Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖലിസ്ഥാന്‍ ബാധയൊഴിയാതെ ആം ആദ്മി; ഇന്ത്യയില്‍ നിന്ന് വേറിട്ട് ഖലിസ്ഥാന്‍ രാഷ്‌ട്രം വേണമെന്ന് കെജ്രിവാളിന്റെ ശിഷ്യന്റെ ട്വീറ്റ്; പുറത്താക്കി ആം ആദ്മി

ആം ആദ്മിക്ക് ഒഴിയാബാധയായി ഖലിസ്ഥാന്‍ വാദികള്‍ മാറുന്നു. പഞ്ചാബില്‍ കഴിഞ്ഞ ദിവസം ഖലിസ്ഥാന്‍ വാദികള്‍ ആയുധമെടുത്ത് തെരുവില്‍ സംഹാരതാണ്ഡവം നടത്തിയതിന് പിന്നാലെ പഞ്ചാബിനെ സ്വതന്ത്ര ഖലിസ്ഥാന്‍ രാഷ്‌ട്രമാക്കി മാറ്റണമെന്ന ട്വീറ്റ് വീണ്ടും ആം ആദ്മി പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2022, 11:44 pm IST
in India

ന്യൂദല്‍ഹി: ആം ആദ്മിക്ക് ഒഴിയാബാധയായി ഖലിസ്ഥാന്‍ വാദികള്‍ മാറുന്നു. പഞ്ചാബില്‍ കഴിഞ്ഞ ദിവസം ഖലിസ്ഥാന്‍ വാദികള്‍ ആയുധമെടുത്ത് തെരുവില്‍ സംഹാരതാണ്ഡവം നടത്തിയതിന് പിന്നാലെ പഞ്ചാബിനെ സ്വതന്ത്ര ഖലിസ്ഥാന്‍ രാഷ്‌ട്രമാക്കി മാറ്റണമെന്ന ട്വീറ്റ് വീണ്ടും ആം ആദ്മി പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നു.

തല്‍ക്കാലം മുഖം രക്ഷിക്കാന്‍ ഈ ട്വീറ്റിന് കാരണക്കാരനായ ഹിമാചല്‍പ്രദേശിലെ ആം ആദ്മി പാര്‍ട്ടിയുടെ സമൂഹമാധ്യമ പ്രചാരണവിഭാഗം മേധാവി ഹര്‍പ്രീത് സിങ്ങ് ബേദിയെ പുറത്താക്കിയിരിക്കുകയാണ് ആം ആദ്മി. കഴിഞ്ഞ 10 വര്‍ഷമായി സമൂഹമാധ്യമങ്ങളില്‍ സ്വതന്ത്ര ഖലിസ്ഥാന്‍ രാഷ്‌ട്രം വേണമെന്ന പ്രചാരണം നടത്തുന്ന വ്യക്തിയായ ഹര്‍പ്രീത് സിങ്ങ് ബേദി പിന്നീടാണ് പടിപടിയായി ആം ആദ്മി പാര്‍ട്ടിയില്‍ വളര്‍ന്ന് സമൂഹമാധ്യമവിഭാഗം മേധാവിയായി മാറിയത്.

ഹര്‍പ്രീത് സിങ്ങ് ബേദിയുടെ ഖലിസ്ഥാന്‍ രാഷ്‌ട്രത്തിന് വേണ്ടിയുള്ള വിവാദട്വീറ്റുകള്‍ ട്വീറ്റുകള്‍ക്ക് പിന്നിലെ സത്യം കണ്ടെത്തുന്ന ബിഫിറ്റിംഗ് ട്വീറ്റ്സ് പുറത്ത് വിട്ടിരിക്കുന്നു:

ഖലിസ്ഥാന്‍ ദിനത്തിലാണ് ഹര്‍പ്രീത് സിങ്ങ് ബേദി ഇന്ത്യയില്‍ നിന്നും വേറിട്ട ഖലിസ്ഥാന്‍ രാഷ്‌ട്രം വേണമെന്ന് ആവശ്യപ്പെട്ടത്. ഇദ്ദേഹം 2012 മുതല്‍ സ്വതന്ത്രഖലിസ്ഥാന്‍ രാഷ്‌ട്രവാദം ഉയര്‍ത്തുന്ന വ്യക്തിയാണ്. ഒരിയ്‌ക്കല്‍ ഖലിസ്ഥാന്‍ രാഷ്‌ട്രം എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് വരെ ഹര്‍പ്രീത് സിങ്ങ് ബേദി ട്വീറ്റ് ചെയ്തിട്ടുണ്ട്

എന്നാല്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി നിലകൊള്ളുമെന്നും വിഘടനവാദം ഉയര്‍ത്തുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും ഹര്‍പ്രീത് സിങ്ങ് ബേദിയെ പുറത്താക്കിയ പ്രഖ്യാപനം നടത്തിയ ശേഷം ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു.

എന്തായാലും പുതിയ ഖലിസ്ഥാന്‍ വിവാദം വീണ്ടും ആം ആദ്മിയുടെ പ്രതിച്ഛായയ്‌ക്ക് കളങ്കമേല്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പഞ്ചാബിലെ പട്യാലയില്‍ കാളിക്ഷേത്രത്തിന്റെ മുന്നില്‍ ഹിന്ദുക്കള്‍ക്കെതിര ഖലിസ്ഥാന്‍ വാദികള്‍ വാളുകളും വടികളും ഉപയോഗിച്ച് പട്ടാപ്പകല്‍ നിഷ്ഠുരമായ ആസൂത്രിത ആക്രമണം നടത്തിയത് വലിയ രീതിയില്‍ ആം ആദ്മിയെ പ്രതിക്കൂട്ടിലായിരുന്നു. ഖലിസ്ഥാന്‍ വാദികളുടെ വോട്ടുകളും പണവും ഉപയോഗിച്ചാണ് ആം ആദ്മി പഞ്ചാബില്‍ ജയിച്ചതെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് പഞ്ചാബിലെ ഖലിസ്ഥാന്‍ വാദികളുടെ ആയുധമുപയോഗിച്ചുള്ള അഴിഞ്ഞാട്ടം. ഇപ്പോഴിതാ സ്വതന്ത്ര ഖലിസ്ഥാന്‍ രാഷ്‌ട്രം വേണമെന്ന് പരസ്യമായി ഒരു ആം ആദ്മി നേതാവ് ട്വീറ്റ് ചെയ്തിരിക്കുന്നു. ഇതോടെ ആം ആദ്മിയില്‍ ഒട്ടേറെ ഖലിസ്ഥാന്‍ വാദികളായ സിഖുകാര്‍ നുഴഞ്ഞുകയറിയതായുള്ള സംശയവും ബലപ്പെടുകയാണ്.Â

Tags: അരവിന്ദ് കെജ്‌രിവാള്‍punjabഖലിസ്ഥാന്‍ തീവ്രവാദികള്‍ഖാലിസ്ഥാന്‍ഹിമാചല്‍ പ്രദേശ്പഞ്ചാബ് പൊലീസ്ഖലിസ്ഥാന്‍ വിരുദ്ധ പ്രകടനംകാളിക്ഷേത്രംഹര്‍പ്രീത് സിങ്ങ് ബേദിആം ആദ്മി പാര്‍ട്ടിaap
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

India

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.