Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി വാങ്ങിയത് താനെന്ന് സുരേഷ് ഗോപി; ‘കേന്ദ്രമന്ത്രിയെക്കണ്ട് ഒപ്പുവാങ്ങിയത് രാത്രി പന്ത്രണ്ട് മണിക്കാണ്’

പൂരം വെടിക്കെട്ടിന് പ്രത്യേകാനുമതി കേന്ദ്രമന്ത്രിയില്‍ നിന്നും താന്‍ വാങ്ങുകയായിരുന്നുവെന്ന് സുരേഷ് ഗോപി. രാജ്യസഭയില്‍ നിന്നും കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞ സുരേഷ് ഗോപി എംപി ആയിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയായിരുന്നു. രാത്രി പന്ത്രണ്ട് മണിക്കാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലില്‍ നിന്നും അനുമതി വാങ്ങിയത്. ആസ്‌ത്രേല്യയിലായിരുന്ന മന്ത്രിയില്‍ നിന്നുമാണ് ഒപ്പ് വാങ്ങിയത്. - സുരേഷ് ഗോപി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 06:43 pm IST
in Kerala

തൃശൂര്‍; പൂരം വെടിക്കെട്ടിന് പ്രത്യേകാനുമതി കേന്ദ്രമന്ത്രിയില്‍ നിന്നും താന്‍ വാങ്ങുകയായിരുന്നുവെന്ന് സുരേഷ് ഗോപി. രാജ്യസഭയില്‍ നിന്നും കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞ സുരേഷ് ഗോപി എംപി ആയിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയായിരുന്നു. രാത്രി പന്ത്രണ്ട് മണിക്കാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലില്‍ നിന്നും അനുമതി വാങ്ങിയത്. ആസ്‌ത്രേല്യയിലായിരുന്ന മന്ത്രിയില്‍ നിന്നുമാണ് ഒപ്പ് വാങ്ങിയത്. – സുരേഷ് ഗോപി പറഞ്ഞു.

പൂരം വെടിക്കെട്ടിനുള്ള അനുമതി നല്‍കേണ്ടത് കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജന്‍സിയായ പെസോ (പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) ആണ്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രിയ്‌ക്കാണ് പെസോയുടെ ചുമതല. തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പെസോ അനുമതിയാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയില്‍ നിന്നും വാങ്ങിയത്.

കുഴിമിന്നിയും അമിട്ടും മാലപ്പാടക്കവും ഗുണ്ടും ഉപയോഗിക്കാനാണ് അനുമതി നല്‍കിയത്. മറ്റ് പുറം വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. മെയ് എട്ടിനാണ് തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്. മെയ് 10ന് നടക്കുന്ന തൃശൂര്‍ പൂരത്തിന്റെ പ്രധാന വെടിക്കെട്ടും നടക്കുക മെയ് 11ന് പുലര്‍ച്ചെയാണ്.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് എല്ലാ ചടങ്ങുകളോടും കൂടി ഇക്കുറി തൃശൂര്‍ പൂരം നടത്താന്‍ തീരുമാനിച്ചത്. ദേവസ്വം മന്ത്രി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

രാജ്യസഭാകാലാവധി അവസാനിച്ചതോടെ തൃശൂര്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തനം നടത്താനുള്ള ശ്രമത്തിലാണ് സുരേഷ് ഗോപി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപി ശക്തന്‍ മാര്‍ക്കറ്റ് ആധുനികവല്‍ക്കരിക്കാന്‍ ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. എല്ലാവരും ഇത് വെറും പ്രഖ്യാപനമാണെന്ന് കരുതി തള്ളിയപ്പോഴാണ് സുരേഷ് ഗോപി തൃശൂര്‍ മേയര്‍ക്ക് ഒരു കോടി രൂപ അനുവദിച്ചത്. ഇതില്‍ സുരേഷ് ഗോപിയെ അഭിനന്ദിച്ച് തൃശൂര്‍ മേയര്‍ വര്‍ഗ്ഗീസ് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ശക്തന്‍ മാര്‍ക്കിന്റെ ആധുനികവല്‍ക്കരണം നടന്നുവരികയാണ്.

Tags: Thrissurസുരേഷ് ഗോപിPiyush Goyalനടന്‍ സുരേഷ് ഗോപിതൃശൂര്‍ പൂരംPooramതൃശൂര്‍ പൂരത്തിന് വെടിക്കെട്ട്പെസോ അനുമതിപെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.