Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈന് വേണ്ടി യുദ്ധം ചെയ്തിരുന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ മരിയുപോളില്‍ നിന്നും റഷ്യന്‍ സേന പിടികൂടി ; തെളിവിനായി ഇരുവരെയും ടിവിയില്‍ കാണിച്ചു

ഉക്രൈന് വേണ്ടി യുദ്ധം ചെയ്തിരുന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ ഉക്രൈനിലെ മരിയുപോളില്‍ നിന്നും റഷ്യന്‍ സേന പിടികൂടി. ബ്രിട്ടീഷ് പട്ടാളക്കാരായ ഷോണ്‍ പിന്നറെയും എയ്ഡന്‍ അസ്ലിനെയുമാണ് പിടികൂടിയത്. ഇരുവരും കടുത്ത യുദ്ധം നടക്കുന്ന മരിയുപോളില്‍ ഉക്രൈന്‍ സേനയുമായി ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ പോരാടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 05:45 pm IST
in World

മോസ്കോ:ഉക്രൈന് വേണ്ടി യുദ്ധം ചെയ്തിരുന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ ഉക്രൈനിലെ മരിയുപോളില്‍ നിന്നും റഷ്യന്‍ സേന പിടികൂടി. ബ്രിട്ടീഷ് പട്ടാളക്കാരായ ഷോണ്‍ പിന്നറെയും എയ്ഡന്‍ അസ്ലിനെയുമാണ് പിടികൂടിയത്. ഇരുവരും കടുത്ത യുദ്ധം നടക്കുന്ന മരിയുപോളില്‍ ഉക്രൈന്‍ സേനയുമായി ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ പോരാടുകയായിരുന്നു. ഇതോടെ ബ്രിട്ടനില്‍ നിന്നും ആയുധനങ്ങള്‍ മാത്രമല്ല, പട്ടാളക്കാരെയും  ഉക്രൈന്‍ സേനയ്‌ക്ക് വേണ്ടി അയച്ചു എന്ന വലിയ തെളിവാണ് റഷ്യയ്‌ക്ക് ലഭിച്ചത്. തെളിവെന്ന നിലയില്‍ രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെയും റഷ്യയുടെ ദേശീയ ടെലിവിഷനില്‍ ഏറെ നേരം കാണിച്ചു.  

താന്‍ അഞ്ച് ആറ് ആഴ്ചകളായി മരിയുപോളില്‍ ഉക്രൈന്‍ സേനയ്‌ക്ക് വേണ്ടി യുദ്ധം ചെയ്യുകയാണെന്ന് വാറ്റ്‌ഫോര്‍ഡില്‍ നിന്നുള്ള മുന്‍ ബ്രിട്ടീഷ് പട്ടാളക്കാരനായ പിന്നര്‍ റഷ്യയുടെ ദേശീയ ടെലിവിഷനില്‍ അഭിപ്രായപ്പെട്ടു. ഒടുവില്‍ ഇപ്പോള്‍ റഷ്യയുടെ കീഴിലുള്ള ഡൊണെറ്റ്‌സ്‌കിലായിരുന്നു.  ഏതാനും ദിവസം മുന്‍പ് റഷ്യന്‍ പട്ടാളത്തിന് മുന്‍പില്‍ കീഴടങ്ങിയ ഉക്രൈന്റെ 36ാം മറീന്‍ ബ്രിഗേഡിലാണ് താന്‍ സേവനം നടത്തിയതെന്നും പിന്നര്‍ വെളിപ്പെടുത്തി.  

ഉക്രൈന്‍ സേനയ്‌ക്ക് വേണ്ടി യുദ്ധം ചെയ്തുകൊണ്ടിരുന്ന അസ്ലിനെ ഏതാനും ദിവസം മുന്‍പാണ് റഷ്യന്‍ സേന പിടികൂടിയത്. ഒമ്പത് വര്‍ഷം ബ്രിട്ടനിലെ റോയല്‍ ആംഗ്ലിയന്‍ റെജിമെന്റില്‍ പട്ടാളക്കാരനായി സേവനമനുഷ്ഠിച്ച എയ്ഡന്‍ അസ്ലില്‍ നോട്ടിംഗ്ഹാം സ്വദേശിയാണ്. ബ്രിട്ടീഷ് പട്ടാളക്കാരനായ എയ്ഡന്‍ അസ്ലിലിന്റെ വിലങ്ങ് വെച്ച ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  

തങ്ങളെ റഷ്യന്‍ തടവില്‍ നിന്നും രക്ഷിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണോട് ഇരുവരും അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം ഉക്രൈനില്‍ സന്ദര്‍ശനം നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെതിരെ റഷ്യ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉക്രൈന് വേണ്ടി ബ്രിട്ടന്‍ വന്‍തോതില്‍ ആയുധങ്ങള്‍ അയച്ചിരുന്നു. ഇനിയും ആയുധങ്ങള്‍ അയച്ചാല്‍ തിരിച്ചടിക്കുമെന്നും റഷ്യ താക്കീത് നല്‍കിയിരുന്നു. ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് നേതാക്കള്‍ക്ക് റഷ്യ സന്ദര്‍ശന വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.  

Tags: ഉക്രൈന്‍ യുദ്ധംബോറിസ് ജോണ്‍സണ്‍boris johnsonമരിയുപോള്‍റഷ്യUkrainesoldiersലോകാരോഗ്യ സംഘടനബ്രിട്ടീഷ്റഷ്യ- ഉക്രൈന്‍ യുദ്ധംBritain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.