Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പണിമുടക്കില്‍ ഭക്ഷണമോ വെള്ളമോ കിട്ടാതെ വലഞ്ഞ് ജനം; അന്നംമുടക്കി സമരക്കാർക്ക് സമരപന്തലില്‍ കുടംപുളിയിട്ട മീന്‍കറി ഉൾപ്പടെ മൃഷ്ടാന്നം

പണിമുടക്ക് വ്യാപാരികളെ അക്ഷരാര്‍ഥത്തില്‍ ബുദ്ധിമുട്ടിച്ചു. കൊവിഡും സാമ്പത്തികപ്രതിസന്ധിയും കാരണം വലയുന്ന വ്യാപാരികളെ വീണ്ടും കഷ്ടത്തിലാക്കുന്നതായിരുന്നു പണിമുടക്ക്. കടകള്‍ തുറക്കാന്‍ ചില വ്യാപാരികള്‍ ശ്രമിച്ചെങ്കിലും ഇടതുവലതുയൂണിയനുകളില്‍പെട്ടവര്‍ ഭീഷണി മുഴക്കി അടപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 12:15 pm IST
in Kollam

കൊട്ടാരക്കര: ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ജനജീവിതത്തെ ദുരിതത്തിലാക്കി. അതേസമയം പണിമുടക്കിനെ തുടര്‍ന്ന് കമ്പോളത്തിലെ ഹോട്ടലുകള്‍ അടപ്പിച്ച സമരാനുകൂലികള്‍ക്കു മൃഷ്ടാന്നം. കൊട്ടാരക്കര  കമ്പോളത്തിലെ ഹോട്ടലുകള്‍ അടപ്പിച്ചതോടെ വിവിധ സ്ഥാപനങ്ങളില്‍ താമസിച്ചു ജോലി നോക്കുന്നവര്‍, ഇതര സംസ്ഥാനതൊഴിലാളികള്‍, ആശുപത്രിയില്‍ എത്തുന്നവര്‍ എല്ലാം ഭക്ഷണമോ വെള്ളമോ കിട്ടാതെ കഷ്ടപ്പെട്ടു. ഇതേസമയം ചന്തമുക്കിലെ സമരപന്തലില്‍ കുടംപുളിയിട്ട മീന്‍കറി ഉള്‍പ്പടെയുള്ള കറികളും കൂട്ടി ഉച്ചയൂണ് ആസ്വദിച്ചു കഴിക്കുകയായിരുന്നു പണിമുടക്ക് അനുകൂലികള്‍.  

പണിമുടക്ക് വ്യാപാരികളെ അക്ഷരാര്‍ഥത്തില്‍ ബുദ്ധിമുട്ടിച്ചു. കൊവിഡും സാമ്പത്തികപ്രതിസന്ധിയും കാരണം വലയുന്ന വ്യാപാരികളെ വീണ്ടും കഷ്ടത്തിലാക്കുന്നതായിരുന്നു പണിമുടക്ക്. കടകള്‍ തുറക്കാന്‍ ചില വ്യാപാരികള്‍ ശ്രമിച്ചെങ്കിലും ഇടതുവലതുയൂണിയനുകളില്‍പെട്ടവര്‍ ഭീഷണി മുഴക്കി അടപ്പിച്ചു. സ്വകാര്യവാഹനങ്ങളെ വിലക്കില്ലെന്ന് നേരത്തെ പറഞ്ഞെങ്കിലും നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങളെ തടഞ്ഞുനിര്‍ത്തി തിരിച്ചുവിടാനും സമരക്കാര്‍ മടിച്ചില്ല. നിയന്ത്രണങ്ങളെല്ലാം സമരക്കാര്‍ ഏറ്റെടുക്കുമ്പോള്‍ പോലീസ് മിക്ക സ്ഥലത്തും കാഴ്ചക്കാരായി മാറി.

പെട്രോള്‍പമ്പുകള്‍ തുറന്നെങ്കിലും രാവിലെ സിപിഎം പ്രവര്‍ത്തകര്‍ എത്തി അടപ്പിച്ചു. പെട്രോള്‍പമ്പുകള്‍ അടച്ചത് മൂലം സ്വകാര്യവാഹനങ്ങള്‍ പ്രയാസത്തിലായി. പാരിപ്പള്ളി എഴിപ്പുറത്ത് ഐഒസി പ്ലാന്റിന് സമീപമുള്ള പെട്രോള്‍പമ്പ് തുറന്ന് പ്രവര്‍ത്തിച്ചു.  ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങള്‍ ഒന്നും തന്നെ പ്രവര്‍ത്തിച്ചില്ല. കയര്‍-കശുവണ്ടി മേഖലയിലെ ഫാക്ടറികള്‍ അടഞ്ഞു കിടന്നപ്പോള്‍ കൈത്തറി മേഖലയില്‍ സഹകരണ സംഘങ്ങളില്‍ ഭരണസമിതി തന്നെ അവധി കൊടുക്കുകയായിരുന്നു.  

കൈത്തറി മേഖലയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ കൊല്ലം സഹകരണ സ്പിന്നിംഗ് മില്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും ജോലിക്കാര്‍ എത്തിയെങ്കിലും സമരാനുകൂലികള്‍ ജീവനക്കാരുടെ വാഹനം തടഞ്ഞു. ഇതുകാരണം സര്‍ക്കാര്‍ ഓഫീസുകളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനവും താളംതെറ്റി. സ്വകാര്യ ബാങ്ക് ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്തു. കെഎസ്ഇബിയില്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തതോടെ ഓഫീസുകള്‍ നിശ്ചലമായി.

Tags: cpmstrikewaterLeft Leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ കത്തില്‍ നടന്ന നിയമനങ്ങള്‍ വ്യാപകം; നിയമനടപടിക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷൻ

Kerala

സി.പി.എം കമ്മറ്റി ഓഫീസിൽ തമ്മിൽ തല്ല്: സിപിഎം അംഗത്തിന്റെ വാരിയെല്ല് തല്ലിയൊടിച്ച് ബ്രാഞ്ച് സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.