Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് വിവാദം കത്തിച്ച് തമിഴ്നാട്ടിലെ ടിഎന്‍ടിജെ; സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ തുറന്ന ഭീഷണി ഉയര്‍ത്തിയ ടിഎന്‍ടിജെ നേതാവിനെതിരെ കേസ്

ഹിജാബ് വിവാദത്തില്‍ അഹിതമായ വിധി പറയുന്ന ജഡ്ജിയോ ജഡ്ജിമാരോ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ തങ്ങളുടെ സംഘടനയായ തമിഴ്‌നാട് തൗഹീദ് ജമാത്ത് (ടിഎന്‍ടിജെ) ഉത്തരവാദിയല്ലെന്ന് സംഘടന നേതാവ്. ടിഎന്‍ടിജെയുടെ ഓഡിറ്റ് കമ്മിറ്റി അംഗമായ കോവൈ റഹ്മത്തുള്ളയാണ് ഈ ഭീഷണി ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 06:46 pm IST
in India

ന്യൂദല്‍ഹി: ഹിജാബ് വിവാദത്തില്‍  അഹിതമായ വിധി പറയുന്ന ജഡ്ജിയോ ജഡ്ജിമാരോ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ തങ്ങളുടെ സംഘടനയായ തമിഴ്‌നാട് തൗഹീദ് ജമാത്ത് (ടിഎന്‍ടിജെ) ഉത്തരവാദിയല്ലെന്ന് സംഘടന നേതാവ്. ടിഎന്‍ടിജെയുടെ ഓഡിറ്റ് കമ്മിറ്റി അംഗമായ കോവൈ റഹ്മത്തുള്ളയാണ് ഈ ഭീഷണി ഉയര്‍ത്തിയത്.

സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി ഉയര്‍ത്തി എന്ന പരാതി ഉയര്‍ത്തി ടിഎന്‍ടിജെ നേതാവ് കോവൈ റഹ്മത്തുള്ളയ്‌ക്കെതിരെ ദല്‍ഹിയിലെ സുപ്രീംകോടതി അഭിഭാഷകന്‍ ബി. രാമസ്വാമി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സമൂഹമാധ്യമങ്ങളില്‍ അതിവേഗം പങ്കുവെയ്‌ക്കപ്പെടുന്ന റഹ്മത്തുള്ളയുടെ വീഡിയോ ക്ലിപ്പിംഗുകളും പ്രസംഗവും അമ്പരപ്പുളവാക്കിയെന്നും അഡ്. ബി. രാമസ്വാമി പറയുന്നു. ഹിജാബ് വിധിയുടെ പേരില്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ജഡ്ജിമാരെ ഒരു സാധാരണ ചെറുപ്പക്കാരന്‍ (റഹ്മത്തുള്ള) വെല്ലുവിളിക്കുന്നത് ദുഖകരമാണെന്നും അഡ്വ. ബി. രാമസ്വാമി അഭിപ്രായപ്പെട്ടു.  

‘ഏത് രീതിയിലുള്ള കൊലപാതകത്തിനും തമിഴ്‌നാട്ടിലെ പൊതുജനങ്ങളും യുവാക്കളും തയ്യാറായിരിക്കണമെന്നും റഹ്മത്തുള്ള പറയുന്നു. ബീഹാറിലെ ഒരു ജഡ്ജി പ്രഭാതസവാരിക്കിടെ കൊല്ലപ്പെട്ട സംഭവവും റഹ്മത്തുള്ള സൂചിപ്പിക്കുന്നുണ്ട്. വാഹനാപകടം എന്ന് തോന്നിപ്പിക്കുന്ന അപകടത്തിന് പിന്നില്‍ ഗുണ്ടകളാണെന്നും സൂചനയുണ്ട്. ഇതുവഴി റഹ്മത്തുള്ള ജഡ്ജിമാരെ ഏത് രീതിയിലായാലും കൊല ചെയ്യുന്നതിനുള്ള ആശയവും പ്രകോപനവുമാണ് സൃഷ്ടിക്കുന്നത്’- അഡ്വ. ബി. രാമസ്വാമി പറയുന്നു.

മാത്രമല്ല, യുവാക്കളോട് ജയിലില്‍ പോകുന്നതടക്കമുള്ള ഏത് പ്രത്യാഘാതത്തിനും തയ്യാറാകണമെന്നും റഹ്മത്തുള്ള ഉപദേശിക്കുന്നതായും അഡ്വ. ബി. രാമസ്വാമി ഓര്‍മ്മപ്പെടുത്തുന്നു. ഹിജാബിന് വേണ്ടി ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ഇയാള്‍ പറയുന്നുണ്ട്.

‘തമിഴ്‌നാട്ടില്‍ ഇത്തരം രീതികള്‍ നിയന്ത്രണമില്ലാതെ തുടര്‍ന്നാല്‍ ഇത് ഒരു പ്രവണതയായി മാറും. നിഷ്‌കളങ്കരായ യുവാക്കള്‍ കൊലപാതകത്തിനും കുറ്റകൃത്യങ്ങള്‍ക്കും ഭീഷണിപ്പെടുത്തലിനും ഉപയോഗിക്കപ്പെടും. റഹ്മത്തുള്ളയെ കേസെടുത്ത് അറസ്റ്റ് ചെയ്യണം’- അഡ്വ. ബി. രാമസ്വാമി അഭിപ്രായപ്പെടുന്നു.

മധുരൈ ഗോരിപാളയത്തില്‍ മാര്‍ച്ച് 17ന് നടന്ന ടിഎന്‍ടിജെ യോഗത്തില്‍ കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ റഹ്മത്തുള്ള ഭീഷണി സ്വരത്തില്‍ സംസാരിച്ചതായി കോയമ്പത്തൂരിലെ അഭിഭാഷകന്‍ കെ. വിജയകുമാര്‍ പറയുന്നു. ഇയാളെ ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ അഡ്വ. കെ. വിജയകുമാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

ഹിജാബ് വിധിക്കെതിരെ ചെന്നൈയിലെ ന്യൂ കോളെജ് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയിരുന്നു. ടിഎന്‍ടിജെയെ നിരോധിക്കണമെന്നും അവരുടെ യോഗങ്ങള്‍ സംഘടിപ്പി്ക്കുന്നവരെയും റഹ്മത്തുള്ളയെയും അറസ്റ്റ് ചെയ്യണമെന്നും ബിജെപി വക്താവ് നാരായണ്‍ തിരുപ്പതി ആവശ്യപ്പെട്ടു.

2015ല്‍ നടത്തിയ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ റഹ്മത്തുള്ളയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Tags: ഹിജാബ് വിവാദംDeath threatഹിജാബ് നിരോധനംdelhiകോവൈ റഹ്മത്തുള്ളHijabജഡ്ജിമാര്‍ക്ക് വധഭീഷണിഹിജാബ് തര്‍ക്കംതമിഴ്‌നാട് തൗഹീദ് ജമാത്ത്ഹിജാബ് അവകാശംടിഎന്‍ടിജെപട്ടിക ജാതിcomplaintതമിഴ്നാട്റോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.