Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചായക്കോപ്പയിലെ കൊടുങ്കാറ്റായി തകര്‍ന്നടിഞ്ഞ് നവജോത് സിങ്ങ് സിദ്ദു; പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി അമരീന്ദര്‍ സിങ്ങ് ബ്രാര്‍

പഞ്ചാബില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ പേരില്‍ വിവാദങ്ങളും ആരോപണങ്ങലും വാചാടോപങ്ങളും സൃഷ്ടിച്ച നവജോത് സിങ്ങ് സിദ്ദു ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഞായറാഴ്ച തകര്‍ന്നടിഞ്ഞു. പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ അമരീന്ദര്‍ സിങ്ങ് ബ്രാറിനെ (രാജ വാറിംഗ്) തെരഞ്ഞെടുത്തതോടെയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2022, 06:14 pm IST
in India

ചണ്ഡീഗഢ്: പഞ്ചാബില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ പേരില്‍ വിവാദങ്ങളും ആരോപണങ്ങലും വാചാടോപങ്ങളും സൃഷ്ടിച്ച നവജോത് സിങ്ങ് സിദ്ദു ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഞായറാഴ്ച തകര്‍ന്നടിഞ്ഞു. പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ അമരീന്ദര്‍ സിങ്ങ് ബ്രാറിനെ (രാജ വാറിംഗ്) തെരഞ്ഞെടുത്തതോടെയാണിത്.  

ഇതോടെ കോണ്‍ഗ്രസ് പരീക്ഷണത്തിന്റെയും ദളിത് മുന്നേറ്റത്തിന്റെയും മുഖമായി അവതരിപ്പിച്ച ചരണ്‍ജിത് സിങ്ങ് ഛന്നിയും മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായ നവജോത് സിങ്ങും കോണ്‍ഗ്രസിലെ അരികിലേക്ക് തള്ളപ്പെട്ടു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം പുതിയൊരു  തിരിച്ചുവരവിന്റെ ഭാഗമായാണ് അമരീന്ദർ സിംഗ് ബ്രാറിനെ പഞ്ചാബ് അധ്യക്ഷനായി കോൺഗ്രസ് നിയമിച്ചിരിക്കുന്നത്. .  

നേരത്തെ നിയമസഭാ തോൽവിക്ക് പിന്നാലെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നവ്ജ്യോത് സിങ്ങ് സിദ്ദുവിനെ മാറ്റിയിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല മുഖ്യമന്ത്രിയായിരുന്ന ചരണ്‍ജിത് സിങ്ങ് ഛന്നി രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന നവജോത് സിങ്ങ് സിദ്ദു അമൃതസര്‍ ഈസ്റ്റ് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ സിദ്ദുവിന്റെ പ്രസക്തി കോണ്‍ഗ്രസില്‍ നഷ്ടമായി.

അതുവരെ പിന്തുണച്ചിരുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍റ് സിദ്ദുവിനെ കൈവിടുകയായിരുന്നു. സിദ്ദുവിന്റെ കലാപം കാരണമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഹൈക്കമാന്റ് നീക്കിയത്. ഇത് തെറ്റായ തീരുമാനമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വിലയിരുത്തുന്നത്. മാത്രമല്ല, പഞ്ചാബ് കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തിയ സിദ്ദു തന്റെ അധീശത്വം നിലനിര്‍ത്താന്‍ മാത്രമാണ് ശ്രമിച്ചത്. ഛന്നിയെ തോല്‍പിച്ചതിന് പിന്നിലും സിദ്ദുവിന്റെ കരങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിശ്വസിക്കുന്നു. എന്തായാലും രാഷ്‌ട്രീയത്തില്‍ പ്രസക്തിയില്ലാത്ത ഒരു വ്യക്തിത്വമായി അധപതിച്ച സിദ്ദുവിന് ഇനിയൊരു തിരിച്ചുവരവുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

Tags: നവജോത് സിംഗ് സിദ്ദുപഞ്ചാബ് കോണ്‍ഗ്രസ്അമരീന്ദര്‍ സിങ്ങ് രാജ വാറിംഗ്അമരീന്ദര്‍ സിങ്ങ് ബ്രാര്‍ഐഎന്‍സിപഞ്ചാബ്Rahul Gandhicongresspunjabകോണ്‍ഗ്രസ് ഹൈക്കമാന്‍റ്നവജോത് സിദ്ദു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

India

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ല, ജനങ്ങളെ ആകര്‍ഷിക്കാനുള്ള വ്യക്തിപ്രഭാവമില്ലാത്ത നേതാവ്: ആഞ്ഞടിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

Kerala

വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും മന്ത്രിമാര്‍ കണ്ടതില്‍ യു ഡി എഫില്‍ ഭിന്നത, അതൃപ്തി പ്രകടിപ്പിച്ച് റിജില്‍ മാക്കുറ്റി

രാഹുല്‍ ഗാന്ധിയും വേദാന്തും
India

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

പുതിയ വാര്‍ത്തകള്‍

വൃശ്ചികരാശിയിൽ ജനിച്ച ജാതകര്‍ക്ക് വ്യാഴത്തിന്റെ അമൃതദൃഷ്ടി ജീവിതത്തില്‍ സുവർണ്ണ കാലത്തിന് വഴിതെളിക്കും

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.