Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിഷാ സിങ്ങിനെ വാഴ്‌ത്തിപ്പാടി ആം ആദ്മി; അക്രമം ഇളക്കിവിട്ട കുറ്റവാളിയാണെന്ന് കോടതി വിധിച്ചതോടെ പ്രൊഫൈല്‍ മായ്ച്ച് കളഞ്ഞ് ആം ആദ്മി

ആം ആദ്മിയുടെ കുതന്ത്ര പ്രവര്‍ത്തന ശൈലികള്‍ വീണ്ടും വെളിച്ചത്ത് കൊണ്ടുവന്ന മറ്റൊരു സംഭവം കൂടി. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായിരുന്നു നിഷ സിങ്ങ്. എന്നാല്‍ Â 2015ല്‍ ഹരിയാനയില്‍ നടന്ന അക്രമങ്ങളില്‍ ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ടുവെന്ന കുറ്റത്തിന്റെ പേരില്‍ കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചതോടെ ആം ആദ്മി നിഷ സിങ്ങിന്റെ പ്രൊഫൈല്‍ തന്നെ ആം ആദ്മി വെബൈസൈറ്റില്‍ നിന്നും മായ്ച്ചുകളഞ്ഞിരിക്കുകയാണ്. ഹരിയാന അര്‍ബന്‍ ഡവലപ്മെന്‍റ് അതോറിറ്റി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടത്തിയ നീക്കത്തിനെതിരെയാണ് നിഷ സിങ്ങിന്റെ നേതൃത്വത്തില്‍ 2015ല്‍ സമരം നടന്നത്. ഈ സമരത്തില്‍ ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ടുന്ന എന്ന ആരോപണം കോടതി ശരിവെച്ചു. അന്ന് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വന്നവരെ നിഷ സിംങ്ങും മറ്റ് 17 പേരും ചേര്‍ന്ന് ആക്രമിച്ചതായും പറയുന്നു. ഈ 17 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇതോടെ ആം ആദ്മി പാര്‍ട്ടി വെബ്സൈറ്റില്‍ നിന്നും നിഷ സിങ്ങിന്റെ മുഴുവന്‍ വിശദാംശങ്ങളും തിടുക്കപ്പെട്ട് മായ്ച്ച് കളഞ്ഞിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. നിഷ സിങ്ങിനെ കോടതി കുറ്റക്കാരിയായി വിധിച്ചതിന് 10 ദിവസങ്ങള്‍ക്ക് മുന്‍പ് വരെ, കൃത്യമായി പറഞ്ഞാല്‍ 2022 ഏപ്രില്‍ 20ന് വരെ ഇവരുടെ മുഴുവന്‍ വിശദാംശങ്ങളും ആം ആദ്മിയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ടായിരുന്നു. ഗൂഗിള്‍ ഇന്ത്യയില്‍ ജീവനക്കാരിയായിരുന്ന നിഷ സിങ്ങ് ആ ജോലി ഉപേക്ഷിച്ച് ആം ആദ്മിയില്‍ ചേര്‍ന്നു എന്ന് വരെയുള്ള വിശദാംശങ്ങള്‍ നിഷയെക്കുറിച്ച് ആം ആദ്മി വെബ്സൈറ്റില്‍ ഉണ്ടായിരുന്നു. "നിഷ സിങ്ങ് ആം ആദ്മി നേതാവും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയുമാണ്. ദല്‍ഹി സര്‍ക്കാരിന്റെ വനിത ശിശു വികസന വകുപ്പിന്റെയും ശിശുവികസന സേവന പദ്ധതിയുടെയും പരിഷ്കാരങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിന്റെയും നടപ്പാക്കുന്നതിന്റെയും ചുമതലയാണ് ഇവര്‍ക്ക്. ഇപ്പോള്‍ പാര്‍ട്ടിയുടെ ഫണ്ട് ശേഖരിക്കുന്ന സംഘത്തിലെ അംഗമാണ്"- എന്നിങ്ങനെ പോകുന്നു നിഷ സിങ്ങിനെക്കുറിച്ചുള്ള പാടിപ്പുകഴ്‌ത്തലുകള്‍. ഇതാണ് ഇപ്പോള്‍ ആം ആദ്മി വെബ്സൈറ്റില്‍ നിന്നും മായ്ച്ചു കളഞ്ഞിരിക്കുന്നത്. ഈ അക്രമത്തിന്റെ പേരില്‍ അഡിഷണല്‍ ജില്ല സെഷന്‍സ് കോടതി നിഷാ സിങ്ങിനെതിരെ കുറ്റം വിധിച്ചത് ഏപ്രില്‍ 29നാണ്. 17 അക്രമികള്‍ക്കും എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 148,149,186,325,332,333,353,436,427,435 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുകയാണ്. ഏഴ് പേര്‍ക്കെതിരെ 20,000 രൂപയും 10 പേര്‍ക്കെതിരെ 10,000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2022, 07:57 pm IST
in India

ന്യൂദല്‍ഹി: ആം ആദ്മിയുടെ കുതന്ത്ര പ്രവര്‍ത്തന ശൈലികള്‍ വീണ്ടും വെളിച്ചത്ത് കൊണ്ടുവന്ന മറ്റൊരു സംഭവം കൂടി. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായിരുന്നു നിഷ സിങ്ങ്. എന്നാല്‍ Â 2015ല്‍ ഹരിയാനയില്‍ നടന്ന അക്രമങ്ങളില്‍ Â ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ടുവെന്ന കുറ്റത്തിന്റെ പേരില്‍ കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചതോടെ Â ആം ആദ്മി നിഷ സിങ്ങിന്റെ പ്രൊഫൈല്‍ തന്നെ ആം ആദ്മി വെബൈസൈറ്റില്‍ നിന്നും മായ്ച്ചുകളഞ്ഞിരിക്കുകയാണ്.

