Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പിടിച്ചെടുത്ത ഉക്രൈന്‍ പ്രദേശങ്ങളില്‍ നിന്നും പിന്‍മാറില്ലെന്ന് റഷ്യ; റഷ്യയുടെ കപ്പല്‍ മുക്കിയതിനും ജനറല്‍മാരെ വധിച്ചതിനും പിന്നില്‍ യുഎസ് എന്നും റഷ്യ

തെക്കന്‍ ഉക്രൈനില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്നും പിന്‍മാറുന്ന പ്രശ്നമില്ലെന്ന് റഷ്യ. റഷ്യന്‍ പ്രസിഡന്‍റ് പുടിന്റെ അടുത്ത അനുയായിയും മുതിര്‍ന്ന നേതാവുമായ ആന്‍ഡ്രെ ടുര്‍ചക് ആണ് ഇക്കാര്യം പറഞ്ഞത്. ഇതാദ്യമായാണ് ഒരു പ്രമുഖ റഷ്യന്‍ നേതാവ് ഉക്രൈന്‍ സംബന്ധിച്ചുള്ള റഷ്യയുടെ അഭിപ്രായം പരസ്യമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2022, 08:31 pm IST
in World

മോസ്കോ: തെക്കന്‍ ഉക്രൈനില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്നും പിന്‍മാറുന്ന പ്രശ്നമില്ലെന്ന് റഷ്യ. റഷ്യന്‍ പ്രസിഡന്‍റ് പുടിന്റെ അടുത്ത അനുയായിയും മുതിര്‍ന്ന നേതാവുമായ ആന്‍ഡ്രെ ടുര്‍ചക് ആണ് ഇക്കാര്യം പറഞ്ഞത്. ഇതാദ്യമായാണ് ഒരു പ്രമുഖ റഷ്യന്‍ നേതാവ് ഉക്രൈന്‍ സംബന്ധിച്ചുള്ള റഷ്യയുടെ അഭിപ്രായം പരസ്യമാക്കുന്നത്.

റഷ്യ കീഴടക്കിയ തെക്കന്‍ ഉക്രൈന്‍ നഗരമായ ഖെര്‍സോണില്‍ പര്യടനം നടത്തുന്നതിനിടയിലാണ് ഇദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം നടത്തിയത്. ‘ഇവിടെ റഷ്യക്കാരും ഉക്രൈന്‍കാരും ഒന്നിച്ച് ജീവിക്കുകയും ഭാവിയില്‍ പുരോഗതിയിലേക്ക് മുന്നേറുമെന്നും’ ആന്‍ഡ്രെ ടര്‍ചുക് പറയുന്നു.

ഉക്രൈനില്‍ റഷ്യ ആദ്യം കീഴടക്കിയ നഗരമാണ് ഖെര്‍സോണ്‍. ഇവിടെ ഇപ്പോള്‍ മരുന്ന്, ഭക്ഷണം, മറ്റ് അത്യാവശ്യസാധനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ക്ഷാമം ഉണ്ട്. യുദ്ധം അവസാനിച്ചാല്‍ ഇവിടെ റഷ്യ എല്ലാം എത്തിക്കുമെന്ന് ആന്‍ഡ്രെ പറഞ്ഞു. Â ഖെര്‍സോണ്‍ എന്ന നഗരത്തിന് പുറമെ മരിയുപോളും പിടിച്ചതായി റഷ്യ അവകാശപ്പെട്ടിട്ടുണ്ട്. മരിയുപോള്‍ നഗരം റഷ്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന നഗരമാണ്. കാരണം മരിയുപോള്‍ പിടിച്ചാല്‍ 2014ല്‍ റഷ്യ പിടിച്ചെടുത്ത ഉക്രൈനിലെ ക്രൈമിയയെ റഷ്യക്കാര്‍ക്ക് ആധിപത്യമുള്ള ഡോണെറ്റ്‌സ്‌ക്, ലോഹാന്‍സ്‌ക് എന്നീ പ്രദേശങ്ങളുള്‍പ്പെട്ട ഡൊണ്‍ബാസുമായി Â ബന്ധിപ്പിക്കാന്‍ കഴിയും.

