Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒടുവില്‍ പാതി വഴങ്ങി ശിവസേന സര്‍ക്കാര്‍; അനുവാദം വാങ്ങിയവര്‍ മാത്രമേ ലൗഡ്‌സ്പീക്കര്‍ പള്ളിയില്‍ ഉയര്‍ത്താവൂ എന്ന് ഉത്തരവിറക്കി ആഭ്യന്തരമന്ത്രി

ലൗഡ് സ്പീക്കര്‍ പ്രശ്‌നത്തില്‍ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ താക്കീതിനെ തുടര്‍ന്ന് താഴോട്ട് ഇറങ്ങിവന്ന് ശിവസേന സര്‍ക്കാര്‍. മുന്‍കൂട്ടി അനുവാദം വാങ്ങിയവര്‍ മാത്രമേ പള്ളിയില്‍ ലൗഡ് സ്പീക്കര്‍ ഉയര്‍ത്താവൂ എന്ന് ഉത്തരവിറക്കിയതായി എന്‍സിപിയുടെ ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീല്‍ പറഞ്ഞു. മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവിറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 05:22 pm IST
in India

മുംബൈ: ലൗഡ് സ്പീക്കര്‍ പ്രശ്‌നത്തില്‍ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ താക്കീതിനെ തുടര്‍ന്ന് താഴോട്ട് ഇറങ്ങിവന്ന് ശിവസേന സര്‍ക്കാര്‍. മുന്‍കൂട്ടി അനുവാദം വാങ്ങിയവര്‍ മാത്രമേ പള്ളിയില്‍ ലൗഡ് സ്പീക്കര്‍ ഉയര്‍ത്താവൂ എന്ന് ഉത്തരവിറക്കിയതായി എന്‍സിപിയുടെ ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീല്‍ പറഞ്ഞു. മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവിറക്കിയത്.  

നേരത്തെ ആഭ്യന്തരമന്ത്രി ഇതു സംബന്ധിച്ച് ഡിജിപി.യുമായി ചര്‍ച്ച നടത്തി. അതിന് മുന്‍പ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടിലൂം യോഗം ചേര്‍ന്നിരുന്നു. എന്തായാലും മഹാരാഷ്‌ട്ര പൊലീസില്‍ നിന്നും കൃത്യമായ അനുവാദം വാങ്ങിയവര്‍ക്ക് മാത്രമേ ലൗഡ് സ്പീക്കര്‍ ഉയര്‍ത്താന്‍ അനുവദിക്കൂ എന്ന് മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.  

മെയ് മൂന്നിനുള്ളില്‍ പള്ളികളിലെ ലൗഡ് സ്പീക്കര്‍ നീക്കം ചെയ്യാന്‍ രാജ് താക്കറെ മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ ലൗഡ് സ്പീക്കര്‍ക്ക് ഉപയോഗിക്കുന്ന പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ വെയ്‌ക്കുമെന്നും രാജ് താക്കറേ താക്കീത് നല്‍കിയിരുന്നു. പള്ളികളിലെ ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് രാജ് താക്കറെയെ വെല്ലുവിളിച്ചതോടെ ഒരു സംഘര്‍ഷത്തിന്റെ അന്തരീക്ഷം കൈവന്നു. ഇതോടെയാണ് തിടുക്കപ്പെട്ടുള്ള നടപടികളിലേക്ക് മഹാരാഷ്‌ട്ര സര്‍ക്കാര്‍ നീങ്ങിയതെന്നറിയുന്നു.  എന്നാല്‍ പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കില്ലെന്നാണ് ആദ്യം മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീല്‍ പ്രതികരിച്ചത്. പിന്നീട് ഇദ്ദേഹം തന്നെ അഭിപ്രായം തിരുത്തുകയായിരുന്നു. അനുവദനീയമായ ഡെസിബെലിന് (ശബ്ദത്തിന്റെ ഒച്ചയെ അടയാളപ്പെടുത്തുന്ന അളവ്) ഉള്ളില്‍പ്പെടുന്ന ലൗഡ് സ്പീക്കറുകള്‍ മാത്രമേ ആരാധനാലയങ്ങളില്‍ അനുവദിക്കൂ. ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണി വരെ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കരുതെന്ന് കോടതിവിധിയുള്ള കാര്യവും ആഭ്യന്തരമന്ത്രി സൂചിപ്പിച്ചു. നേരത്തെ അനുവാദം വാങ്ങിയ ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നോ അന്വലങ്ങളില്‍ നിന്നോ മാറ്റില്ല. ജനം ക്രമസമാധാനം കയ്യിലെടുക്കരുതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Tags: വാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍പോപ്പുലര്‍ ഫ്രണ്ട്ലൗഡ്സ്പീക്കര്‍ നിരോധനംpfiദിലീപ് വല്‍സേ പാട്ടീല്‍മഹാരാഷ്ട്രUddhav ThackerayShiv Senaരാജ് താക്കറെലൗഡ് സ്പീക്കര്‍മഹാരാഷ്ട്ര നവനിര്‍മ്മാണ സേനഎംഎന്‍എസ്പള്ളികളില്‍ ലൗഡ്സ്പീക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.