Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒളിച്ചുകളി തുടരുന്നു; ദേശീയ അസംബ്ലിയില്‍ എത്താതെ ഇമ്രാന്‍ ഖാന്‍; അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ ചര്‍ച്ച, പ്രതിപക്ഷ ബഹളം

അംബ്ലി കൂടി അരമണിക്കൂറില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന സങ നിര്‍ത്തിവച്ചു. ഒരു മണിക്കൂറോളം തടസ്സപ്പെട്ട സഭ വീണ്ടും ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 01:45 pm IST
in World

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ ചര്‍ച്ച ആരംഭിച്ചു. എന്നാല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സഭയില്‍ ഹജരായില്ല. ഭരണ പക്ഷത്തെ പ്രമുഖര്‍ ആരും തന്നെ അസംബ്ലിയില്‍ എത്തിയിട്ടില്ല. ഇമ്രാന്‍ പക്ഷത്തെ 51 പേര്‍ മാത്രമാണ് ചര്‍ച്ചയ്‌ക്ക് ഹാജരായിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തെ 176 പേരും ഇമ്രാനെതിരെ കലഹമുണ്ടാക്കിയ 22 വിമതരും എത്തിയിട്ടുണ്ട്.  

അംബ്ലി കൂടി അരമണിക്കൂറില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന സങ നിര്‍ത്തിവച്ചു. ഒരു മണിക്കൂറോളം തടസ്സപ്പെട്ട സഭ വീണ്ടും ആരംഭിച്ചു. സര്‍ക്കാരിനെതിരായ ഗൂഢാലോചന ആദ്യം ചര്‍ച്ചചെയ്യണമെന്ന് തുടക്കത്തില്‍ തന്നെ സ്പീക്കര്‍ അസദ് ഖൈസര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വോട്ടെടുപ്പ് വൈകിയാല്‍ അത് കോടതിയലക്ഷ്യമാകുമെന്ന് പ്രതിപക്ഷം നിലപാടെടുത്തു. തുടര്‍ന്ന് സംസാരിച്ച വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി വോട്ടെടുപ്പ് ആകാമെന്നും എന്നാല്‍ ഗൂഢാലോചന ചര്‍ച്ചചെയ്യണമെന്നും ആവര്‍ത്തിച്ചതോടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയായിരുന്നു.  

കോടതി വിധിയെ തുടര്‍ന്നാണ് അവിശ്വാസ പ്രമേയ വോട്ടെടുപ്പിനായി ഇന്ന് അസംബ്ലി കൂടിയത്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിടുന്നതില്‍ നിന്നും പിന്മാറിയ സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്നായിരുന്നു പാക് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതോടൊപ്പം ദേശീയ അസംബ്ലി പിരിച്ചുവിട്ട ഇമ്രാന്‍ ഖാന്റേയും അത് അംഗീകരിച്ച പാക് പ്രസിഡന്റിന്റേയും നടപടികളും റദ്ദാക്കി. വിഷയത്തില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും സ്പീക്കറും കൈക്കൊണ്ട നടപടികള്‍ ഭരണഘടനാ വിരുദ്ധവും നിയമലംഘനം ആണെന്നും പാക് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് അറിയിച്ചു.  

ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ പിന്തുണച്ചിരുന്ന മുഖ്യപാര്‍ട്ടികള്‍ അടക്കം ഇന്ന് പ്രതിപക്ഷത്താണ്. ഭൂരിപക്ഷം തികയ്‌ക്കാനുള്ള സാധ്യതയും കുറവാണ്. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതും പാക്കിസ്ഥാനിലെ സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ക്കും പിന്നില്‍ വിദേശ ശക്തികളാണെന്നും ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തിരുന്നു.  

അതിനു പിന്നാലെ കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ്പില്‍ നിന്നും സ്പീക്കര്‍ പിന്മാറുകയായിന്നു. വിദേശ ശക്തികളുടെ പ്രേരണയില്‍ കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ്പില്‍ നിന്നും പിന്മാറുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി രാജ്യത്തിന്റെ ഭരണഘടന അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും പ്രസിഡന്റിനോട് അസംബ്ലി പിരിച്ച് വിടാന്‍ ആവശ്യപ്പെടാന്‍ അധികാരമില്ലെന്നുമാണ് സുപ്രീം കോടതി വിധി. എന്നാല്‍ പാക്കിസ്ഥാനായി അവസാന പന്തുവരെയും പോരാടുമെന്നാണ് എനിക്ക് എന്റെ രാജ്യത്തോട് പറയാനുള്ളത്  ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുകയായിരുന്നു.

Tags: പ്രതിപക്ഷംpakistanപാകിസ്ഥാന്‍ തെഹ്‌റീക് ഇ ഇന്‍സാഫ്imran khanസര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)
India

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

India

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

India

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു
India

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

പുതിയ വാര്‍ത്തകള്‍

കഥകളി നടന്‍ ഹരി. ആര്‍. നായര്‍ക്ക് അന്ത്യാഞ്ജലി

കേരള ക്ഷേത്ര സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനവും മാധവ്ജി ജന്മശതാബ്ദി ആഘോഷവും മുന്‍ ഡിജിപി ഡോ.ടി .പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ദീപാ മേനോന്‍, എന്‍. എം. കദംബന്‍ നമ്പൂതിരിപ്പാട്, സി. ചന്ദ്രശേഖരന്‍, പി. എസ്. ശ്രീധരന്‍പിള്ള, വി. അനില്‍കുമാര്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം. ടി. വിശ്വനാഥന്‍ എന്നിവര്‍ സമീപം.

ക്ഷേത്രങ്ങള്‍ ഭൗതികവളര്‍ച്ചയുടെയും കേന്ദ്രങ്ങളാകണം: ടി.പി. സെന്‍കുമാര്‍

യുവതലമുറയ്‌ക്ക് മാധവ്ജിയുടെ സന്ദേശം പകരണം: പി.എസ്. ശ്രീധരന്‍ പിള്ള

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വി.എസ്. രാമസ്വാമി, എം. മോഹനന്‍, കെ.സി. മോഹന്‍ദാസ്, പത്മാവതിയമ്മ, പുഷ്പലത

കേരള ക്ഷേത്ര സംരക്ഷണ സമിതി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്, വി. എസ്. രാമസ്വാമി ജനറല്‍ സെക്രട്ടറി

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

യുയുത്സു: പാണ്ഡവര്‍ക്കായി യുദ്ധം ചെയ്ത കൗരവന്‍

കൊണാര്‍ക്ക്: കല്ലില്‍ വിരിഞ്ഞ കാലത്തിന്റെ വിസ്മയം

ലോകകപ്പ് സാമ്പത്തിക ഉത്തേജനമായി മാറുമെന്ന് റിപ്പോര്‍ട്ട്

റൈഫിള്‍ ഷൂട്ടിങ് ലോകകപ്പ്: മനു ഭാക്കര്‍ മൂന്ന് ഇനങ്ങളില്‍

ഐപിഎല്‍: ഇനി പ്ലേ ഓഫ് പൂരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.