Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചായക്കോപ്പയിലെ കൊടുങ്കാറ്റായി തകര്‍ന്നടിഞ്ഞ് നവജോത് സിങ്ങ് സിദ്ദു; പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി അമരീന്ദര്‍ സിങ്ങ് ബ്രാര്‍

പഞ്ചാബില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ പേരില്‍ വിവാദങ്ങളും ആരോപണങ്ങലും വാചാടോപങ്ങളും സൃഷ്ടിച്ച നവജോത് സിങ്ങ് സിദ്ദു ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഞായറാഴ്ച തകര്‍ന്നടിഞ്ഞു. പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ അമരീന്ദര്‍ സിങ്ങ് ബ്രാറിനെ (രാജ വാറിംഗ്) തെരഞ്ഞെടുത്തതോടെയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2022, 06:14 pm IST
in India

ചണ്ഡീഗഢ്: പഞ്ചാബില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ പേരില്‍ വിവാദങ്ങളും ആരോപണങ്ങലും വാചാടോപങ്ങളും സൃഷ്ടിച്ച നവജോത് സിങ്ങ് സിദ്ദു ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഞായറാഴ്ച തകര്‍ന്നടിഞ്ഞു. പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ അമരീന്ദര്‍ സിങ്ങ് ബ്രാറിനെ (രാജ വാറിംഗ്) തെരഞ്ഞെടുത്തതോടെയാണിത്.  

ഇതോടെ കോണ്‍ഗ്രസ് പരീക്ഷണത്തിന്റെയും ദളിത് മുന്നേറ്റത്തിന്റെയും മുഖമായി അവതരിപ്പിച്ച ചരണ്‍ജിത് സിങ്ങ് ഛന്നിയും മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായ നവജോത് സിങ്ങും കോണ്‍ഗ്രസിലെ അരികിലേക്ക് തള്ളപ്പെട്ടു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം പുതിയൊരു  തിരിച്ചുവരവിന്റെ ഭാഗമായാണ് അമരീന്ദർ സിംഗ് ബ്രാറിനെ പഞ്ചാബ് അധ്യക്ഷനായി കോൺഗ്രസ് നിയമിച്ചിരിക്കുന്നത്. .  

നേരത്തെ നിയമസഭാ തോൽവിക്ക് പിന്നാലെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നവ്ജ്യോത് സിങ്ങ് സിദ്ദുവിനെ മാറ്റിയിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല മുഖ്യമന്ത്രിയായിരുന്ന ചരണ്‍ജിത് സിങ്ങ് ഛന്നി രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന നവജോത് സിങ്ങ് സിദ്ദു അമൃതസര്‍ ഈസ്റ്റ് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ സിദ്ദുവിന്റെ പ്രസക്തി കോണ്‍ഗ്രസില്‍ നഷ്ടമായി.

അതുവരെ പിന്തുണച്ചിരുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍റ് സിദ്ദുവിനെ കൈവിടുകയായിരുന്നു. സിദ്ദുവിന്റെ കലാപം കാരണമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഹൈക്കമാന്റ് നീക്കിയത്. ഇത് തെറ്റായ തീരുമാനമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വിലയിരുത്തുന്നത്. മാത്രമല്ല, പഞ്ചാബ് കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തിയ സിദ്ദു തന്റെ അധീശത്വം നിലനിര്‍ത്താന്‍ മാത്രമാണ് ശ്രമിച്ചത്. ഛന്നിയെ തോല്‍പിച്ചതിന് പിന്നിലും സിദ്ദുവിന്റെ കരങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിശ്വസിക്കുന്നു. എന്തായാലും രാഷ്‌ട്രീയത്തില്‍ പ്രസക്തിയില്ലാത്ത ഒരു വ്യക്തിത്വമായി അധപതിച്ച സിദ്ദുവിന് ഇനിയൊരു തിരിച്ചുവരവുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

Tags: ഐഎന്‍സിപഞ്ചാബ്Rahul Gandhicongresspunjabകോണ്‍ഗ്രസ് ഹൈക്കമാന്‍റ്നവജോത് സിദ്ദുനവജോത് സിംഗ് സിദ്ദുപഞ്ചാബ് കോണ്‍ഗ്രസ്അമരീന്ദര്‍ സിങ്ങ് രാജ വാറിംഗ്അമരീന്ദര്‍ സിങ്ങ് ബ്രാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.