ഹരിയാന അര്‍ബന്‍ ഡവലപ്മെന്‍റ് അതോറിറ്റി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടത്തിയ നീക്കത്തിനെതിരെയാണ് നിഷ സിങ്ങിന്റെ നേതൃത്വത്തില്‍ 2015ല്‍ സമരം നടന്നത്. ഈ സമരത്തില്‍ ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ടുന്ന എന്ന ആരോപണം കോടതി ശരിവെച്ചു. അന്ന് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വന്നവരെ നിഷ സിംങ്ങും മറ്റ് 17 പേരും ചേര്‍ന്ന് ആക്രമിച്ചതായും പറയുന്നു. ഈ 17 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

ഇതോടെ ആം ആദ്മി പാര്‍ട്ടി വെബ്സൈറ്റില്‍ നിന്നും നിഷ സിങ്ങിന്റെ മുഴുവന്‍ വിശദാംശങ്ങളും തിടുക്കപ്പെട്ട് മായ്ച്ച് കളഞ്ഞിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. നിഷ സിങ്ങിനെ കോടതി കുറ്റക്കാരിയായി വിധിച്ചതിന് 10 ദിവസങ്ങള്‍ക്ക് മുന്‍പ് വരെ, കൃത്യമായി പറഞ്ഞാല്‍ 2022 ഏപ്രില്‍ 20ന് വരെ ഇവരുടെ മുഴുവന്‍ വിശദാംശങ്ങളും ആം ആദ്മിയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ടായിരുന്നു. ഗൂഗിള്‍ ഇന്ത്യയില്‍ ജീവനക്കാരിയായിരുന്ന നിഷ സിങ്ങ് ആ ജോലി ഉപേക്ഷിച്ച് ആം ആദ്മിയില്‍ ചേര്‍ന്നു എന്ന് വരെയുള്ള വിശദാംശങ്ങള്‍ നിഷയെക്കുറിച്ച് ആം ആദ്മി വെബ്സൈറ്റില്‍ ഉണ്ടായിരുന്നു. “നിഷ സിങ്ങ് ആം ആദ്മി നേതാവും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയുമാണ്. ദല്‍ഹി സര്‍ക്കാരിന്റെ വനിത ശിശു വികസന വകുപ്പിന്റെയും ശിശുവികസന സേവന പദ്ധതിയുടെയും പരിഷ്കാരങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിന്റെയും നടപ്പാക്കുന്നതിന്റെയും ചുമതലയാണ് ഇവര്‍ക്ക്. ഇപ്പോള്‍ പാര്‍ട്ടിയുടെ ഫണ്ട് ശേഖരിക്കുന്ന സംഘത്തിലെ അംഗമാണ്”- എന്നിങ്ങനെ പോകുന്നു നിഷ സിങ്ങിനെക്കുറിച്ചുള്ള പാടിപ്പുകഴ്‌ത്തലുകള്‍. ഇതാണ് ഇപ്പോള്‍ ആം ആദ്മി വെബ്സൈറ്റില്‍ നിന്നും മായ്ച്ചു കളഞ്ഞിരിക്കുന്നത്.

ഈ അക്രമത്തിന്റെ പേരില്‍ അഡിഷണല്‍ ജില്ല സെഷന്‍സ് കോടതി നിഷാ സിങ്ങിനെതിരെ കുറ്റം വിധിച്ചത് ഏപ്രില്‍ 29നാണ്. 17 അക്രമികള്‍ക്കും എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 148,149,186,325,332,333,353,436,427,435 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുകയാണ്. ഏഴ് പേര്‍ക്കെതിരെ 20,000 രൂപയും 10 പേര്‍ക്കെതിരെ 10,000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

Tags: aapviolencemissingവെബ്‌സൈറ്റ്നിഷ സിംങ്ങ്ആം ആദ്മി പാര്‍ട്ടി വെബ് സൈറ്റ്ആം ആദ്മി പാര്‍ട്ടിമനീഷ് സിസോദിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

India

157 കോടിയുടെ വ്യാജകയറ്റുമതി; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയ്‌ക്കെതിരെയുള്ള നിർണായക രേഖകൾ പുറത്തുവിട്ട് ഇഡി

India

100 കോടി രൂപയുടെ തട്ടിപ്പ് കേസ് ; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഏഴ് ദിവസത്തെ ഇഡി റിമാൻഡിൽ വിട്ടു

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, വെള്ളിവിലയില്‍ മാറ്റമില്ല

ആത്മായനത്തിലെ ഗുരു

പിടി വീണാല്‍ പണിപാളും; ഇനി ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 500 രൂപ പിഴയും ലൈസന്‍സും റദ്ദാക്കും

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ തെറ്റ്, ആര്‍ബിഐ സ്വര്‍ണം വിറ്റിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.