ഇതിനിടെ അമേരിക്കയ്‌ക്കെതിരെ വലിയ ആരോപണങ്ങള്‍ റഷ്യ ഉയര്‍ത്തുകയാണ്. യുദ്ധത്തില്‍ റഷ്യയ്‌ക്ക് ഒട്ടേറെ ജനറല്‍മാരെ നഷ്ടപ്പെട്ടു. ഇവരെ വധിച്ചത് യുഎസ് നല്‍കിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് റഷ്യ യുഎസിനെതിരെ ഉയര്‍ത്തുന്ന ഒരു ആരോപണം. ഏകദേശം 21200 റഷ്യന്‍ സൈനികരെ ഈ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കൊന്നൊടുക്കിയെന്ന് ഉക്രൈന്‍ അവകാശവാദം ഉന്നയിക്കുന്നു. എന്തായാലും പ്രധാനപ്പെട്ട ജനറല്‍മാര്‍ നഷ്ടപ്പെട്ടത് റഷ്യയെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണ്. ഇതിന് പിന്നില്‍ തീര്‍ച്ചയായും യുഎസിന്റെ കരങ്ങളുണ്ടെന്നാണ് റഷ്യയുടെ വാദം. Â

രണ്ടാമത്തെ ആരോപണം കരിങ്കടലില്‍ റഷ്യയുടെ കപ്പലായ മോസ്കവയെ ആക്രമിച്ച് മുക്കിയതിന് പിന്നിലും യുഎസിന്റെ കരങ്ങളുണ്ടെന്നാണ് റഷ്യയുടെ ബലമായ സംശയം. സാധാരണ ഉക്രൈനെപ്പോലുള്ള ഒരു രാജ്യത്തിന് റഷ്യയുടെ ഈ കപ്പലിന്റെ Â സ്ഥാനം കൃത്യമായി കണ്ടുപിടിച്ച് ആക്രമിക്കാന്‍ കഴിയില്ല. ഇതിന് പിന്നില്‍ യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരിക്കുമെന്ന് റഷ്യ പറയുന്നു. തീപ്പിടിത്തത്തെ തുടര്‍ന്നുള്ള പൊട്ടിത്തെറിയിലാണ് റഷ്യയുടെ പ്രധാന കപ്പല്‍ മുങ്ങിയത്. നെപ്റ്റ്യൂണ്‍ എന്ന കപ്പല്‍ വേധ മിസൈല്‍ ഉപയോഗിച്ചാണ് റഷ്യയുടെ കപ്പല്‍ തകര്‍ത്തതെന്നാണ് ഉക്രൈന്റെ അവകാശവാദം. എന്നാല്‍ ഇത് റഷ്യ സമ്മതിക്കുന്നില്ല. റഷ്യന്‍ നാവിക സേനയുടെ മൂന്നാമത്തെ വലിയ കപ്പലാണിത്. Â

ഇതോടെ അമേരിക്കയും ഉക്രൈന്‍ പക്ഷത്ത് നിലയുറപ്പിച്ച് ശക്തമായി റഷ്യയ്‌ക്കെതിരെ ഇടപെടുന്നു എന്നാണ് വെളിവാകുന്നത്. അങ്ങിനെ വന്നാല്‍ അത് ഒരു മൂന്നാം ലോകയുദ്ധത്തിലേക്ക് തിരിയുമോ എന്ന ആശങ്കയും ചില വിദഗ്ധര്‍ പങ്കുവെയ്‌ക്കുന്നു.Â

Tags: മൂന്നാം ലോകയുദ്ധംമരിയുപോള്‍ആന്‍ഡ്രെ ടുര്‍ചക്റഷ്യഖെര്‍സോണ്‍Ukraineമോസ്ക്വസ്റ്റേയുഎസ്റഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putinjoe bidenഉക്രൈന്‍ യുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

ഇറാനെ പൂട്ടാൻ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഉക്രെയ്ൻ ; ജിസിസിയിൽ സൈനിക വിദഗ്ധരെ വിന്യസിക്കുമെന്ന് വോളോഡിമർ സെലെൻസ്‌കി

പുതിയ വാര്‍ത്തകള്‍

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.