Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനില്‍ രാഷ്‌ട്രീയം വന്‍ തമാശ; ഇപ്പോള്‍ രണ്ട് പ്രധാനമന്ത്രിമാര്‍; പ്രതിപക്ഷത്തിനും ഒരു പ്രധാനമന്ത്രി; സുപ്രീംകോടതി സൈന്യത്തെ ഭരണമേല്‍പിച്ചേക്കും

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ സ്പീക്കര്‍ വോട്ടെടുപ്പ് അനുവദിക്കാത്തതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പുതിയ ഷെബാസ് ഷറീഫിനെ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു. ഇതോടെ പാകിസ്ഥാന് രണ്ട് പ്രധാനമന്ത്രിയായി. ഭരണപക്ഷത്ത് ഇമ്രാന്‍ ഖാനും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവ് ഷബാസ് ഷറീഫും. മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ കൂടിയാണ് ഷെബാസ് ഷറീഫ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 06:39 pm IST
in World

ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ സ്പീക്കര്‍ വോട്ടെടുപ്പ് അനുവദിക്കാത്തതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പുതിയ ഷെബാസ് ഷറീഫിനെ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു. 

ഇതോടെ പാകിസ്ഥാന് രണ്ട് പ്രധാനമന്ത്രിയായി. ഭരണപക്ഷത്ത് ഇമ്രാന്‍ ഖാനും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവ് ഷബാസ് ഷറീഫും. മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ കൂടിയാണ് ഷെബാസ് ഷറീഫ്.   അവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ഒരു സമാന്തരപാര്‍ലമെന്‍റ് വിളിച്ച് ചേര്‍ത്തിരുന്നു. ഇതില്‍ അയാസ് സാദിഖിനെ പ്രതിപക്ഷത്തിന്റെ സ്പീക്കറായി തെരഞ്ഞെടുത്തു. 

ഇതോടെ പാകിസ്ഥാന്‍ രാഷ്‌ട്രീയം വലിയ തമാശയായി മാറിയിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമായതോടെ സുപ്രീംകോടതി ഇടപെട്ട് സൈന്യത്തെ ഭരണമേല്‍പിക്കാന്‍ സാധ്യതള്ളതായി വിലയിരുത്തപ്പെടുന്നു. 

പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ നാടകീയ രംഗങ്ങളാണ് ഞായറാഴ്ച അരങ്ങേറിയത്. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കേ വിദേശ ഗൂഢാലോചനയില്‍ പാക്കിസ്ഥാന്‍ അസംബ്ലി പങ്കാളിയാകാനില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ വോട്ടെടുപ്പ് ആവശ്യം തള്ളുകയായിരുന്നു.  അസാധാരണമായിരുന്നു സ്പീക്കറുടെ ഈ നടപടി. ഇത് ഇമ്രാന്‍ഖാനെ ഭരണത്തില്‍ നിലനിര്‍ത്താനുള്ള തന്ത്രമായാണ് കണക്കാക്കുന്നത്. ഇതാണ് പ്രതിപക്ഷപാര്‍ട്ടികളെ ചൊടിപ്പിച്ചത്.  

അവിശ്വാസവോട്ടെടുപ്പ് നടന്നാല്‍ ഇമ്രാന് ഭൂരിപക്ഷം നഷ്ടപ്പെടുമുന്നുറപ്പായിരുന്നു. അങ്ങിനെയെങ്കില്‍ അദ്ദേഹം രാജിവച്ചൊഴിയേണ്ടതായി വന്നേനെ. ഈ സാഹചര്യം ഒഴിവാക്കാനാണ്ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി അവിശ്വാസവോട്ടെടുപ്പ് റദ്ദാക്കിയത്.  പാര്‍ലമെന്‍റ് സമ്മേളനം നീട്ടിവെയ്‌ക്കാനും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി ഉത്തരവിട്ടിരുന്നു. പാകിസ്ഥാനിലെ ഭരണം മാറ്റാനുള്ള പ്രതിപക്ഷ നീക്കം വിദേശ ഗൂഢാലോചനയാണെന്ന് പറഞ്ഞാണ് ഡെപ്യൂട്ടി സ്പീക്കര്‍ അവിശ്വാസപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. 

ഇതോടെ പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് മറ്റൊരു പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തതോടെ രാജ്യം  ഒരു കലാപത്തിലേക്ക് നീങ്ങുകയാണ്. ഇമ്രാന്‍ ഖാന്‍ പാകിസ്ഥാനില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അതുകൊണ്ടൊന്നും സാഹചര്യം ശാന്തമാകില്ല. ഈ അവസരത്തിലാണ് സുപ്രീംകോടതി ഇടപെട്ട് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സൈന്യത്തെ ഭരണം ഏല്‍പിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നത് .  

അതിനിടെ നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുമാണ് ഇമ്രാന്‍ഖാന്റെ നിര്‍ദ്ദേശം. ഇസ്ലാമബാദില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തി. അഞ്ചോ അതിലധികമോ ആളുകളുടെ എല്ലാ തരത്തിലുമുള്ള ഒത്തുചേരലുകള്‍, ഘോഷയാത്രകള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവ നിരോധിച്ചുകൊണ്ട് ഇസ്ലാമാബാദിലെ ജില്ലാ മജിസ്ട്രേറ്റാണ് ഉത്തരവിറക്കിയത്.

Tags: അവിശ്വാസപ്രമേയംനവാസ് ഷെറീഫ്പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്)സുപ്രീംകോടതിpakistanപാകിസ്ഥാന്‍ തെഹ്‌റീക് ഇ ഇന്‍സാഫ്imran khanഷബാസ് ഷറീഫ്പാക് സൈന്യംപാക്കിസ്ഥാന്‍imrankhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

ഇന്ത്യയുടെ അതിര്‍ത്തികളെ അടുത്ത് നിരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ അയച്ച ആറ് ബഹിരാകാശ ഉപഗ്രഹങ്ങള്‍ (ഇടത്ത്)
India

ഇന്ത്യയുടെ ഭൗമോപരിതലത്തെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന ആറ് ഉപഗ്രഹങ്ങള്‍ പാകിസ്ഥാന്‍ ബഹിരാകാശത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്; പിന്നില്‍ ചൈന

World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു

India

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

World

വിശുദ്ധ റമദാൻ മാസത്തിലാണ് പാകിസ്ഥാൻ അഫ്ഗാൻ ജനതയെ കൊന്നൊടുക്കിയത്, സൈനിക നടപടിയായി ചിത്രീകരിച്ചാലും ഇവർ കുറ്റവാളികൾ; പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: കന്‍സാസ് സിറ്റിയില്‍ കള്ളന്‍; ഇംഗ്ലീഷ് ടീമിന്റെ പരിശീലന ഉപകരണങ്ങള്‍ കവര്‍ന്നു

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്‌ക്ക് ‘5 എഫ്’ ദര്‍ശനം

അവിടുത്തെപ്പോലെ ഇവിടെയും

പിണക്കങ്ങൾ മാറി സിഎം വിജയും സംഗീതയും ഒന്നിക്കുന്നു, ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി വാർത്ത

ബംഗ്ലാദേശികള്‍ക്ക് ആധാര്‍ അടക്കം ലഭ്യമാക്കുന്നത് ഭീകരസംഘടന

സംഘശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, വിഭാഗ് സംഘചാലക് പി. ഗിരീഷ് സമീപം (ഇടത്ത്).

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.