ഷകരെ എന്നത് പോലെ മറ്റ് കര്‍ഷകരേയും ബുദ്ധിമുട്ടിലാക്കി. കാലവര്‍ഷത്തെ വരവേല്‍ക്കുന്നതിനുളള മുന്നൊരുക്കങ്ങളൊന്നും നടത്തും മുമ്പെ മഴ എത്തിയതാണ് തിരിച്ചടിക്ക് കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 11:06 am IST
in Agriculture

കണ്ണൂർ: അപ്രതീക്ഷിതമായെത്തിയ കനത്ത മഴ കാര്‍ഷിക മേഖലയ്‌ക്ക് തിരിച്ചടിയായി. റബ്ബര്‍, കശുവണ്ടി, മാമ്പഴ കര്‍ഷകര്‍ക്കാണ് മഴ വലിയ തിരിച്ചടിയായിരിക്കുന്നത്. കാലവര്‍ഷം മുന്നില്‍ കണ്ട് മഴക്കാലത്തെ ടാപ്പിങ്ങിനായി റെയിന്‍ഗാര്‍ഡ് ഇടുന്ന ജോലി ചെയ്ത് കൊണ്ടിരിക്കേയാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ അപ്രതീക്ഷിതമായി മഴ പെയ്തിറങ്ങിയത്. റബ്ബര്‍ കര്‍ഷകരില്‍ പലരും കാലവര്‍ഷം ജൂണോടെ മാത്രമേയെത്തൂ എന്നതിനാല്‍ റെയിന്‍ഗാര്‍ഡ് ഇടുന്നത് വൈകിപ്പിക്കുകയായിരുന്നു. അപര്‍വ്വം കര്‍ഷകര്‍ പ്ലാസ്റ്റിക്കിട്ടു കഴിഞ്ഞെങ്കിലും നല്ലൊരു ശതമാനം കര്‍ഷകരും ഇതുവരെ റെയിന്‍ഗാര്‍ഡിട്ടിട്ടില്ല. ചിലരാവട്ടെ പാതി മരങ്ങള്‍ക്ക് പ്ലാസ്റ്റിക്കിട്ട അവസ്ഥയിലാണ്. മഴ നിന്ന് മരം ഉണങ്ങിയാല്‍ മാത്രമേ റെയിന്‍ഗാര്‍ഡിടാന്‍ പറ്റൂ എന്നതിനാല്‍ മഴ തുടര്‍ച്ചയായി പെയ്യുകയും കാലവര്‍ഷം നേരത്തെ എത്തുകയും ചെയ്താല്‍ നല്ലൊരു വിഭാഗം കര്‍ഷകരുടെയും വര്‍ഷകാല ജീവിതത്തെ കാര്യമായി ബാധിക്കും.

അപ്രതീക്ഷിതമായെത്തിയ മഴ റബ്ബര്‍ കര്‍ഷകരെ എന്നത് പോലെ മറ്റ് കര്‍ഷകരേയും ബുദ്ധിമുട്ടിലാക്കി. കാലവര്‍ഷത്തെ വരവേല്‍ക്കുന്നതിനുളള മുന്നൊരുക്കങ്ങളൊന്നും നടത്തും മുമ്പെ മഴ എത്തിയതാണ് തിരിച്ചടിക്ക് കാരണമായത്. കശുവണ്ടി വിളവെടുപ്പ് പൂര്‍ണ്ണമാകുന്നതിനിടയില്‍ മഴയെത്തിയത് മേഖലയെ ആശ്രയിക്കുന്ന കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി. ഇത്തവണ പൊതുവേ കശുവണ്ടി ഉല്‍പ്പാദനം കുറവാണെന്നിരിക്കെ കര്‍ഷകര്‍ ബുദ്ധിമുട്ടിലായിരുന്നു. ഇതിനിടയിലാണ് കുനിന്മേല്‍ കുരു പോലെ വേനല്‍മഴ തുടര്‍മഴയായെത്തിയത്. മഴ ശക്തമായതോടെ കശുവണ്ടിയുടെ വിലയിടിഞ്ഞു എന്നു മാത്രമല്ല, കടകളിലെടുക്കാത്ത സ്ഥിതിയും സംജാതമായിരിക്കുകയാണ്.  

മാമ്പഴ കര്‍ഷകര്‍ക്കും മഴ വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. വൈകി മാത്രം മൂപ്പെത്തുന്ന നമ്പ്യാര്‍ മാങ്ങകളടക്കമുളള മാങ്ങകള്‍ വിളവെടുക്കാതെ മാവില്‍തന്നെ നിര്‍ത്തിയിരിക്കുകയായിരുന്നു. തുടര്‍ച്ചയായി മഴ പെയ്തതോടെ മാങ്ങകള്‍ പറിച്ചെടുക്കാന്‍ സാധിക്കാതായി. മാത്രമല്ല മഴപെയ്തതോടെ മാങ്ങകള്‍ അടിഞ്ഞു തുടങ്ങുകയും പക്ഷികളും മറ്റും കൊത്തി നശിപ്പിക്കുന്ന സ്ഥിതിയും ഉടലെടുത്തിരിക്കുന്നു. കൂടാതെ മഴ വന്നതോടെ പുഴുക്കളും മാങ്ങകളില്‍ വ്യാപകമായിരിക്കുകയാണ്.

നേന്ത്രവാഴ കര്‍ഷകരുള്‍പ്പെടെയുളള മറ്റ് കര്‍ഷകരും വഴിതെറ്റി വന്ന മഴയോടൊപ്പമുളള കാറ്റിന്റെ കാര്യത്തില്‍ ഏറെ ആശങ്കയിലാണ്. പോയ വര്‍ഷങ്ങളില്‍ വെളളപ്പൊക്കം, കാറ്റില്‍ വാഴകള്‍ നിലംപൊത്താതിരിക്കാന്‍ ഊന്ന് കൊടുക്കുന്നതും പതിവാണ്. ഇത്തരം മുന്നൊരുക്കങ്ങള്‍ നടത്തും മുമ്പെത്തിയ മഴ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇപ്പോഴുളള മഴ ഇടതടവില്ലാതെ കാലവര്‍ഷമായി പരിണമിച്ചാല്‍ കാര്‍ഷിക മേഖലയില്‍ മാത്രമല്ല മറ്റ് മേഖലകളിലും തിരിച്ചടിയാകുമെന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ സജീവമാണ്.

Tags: keralakrishirubberRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മത്സ്യബന്ധനത്തിന് വിലക്ക്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

മഴ കനക്കുന്നു: ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും

Kerala

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

പുതിയ വാര്‍ത്തകള്‍

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് കൈമാറി

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

അസമിൽ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നവർക്ക് പൂട്ട് വീഴും : യൂണിഫോം സിവിൽ കോഡ് ഉടൻ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

15 വർഷമായി നാട്ടുകാരെ വിറപ്പിച്ച് നടന്ന തൃണമൂൽ ഗുണ്ടകളെ ഒതുക്കി ; പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

നവീൻ പട്‌നായിക്കിന്റെ വലം കൈയും ബിജെഡി രാജ്യസഭാ എംപിയുമായ ദേബാശിഷ് ​​സാമന്തരായ് പാർട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.