Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള കേന്ദ്രപദ്ധതികള്‍ സുഗമമാക്കും; മേഖലാതല സമ്മേളനത്തിന് ബംഗളൂരുവില്‍ തുടക്കം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നടപ്പാക്കുന്നതും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതുമായ സുപ്രധാന പദ്ധതികള്‍ വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ സൗകര്യമൊരുക്കുന്നതില്‍ സംസ്ഥാനങ്ങളെ/കേന്ദ്രഭരണപ്രദേശങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായാണു മേഖലാതല സമ്മേളനങ്ങള്‍ നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 05:29 pm IST
in India

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ച മേഖലാതല സമ്മേളനങ്ങളില്‍  രണ്ടാമത്തേത് ബംഗളൂരുവില്‍ ആരംഭിച്ചു. പോഷകാഹാരക്കുറവ് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനും വികസനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള ഇടപെടലുകളെക്കുറിച്ചുമുള്ള വിവിധ പദ്ധതികള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും സമ്മേളനത്തില്‍ ചര്‍ച്ച നടക്കും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നടപ്പാക്കുന്നതും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതുമായ സുപ്രധാന പദ്ധതികള്‍ വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ സൗകര്യമൊരുക്കുന്നതില്‍ സംസ്ഥാനങ്ങളെ/കേന്ദ്രഭരണപ്രദേശങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായാണു മേഖലാതല സമ്മേളനങ്ങള്‍ നടത്തുന്നത്. ആന്ധ്രപ്രദേശ്, കര്‍ണാടകം, കേരളം, തെലങ്കാന, തമിഴ്‌നാട്, പുതുച്ചേരി, ആന്‍ഡമാന്‍ & നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ പ്രതിനിധികളാണ് ബംഗളൂരുവിലെ മേഖലാതലസമ്മേളനത്തിലുള്ളത്.

വടക്കന്‍ മേഖലയിലെ സാംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയുള്ള സമ്മേളനം ഈ മാസം രണ്ടാം തീയതി ചണ്ടീഗഡ്ഡില്‍ നടന്നു. ഗുവാഹത്തിയില്‍ ഈ മാസം പത്തിനും, മുംബയില്‍ 12നും, ഭുവനേശ്വറില്‍ 13നും മേഖലാ സമ്മേളനങ്ങള്‍ നടക്കും. സ്ത്രീകളും കുട്ടികളുമാണ് രാജ്യത്തെ ജനസംഖ്യയുടെ 67.7%. ഇവരുടെ ശാക്തീകരണവും സംരക്ഷണവും സുരക്ഷിത അന്തരീക്ഷവും ഉറപ്പാക്കുന്നത് രാജ്യത്തിന്റെ സുസ്ഥിരവും നിഷ്പക്ഷവുമായ വികസനത്തിലും സാമൂഹ്യസാമ്പത്തിക മാറ്റങ്ങളിലും നിര്‍ണായകമാണ്.

സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പ്രവര്‍ത്തനങ്ങളിലെ പോരായ്‌മകള്‍ പരിഹരിക്കുക, ലിംഗനീതി ഉറപ്പാക്കുക, ശിശുകേന്ദ്രീകൃത നിയമനിര്‍മ്മാണങ്ങളും നയങ്ങളും പരിപാടികളും ഒരുക്കുന്നതിന് മന്ത്രിതലമേഖലാതല ഏകോപനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ വനിതാ ശിശു വികസന മന്ത്രാലയം ലക്ഷ്യമിടുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രാപ്യമാകുന്നതും വിശ്വസനീയവും വിവേചനരഹിതവും അക്രമങ്ങളില്‍ നിന്നു മുക്തവുമായ അന്തരീക്ഷം ഒരുക്കുക എന്നതും മന്ത്രാലയത്തിന്റെ ലക്ഷ്യമാണ്. ഈ ദിശയിലുള്ള മന്ത്രാലയത്തിന്റെ പദ്ധതികള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കും.

മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ക്കായി മിഷന്‍മോഡില്‍ നടപ്പാക്കാന്‍ മന്ത്രാലയത്തിന്റെ 3 സുപ്രധാന പദ്ധതികളായ മിഷന്‍ പോഷണ്‍ 2.0, മിഷന്‍ ശക്തി, മിഷന്‍ വാത്സല്യ എന്നിവയ്‌ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. 202122 മുതല്‍ 202526 വരെയുള്ള 15ാം ധനകാര്യ കമ്മീഷന്‍ കാലയളവില്‍ 3 ദൗത്യവും നടപ്പിലാക്കും. സംയോജിത പോഷകാഹാര പിന്തുണ പരിപാടിയാണ് മിഷന്‍ പോഷണ്‍ 2.0.  കുഞ്ഞുങ്ങള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കു പോഷകാഹാരക്കുറവിനാലുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടാനാണു പദ്ധതി ലക്ഷ്യമിടുന്നത്.

പോഷകാഹാരക്കുറവു പരിഹരിക്കാനും ആരോഗ്യം, പ്രതിരോധശേഷി എന്നിവ വര്‍ധിപ്പിക്കാനും ഉതകുന്ന ഒരാവാസവ്യവസ്ഥ സൃഷ്ടിക്കാനും പദ്ധതി ശ്രമിക്കുന്നു. പോഷകാഹാരപിന്തുണ പദ്ധതിക്കു കീഴില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരവും വിതരണവും പോഷണ്‍ 2.0 മെച്ചപ്പെടുത്തും. അങ്കണവാടി സേവനങ്ങള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള പദ്ധതി, പോഷണ്‍ അഭിയാന്‍ എന്നിങ്ങനെ 3 പ്രധാന പദ്ധതികള്‍ പോഷണ്‍ 2.0ന്റെ പരിധിയില്‍ കൊണ്ടുവരും.

സ്ത്രീകളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ടാകുന്ന പ്രതിസന്ധികള്‍ തരണംചെയ്യുന്നതിനായാണ് മിഷന്‍ ശക്തി ഊന്നല്‍ നല്‍കുന്നത്. പരിചരണം, സുരക്ഷ, സംരക്ഷണം, പുനരധിവാസം, ശാക്തീകരണം എന്നിവയിലൂടെ സ്ത്രീകള്‍ക്ക് ഏകീകൃത പൗരകേന്ദ്രീകൃത പിന്തുണയാണ് മിഷന്‍ ശക്തി വിഭാവനം ചെയ്യുന്നത്. മിഷന്‍ ശക്തിക്ക് ‘സമ്പല്‍’, ‘സാമര്‍ഥ്യ’ എന്നീ രണ്ട് ഉപപദ്ധതികളുണ്ട്. ‘സമ്പല്‍’ സ്ത്രീകളുടെ സുരക്ഷയ്‌ക്കും സുരക്ഷയ്‌ക്കും വേണ്ടിയുള്ളതാണ്.  ‘സാമര്‍ഥ്യ’ സ്ത്രീശാക്തീകരണവും ലക്ഷ്യമിടുന്നു.

മിഷന്‍ വാത്സല്യ ലക്ഷ്യമിടുന്നത് രാജ്യത്തെ ഓരോ കുട്ടിക്കും ആരോഗ്യകരവും സന്തോഷകരവുമായ ബാല്യം ഉറപ്പാക്കുക എന്നതാണ്. കുട്ടികളുടെ വികസനത്തിന് സംവേദനക്ഷമവും സഹായകവും സമന്വയിപ്പിക്കപ്പെട്ടതുമായ ആവാസവ്യവസ്ഥ പരിപോഷിപ്പിക്കുക; ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങളെ/ കേന്ദ്ര ഭരണ പ്രദേശങ്ങളെ സഹായിക്കുക; എസ്ഡിജി ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നിവയും ദൗത്യത്തിന്റെ ലക്ഷ്യങ്ങളാണ്. നിയമാനുസൃത സ്ഥാപനങ്ങള്‍; സേവന വിതരണ സംവിധാനങ്ങള്‍; വ്യവസ്ഥാപിത പരിചരണം/സേവനങ്ങള്‍; സ്ഥാപനേതര സമൂഹാധിഷ്ഠിത പരിചരണം; പരിശീലനവും നൈപുണ്യവര്‍ധനയും തുടങ്ങിയവ മിഷന്‍ വാത്സല്യയുടെ ഘടകങ്ങളാണ്. കേന്ദ്രാവിഷ്‌കൃതമായ ഈ സുപ്രധാന പദ്ധതികളുടെ ചെലവ് കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായാണു വഹിക്കുന്നത്.

Tags: womenConference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

Kerala

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളില്‍ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

Kerala

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

Kerala

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.