Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതവേഷം അഴിച്ച് വിദ്യാര്‍ത്ഥികള്‍; ഹിജാബില്‍ പിടിവാശി പിടിച്ചവരെ പുറത്താക്കി; ഹൈക്കോടതി വിധി ലംഘിക്കുന്നവരെ എസ്എസ്എല്‍സി എഴുതിക്കില്ലെന്ന് കര്‍ണാടക

കെഎസ്ടിവി ഹൈസ്‌കൂളില്‍ പരീക്ഷ നടത്തുന്നതിനിടെ ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ച ഇന്‍വിജിലേറ്ററെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന നൂര്‍ ഫാത്തിമ ഹിജാബ് ധരിച്ചാണ് എത്തിയത്. ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനേത്തുടര്‍ന്ന് ഇവരെ പിന്നീട് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് തിരിച്ചയക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 09:04 pm IST
in India

ബെംഗളൂരു: ഹിജാബ് വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യ ദിനം സമാധാനപരമായി നടന്നു. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും യൂണിഫോമില്‍ പരീക്ഷ എഴുതി. കുറച്ച് പേര്‍ മാത്രം വിട്ടുനിന്നു. ചിലരെ ഹിജാബ് ധരിച്ചതിന് തിരിച്ചയച്ചു.

കെഎസ്ടിവി ഹൈസ്‌കൂളില്‍ പരീക്ഷ നടത്തുന്നതിനിടെ ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ച ഇന്‍വിജിലേറ്ററെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന നൂര്‍ ഫാത്തിമ ഹിജാബ് ധരിച്ചാണ് എത്തിയത്. ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനേത്തുടര്‍ന്ന് ഇവരെ പിന്നീട് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് തിരിച്ചയക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

ബാഗല്‍കോട്ട് ജില്ലയിലെ ഇലക്കല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ പരീക്ഷ വേണ്ടെന്ന് തീരുമാനിച്ച് മടങ്ങിപ്പോയി. മറ്റൊരു സംഭവത്തില്‍, മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരീക്ഷയെഴുതിയ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 6 വ്യാജ ഉദ്യോഗാര്‍ത്ഥികളെ ബെലഗാവി ജില്ലയിലെ ചിക്കോഡി നഗരത്തില്‍  പോലീസ് കസ്റ്റഡിയിലെടുത്തു. ഹാള്‍ ടിക്കറ്റ് പരിശോധിക്കുന്നതിനിടെയാണ് അധികൃതര്‍ ഇവരെ പിടികൂടിയത്.

ബെളഗാവി എംഎല്‍എ അനില്‍ ബെനകെ ഹിജാബും ബുര്‍ഖയും ധരിച്ച വിദ്യാര്‍ത്ഥികളെ പൂക്കള്‍ അര്‍പ്പിച്ച് സ്വീകരിച്ചു. പിന്നീട് ഈ വിദ്യാര്‍ത്ഥികള്‍ ഹിജാബും ബുര്‍ഖയും അഴിച്ചുമാറ്റി പരീക്ഷയില്‍ പങ്കെടുത്തു. ഈ അധ്യയന വര്‍ഷം 8,73,846 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 4,52,732 ആണ്‍കുട്ടികളും 4,21,110 പെണ്‍കുട്ടികളുമാണ്. മൂന്നാം ലിംഗത്തില്‍പ്പെട്ട നാല് വിദ്യാര്‍ത്ഥികളും, ഭിന്നശേഷിയുള്ള 5,307 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള 3,444 പരീക്ഷാ കേന്ദ്രങ്ങളിലും 144ാം വകുപ്പ് കര്‍ശനമാക്കിയിട്ടുണ്ട്, സംഘര്‍ഷവും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാന്‍ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും കര്‍ശനമായ പോലീസ് സുരക്ഷയെ വിന്യസിച്ചു. 60,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരീക്ഷകള്‍ നിരീക്ഷിച്ചു.

ഹിജാബ് സംബന്ധിച്ച ഹൈക്കോടതി വിധി ലംഘിക്കുന്ന ആരെയും പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക മന്ത്രിമാര്‍ വ്യക്തമാക്കി. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.ചട്ടം ലംഘിച്ചാല്‍ നടപടി നേരിടേണ്ടിവരും. അതില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല. ഹൈക്കോടതി ഉത്തരവ് എല്ലാവരും അനുസരിക്കണം. വിദ്യാര്‍ത്ഥികള്‍ ഹിജാബ് മാറ്റി പരീക്ഷ എഴുതണമെന്ന് അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

പ്രൈമറിസെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷും ഇതേ അഭിപ്രായത്തില്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സ്വാഭാവികമായും പോലീസ് നടപടിയെടുക്കും. ഒരു കുട്ടിയും ഇത്തരം കാര്യങ്ങള്‍ക്ക് അവസരം നല്‍കില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭയമില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

Tags: ഹിജാബ് തര്‍ക്കംexamകര്‍ണ്ണാടകറോബസവരാജ് ബൊമ്മെഎസ്എസ്എല്‍സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

Kerala

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Kerala

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

Kerala

കണ്ണൂരില്‍ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.