Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോയ് വയലാട്ടിന് കുരുക്ക് മുറുകുന്നു; മിസ് കേരളയുള്‍പ്പെടെയുള്ളവരുടെ മരണത്തിലും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ റോയ്‌ക്കെതിരെ പരാമര്‍ശം

മിസ് കേരള ഉള്‍പ്പെടെയുള്ള രണ്ട് മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലും നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ പരാമര്‍ശങ്ങള്‍. രണ്ട് മോഡലുകളോടും ഹോട്ടലിൽ തങ്ങാൻ ആവശ്യപ്പെട്ടത് റോയാണ് ആവശ്യപ്പെട്ടതെന്നും ഇത് ദുരുദ്ദേശ്യത്തോടെയാണെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 08:57 pm IST
in Kerala

  കൊച്ചി: മിസ് കേരള ഉള്‍പ്പെടെയുള്ള രണ്ട് മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലും നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ പരാമര്‍ശങ്ങള്‍. രണ്ട് മോഡലുകളോടും ഹോട്ടലിൽ തങ്ങാൻ ആവശ്യപ്പെട്ടത് റോയാണ് ആവശ്യപ്പെട്ടതെന്നും ഇത് ദുരുദ്ദേശ്യത്തോടെയാണെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പായ അഞ്ജന ഷാജൻ, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്.  

കോഴിക്കോട്ടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഢിപ്പിച്ചുവെന്ന മറ്റൊരു  കേസില്‍ കഴിഞ്ഞ ദിവസമാണ് റോയ് വയലാട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെയാണ് രണ്ട് മോഡലുകളുടെ മരണത്തില്‍ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ റോയ്‌ക്ക് ചുറ്റും വല മുറുകുകയാണ്.  

മോഡലുകളുടെ അപകടമരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വാഹനമോടിച്ച അബ്ദുറഹ്മാനാണ് കേസിലെ‍ ഒന്നാം പ്രതി. റോയ് വയലാട്ടിന്റെ സഹായി സൈജു തങ്കച്ചന്‍ രണ്ടാം പ്രതിയാണ്. റോയ് വയലാട്ട് ഉള്‍പ്പെടെ  എട്ടുപേരാണ് കേസിലെ പ്രതികൾ. തെളിവ് നശിപ്പിച്ചതിന് നമ്പർ 18 ഹോട്ടലിലെ ജീവനക്കാരാണ് കേസിലെ മറ്റ് പ്രതികൾ.  

പ്രതികളിൽ ഒരാളായ സൈജു തങ്കച്ചന്‍ അമിത വേഗതയിൽ ഇവരുടെ വാഹനത്തെ പിന്തുടർന്നതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മോഡലുകളുടെ വാഹനമോടിച്ച അബ്ദുറഹ്മാൻ മദ്യലഹരിയിലായിരുന്നു എന്നതും വാഹനാപകടത്തിന് കാരണമായി.  

കൂടാതെ, സൈജു തെറ്റായ ഉദ്ദേശത്തോടെയാണ് മോഡലുകളെ പിന്തുടർന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.  2021 നവംബർ ഒന്നിനാണ് മോഡലുകൾ കൊച്ചിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അബ്ദുറഹ്മാനാണ് അപകടത്തിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടത്.  

ഫോർട്ട് കൊച്ചിയിലുള്ള റോയ് വയലാട്ടിന്റെ നമ്പര്‍ 18 ഹോട്ടലിൽ നിന്നും മടങ്ങവേയാണ് അപകടമുണ്ടായത്. ഈ അപകടത്തില്‍ മാധ്യമങ്ങളുള്‍പ്പെടെ ദുരൂഹതയുള്ളതായി ആരോപിച്ചിരുന്നു. അന്നത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതും ദുരൂഹത വര്‍ധിപ്പിച്ചിരുന്നു.  ഹോട്ടലില്‍ നിശാപാര്‍ട്ടിക്കെത്തുന്ന പെണ്‍കുട്ടികളെ ലഹരി മരുന്ന് നല്‍കി ലൈംഗികചൂഷണം ചെയ്യുന്നത് റോയ് വയലാട്ടും സൈജുവും പതിവാക്കിയിരുന്നതായി പറയുന്നു. 

Tags: MISS KERALAഅഞ്ജന ഷാജന്‍റോയ് വയലാറ്റില്‍deathനമ്പര്‍ 18 ഹോട്ടല്‍ലൈംഗിക ദുരുപയോഗംറോയ് വയലാട്ട്റിപ്പോര്‍ട്ട്crime branchSexual Exploitationലൈംഗിക പീഡനംansi kabeerസൈജു തങ്കച്ചന്‍.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

India

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

Kerala

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

പുതിയ വാര്‍ത്തകള്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.