Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖജനാവ് കാലി; നിത്യ ചെലവിന് പോലും പണമില്ല; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

1999-2000ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ട്രഷറി ചെക്കുകള്‍ നല്കിയിട്ട് കടം പറയേണ്ടിവന്നിരുന്നു. ധനകമ്മി മൊത്തം ചെലവിന്റെ 37 ശതമാനത്തില്‍ അധികമായിരുന്നു അന്ന്. പോലീസ് വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കാനോ പോസ്റ്റല്‍ കവര്‍ വാങ്ങാനോ പണം ഇല്ലാത്ത അവസ്ഥയിലായി.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Mar 10, 2022, 02:07 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഖജനാവ് കാലിയായതിനാല്‍ നിത്യച്ചെലവിനു പോലും പണം കണ്ടെത്താനാകാത്ത അവസ്ഥയിലാണ് പിണറായി സര്‍ക്കാര്‍. ഈ സ്ഥിതി തുടര്‍ന്നാല്‍ വരും നാളുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും പോലും നല്കാനാകാതെ കടം പറയേണ്ട സ്ഥിതിയാകും.  ഡീസലടിക്കാന്‍ പണമില്ലാതെ സര്‍ക്കാര്‍ വാഹനങ്ങളും ഷെഡിലാകും. 1999-2000 വര്‍ഷത്തിലേതു സമാനമായ രീതിയിലേക്കാണ് പോക്ക്. കടമെടുത്തു വന്‍ കടക്കെണിയിലേക്കു നീങ്ങുകയാണ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുപ്പാണ് ഈ സാമ്പത്തിക വര്‍ഷം. അര്‍ദ്ധപാദ കണക്ക് അനുസരിച്ച് 74,421 കോടി വരവുണ്ടായപ്പോള്‍ ചെലവ് 1,17,214 കോടി രൂപയും. 44,904 കോടി രൂപയുടെ കടക്കെണിയായി. നാല്‍പ്പത് ശതമാനത്തോളം പണം കടമെടുത്ത് ചെലവഴിച്ചു.

1999-2000ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍   ട്രഷറി ചെക്കുകള്‍ നല്കിയിട്ട് കടം പറയേണ്ടിവന്നിരുന്നു. ധനകമ്മി മൊത്തം ചെലവിന്റെ 37 ശതമാനത്തില്‍ അധികമായിരുന്നു അന്ന്. പോലീസ് വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കാനോ പോസ്റ്റല്‍ കവര്‍ വാങ്ങാനോ പണം  ഇല്ലാത്ത അവസ്ഥയിലായി. വരവ് കുറവും നിത്യചെലവുകള്‍ക്ക് തുടര്‍ച്ചയായ കടമെടുപ്പുമാണ് സര്‍ക്കാരിനെ അന്ന് പ്രതിസന്ധിയിലാക്കിയത്.  അതേ അവസ്ഥയാണ് ഇപ്പോള്‍. പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്കില്ലെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു കഴിഞ്ഞു. പോലീസിന് കഴിഞ്ഞ വര്‍ഷം നല്കിയ ഫണ്ട് മുഴുവനും തീര്‍ന്നു. ഇനി അധികം അനുവദിക്കണം. എന്നാല്‍  ഖജനാവ് കാലിയായതിനാല്‍ അധികം പണം നല്കാനും സാധിക്കുന്നില്ല.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷനും ശമ്പളവും നല്കാന്‍  മാത്രം  മാസം 2500 കോടി രൂപ വേണം. വിരമിക്കുന്നവരുടെ ആനുകൂല്യം കൂടി നല്‌കേണ്ടി വരുമ്പോള്‍  സാമ്പത്തികവര്‍ഷം ആരംഭം തന്നെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലാകും. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ കേന്ദ്രത്തെ  കുറ്റം പറയുന്ന സംസ്ഥാന സര്‍ക്കാരിന് ഇത്തവണ അതിനും സാധിക്കില്ല. കേന്ദ്രവിഹിതത്തില്‍ മുടക്കം വന്നിട്ടില്ല. കൂടാതെ കടം എടുക്കാനുള്ള പരിധി ഉയര്‍ത്തുകയും ചെയ്തു.

2021 ല്‍  ശമ്പളവും പെന്‍ഷനുംനല്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്ന് 2016 ല്‍ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍  ധവളപത്രത്തില്‍ പറഞ്ഞിരുന്നു. ഇത്രയും പ്രതിസന്ധിയുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടെത്തിയിട്ടും എന്തുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാധിച്ചില്ല എന്ന ചോദ്യവും ഉയരുന്നു. സര്‍ക്കാരിന് നടപ്പിലാക്കാന്‍ പറ്റാത്ത പദ്ധതികള്‍ ചുമലിലേറ്റുന്നതാണ് ധനസ്ഥിതി തകരാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags: കേരള സര്‍ക്കാര്‍crisisfinancial crisisകെ.എന്‍. ബാലഗോപാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

Kerala

ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനമില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.