Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂരത്തിന് തൃശൂരിലെ മുറികളെടുത്തത് മറുനാട്ടുകാര്‍; 48 മണിക്കൂറിന് 20,000 രൂപ മുതല്‍ 50,000 രൂപ വരെ;കാണാന്‍ 40 ശതമാനം അധികം പേരുണ്ടാകും

തൃശൂര്‍ പൂരത്തിന് ഇക്കുറി ഹോട്ടല്‍ മുറികള്‍ രണ്ടുമാസം മുന്‍പേ ബുക്കു ചെയ്തതില്‍ അധികവും തൃശൂരിന് പുറത്തുള്ള മറുനാട്ടുകാര്‍. ഇതില്‍ കൂടുതല്‍ പേരും കേരളത്തിന് പുറത്തു നിന്നുള്ളവരാണെന്നും പറയപ്പെടുന്നു. സാധാരണ 48 മണിക്കൂര്‍ നേരത്തേക്കാണ് മുറികള്‍ പൂരം ബുക്കിങ്ങിനായി നല്‍കുക. ഇക്കുറി 20,000 രൂപ മുതല്‍ 50,000 രൂപ വരെ വാടകയിനത്തില്‍ ഹോട്ടലുകള്‍ ഈടാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 07:02 pm IST
in Kerala

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇക്കുറി ഹോട്ടല്‍ മുറികള്‍ രണ്ടുമാസം മുന്‍പേ ബുക്കു ചെയ്തതില്‍ അധികവും Â തൃശൂരിന് പുറത്തുള്ള മറുനാട്ടുകാര്‍. ഇതില്‍ കൂടുതല്‍ പേരും കേരളത്തിന് പുറത്തു നിന്നുള്ളവരാണെന്നും പറയപ്പെടുന്നു. Â

സാധാരണ 48 മണിക്കൂര്‍ നേരത്തേക്കാണ് മുറികള്‍ പൂരം ബുക്കിങ്ങിനായി നല്‍കുക. ഇക്കുറി 20,000 രൂപ മുതല്‍ 50,000 രൂപ വരെ വാടകയിനത്തില്‍ ഹോട്ടലുകള്‍ ഈടാക്കിയിട്ടുണ്ട്. മാത്രമല്ല, ബാര്‍ അറ്റാച്ച്ഡ് ഹോട്ടലായാലും അല്ലാത്ത ഹോട്ടലായാലും 100 ശതമാനമാണ് ബുക്കിങ്ങ്. പൂരത്തലേന്ന് മുതല്‍ പിറ്റേന്ന് അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന ഉറപ്പില്‍ തിരുവമ്പാടി, പാറമേക്കാട് ഭഗവതിമാര്‍ തമ്മില്‍ ഉപചാരം ചൊല്ലി പിരിയുന്നത് വരെയാണ് തൃശൂര്‍ പൂരത്തിന്റെ ദൈര്‍ഘ്യം. പൂര വിളംബരം അറിയിച്ചുകൊണ്ട് വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേവാതില്‍ തുറക്കുന്നതില്‍ നിന്നാണ് പൂരത്തുടക്കം. പിന്നീട് തൃശൂര്‍ നഗരത്തിന് ചുറ്റുമുള്ള എട്ട് പ്രദേശങ്ങളിലെ ഭഗവതി ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളുടെ വരവില്‍ നിന്നും തുടങ്ങുന്ന പൂരം പിന്നീട് മഠത്തില്‍ വരവ്, ചെമ്പടമേളം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം, സന്ധ്യാവെടിക്കെട്ട്, രാത്രിയിലെ പഞ്ചാവാദ്യം, പിറ്റേന്ന് പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തിരക്കില്ലാതെ കാണാനായി നടത്തുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള ചെറു വെടിക്കെട്ട്, പിന്നീട് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിങ്ങനെ 36 മണിക്കൂര്‍ നേരത്തെ ഇടവേളയില്ലാത്ത ആഘോഷമാണ്. Â

നഗരത്തിലെ രണ്ട് പ്രമുഖ ഹോട്ടലുകള്‍ ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കം മൂലം നേരത്തെ അടച്ചിട്ടത് പൂരപ്രേമികള്‍ക്ക് വന്‍ അടിയായി. ഇത്രയും മുറികള്‍ ഇക്കുറി നഷ്ടമായി. ചെറുകിട ഹോട്ടലുകളും എന്തിന് നഗരത്തിന് അടുത്തുള്ള വീടുകളിലെ മുറികള്‍ വരെ വാടകയ്‌ക്ക് നല്‍കുന്ന പതിവുണ്ട്. അത്രയ്‌ക്കാണ് പുരുഷാരം. Â

ഇക്കുറി പൂരത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നതെന്ന് കമ്മീഷണര്‍ ആര്‍ ആദിത്യ പറയുന്നു. സാധാരണ 2500 പേരെയാണ് നിയോഗിച്ചിരുന്നതെങ്കില്‍ ഇക്കുറി 5,000ല്‍ പരം പേരെ പൂരം കാണാന്‍ നിയോഗിക്കും. 40 ശതമാനത്തോളം പേര്‍ കൂടുതല്‍ എത്തുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുള്ളതിനാലാണ് ഈ അധിക സുരക്ഷ.Â

Tags: ParamekkavuPooramThiruvambadiതൃശൂര്‍ കോര്‍പറേഷന്‍paramekkavu devaswomതൃശൂര്‍ പൂരത്തിന് വെടിക്കെട്ട്തൃശൂര്‍പൂരംThrissurpriceതൃശൂര്‍ പൂരംവടക്കുന്നാഥന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

പുതിയ വാര്‍ത്തകള്‍

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.