Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന് ഔഷധി നല്കാനുള്ളത് 26 കോടി രൂപ; മെഡിസിനല്‍ പ്ലാന്റേഷന്‍ കീഴിലുള്ളത് 83.44 ഏക്കര്‍ ഭൂമി

പാട്ടക്കുടിശ്ശിക അടയ്‌ക്കണമെന്നാവശ്യപ്പെട്ട് ധനകാര്യവകുപ്പില്‍ നിന്ന് ഡിമാന്‍ഡ് നോട്ടീസ് നല്‍കാറുണ്ടെങ്കിലും ഇതുവരെയും ഔഷധി തുക അടച്ചിട്ടില്ല. പാട്ടക്കാലാവധി പുതുക്കുന്നതിന് എല്ലാ വര്‍ഷവും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സര്‍ക്കാരിന് നല്‍കാറുണ്ട്. 2005ന് ശേഷം സമര്‍പ്പിച്ച അപേക്ഷകളും പാട്ടത്തുകയും നിരസിച്ചതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കമ്പനി സെക്രട്ടറി പറയുന്നു. ഔഷധിയും റവന്യു വകുപ്പും തമ്മിലുള്ള ഒത്തുകളിയാണിതെന്നാണ് ആക്ഷേപം.

കെ. സതീശന്‍byകെ. സതീശന്‍
May 15, 2022, 11:00 am IST
inKerala

കണ്ണൂര്‍: ഔഷധിയുടെ പരിയാരം ഉപകേന്ദ്രം സര്‍ക്കാരിന് പാട്ടക്കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത് 26,53,64780 രൂപ. പാട്ടവ്യവസ്ഥയില്‍ ഇപ്പോള്‍ 83.44 ഏക്കര്‍ ഭൂമിയാണ് ഔഷധിക്കുള്ളത്. 2000 ലാണ് ഇവിടെ മെഡിസിനല്‍ പ്ലാന്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. സ്ഥലം പാട്ടത്തിനെടുത്തിട്ട് 22 വര്‍ഷമായെങ്കിലും പാട്ടത്തുകയില്‍ ഇതുവരെയും ആനുപാതികമായ വര്‍ധന വരുത്തിയിട്ടില്ല. ഡെമോണ്‍സ്ട്രേഷന്‍ ഗാര്‍ഡന്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഹെര്‍ബല്‍ ഗാര്‍ഡന്‍,  ഔഷധസസ്യ നഴ്സറി എന്നിവയാണ് ഇവിടെയുള്ളത്.  

പാട്ടക്കുടിശ്ശിക അടയ്‌ക്കണമെന്നാവശ്യപ്പെട്ട് ധനകാര്യവകുപ്പില്‍ നിന്ന് ഡിമാന്‍ഡ് നോട്ടീസ് നല്‍കാറുണ്ടെങ്കിലും ഇതുവരെയും ഔഷധി തുക അടച്ചിട്ടില്ല. പാട്ടക്കാലാവധി പുതുക്കുന്നതിന് എല്ലാ വര്‍ഷവും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സര്‍ക്കാരിന് നല്‍കാറുണ്ട്. 2005ന് ശേഷം സമര്‍പ്പിച്ച അപേക്ഷകളും പാട്ടത്തുകയും നിരസിച്ചതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കമ്പനി സെക്രട്ടറി പറയുന്നു. ഔഷധിയും റവന്യു വകുപ്പും തമ്മിലുള്ള ഒത്തുകളിയാണിതെന്നാണ് ആക്ഷേപം.

ജനങ്ങള്‍ക്ക് ന്യായ വിലയ്‌ക്ക് ആയുര്‍വേദ മരുന്ന് ലഭ്യമാക്കുന്നതിനാണ് ഔഷധി ആരംഭിച്ചത്. എന്നാല്‍ പരിയാരം ഉപകേന്ദ്രത്തില്‍ ഔഷധസസ്യങ്ങളുടെ ഉത്പാദനവും പരിപാലനവും മാത്രമാണ് നടക്കുന്നതെന്നാണ് അധികൃതരുടെ വാദം. സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെയും ഔഷധി ഭരണസമിതിയുടെയും തീരുമാന പ്രകാരമാണ് ഔഷധച്ചെടികള്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയ്‌ക്ക് സൗജന്യമായും സ്വകാര്യ വ്യക്തികള്‍ക്ക് തുക ഈടാക്കിയുമാണ് തൈകള്‍ നല്‍കുന്നത്.  

നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായവും ലഭിച്ചിട്ടും പാട്ടക്കുടിശ്ശിക പോലും നല്‍കാനാവാത്ത വിധം പ്രതിസന്ധി എങ്ങനെയുണ്ടായെന്നതിന് അധികൃതര്‍ക്ക് വ്യക്തമായ ഉത്തരമില്ല. ഔഷധിയില്‍ നിന്ന് ആയുര്‍വേദ ഡിസ്പെന്‍സറികളിലേക്കും ആശുപത്രികളിലേക്കും നല്‍കുന്ന മരുന്നുകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പണവും നല്‍കാറുണ്ട്. ഓരോ വര്‍ഷവും പാട്ടക്കുടിശ്ശിക കണ്ടില്ലെന്ന് നടിച്ചതാണ് ഇത്രയും ഭീമമായ ബാധ്യതവരാന്‍ കാരണമായത്. ഔഷധിയുടെ കെടുകാര്യസ്ഥതയ്‌ക്ക് സര്‍ക്കാരും വര്‍ഷങ്ങളായി കൂട്ട് നില്‍ക്കുന്നുവെന്നാണ് ആരോപണം.

Tags: keralaകേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.