Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീതി ആയോഗിന്റെ അടല്‍ ടിങ്കറിങ് ലാബ്: ‘അടല്‍’ ഒഴിവാക്കി സ്വന്തമെന്ന് വരുത്താന്‍ പിണറായി സര്‍ക്കാര്‍ നീക്കം

കുട്ടികള്‍ ചിന്തിക്കുക മാത്രമല്ല ചിന്തയില്‍ വിരിയുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ അടല്‍ എന്ന പേര് ഒഴിവാക്കി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഫണ്ട് വാങ്ങി ടിങ്കറിങ് ലാബ് എന്ന് മാത്രമാക്കി പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 06:44 pm IST
in Kerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗിന്റെ കീഴില്‍ നടപ്പിലാക്കുന്ന അടല്‍ ടിങ്കറിങ് ലാബ് പദ്ധതിയും പേര് മാറ്റി സംസ്ഥാന സര്‍ക്കാര്‍ മേനി പറയുന്നു. ശാസ്ത്ര സാങ്കേതിക ലോകത്തേക്ക് വിദ്യാര്‍ഥികളുടെ സംഭാവന ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് പതിനായിരം വിദ്യാലയങ്ങളിലാണ് അടല്‍ ടിങ്കറിങ് ലാബ് പദ്ധതി ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് മുതല്‍ നടപ്പിലാക്കി വരുന്നത്.

കുട്ടികള്‍ ചിന്തിക്കുക മാത്രമല്ല ചിന്തയില്‍ വിരിയുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ അടല്‍ എന്ന പേര് ഒഴിവാക്കി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഫണ്ട് വാങ്ങി  ടിങ്കറിങ് ലാബ് എന്ന് മാത്രമാക്കി പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ സ്വയം പര്യാപ്തമായ ഭാരതമെന്ന വാജ്‌പേയിയുടെ സ്വപ്‌നം വളര്‍ന്നുവരുന്ന വിദ്യാര്‍ഥികളിലൂടെ സാക്ഷാത്കരിക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ പേരില്‍ മോദിസര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയത്. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, ഗണിതം എന്നീ വിഷയങ്ങള്‍ കൂടുതല്‍ പഠിക്കാനും ആധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യയും പരിചയപ്പെടാനും കുട്ടികളെ പദ്ധതി സഹായിക്കും. കെട്ടിട സൗകര്യം നല്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലാണ് കേന്ദ്ര സര്‍ക്കാര്‍ അടല്‍ ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കുക. മുപ്പത് ലക്ഷം രൂപവരെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കും.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടു കാരണം  സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക്  അടല്‍ ടിങ്കറിങ് ലാബ് കൈയെത്താ ദൂരത്താണ്.  ആദ്യഘട്ടത്തില്‍ രാജ്യത്താകമാനമായി 257 വിദ്യാലയങ്ങളില്‍ ലാബുകള്‍ അനുവദിച്ചതില്‍ സംസ്ഥാനത്തിന് ലഭ്യമായത് 17 സ്‌കൂളുകളിലാണ്. ഇതില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളിനാണ് പദ്ധതി ലഭിച്ചത്. നിതി ആയോഗ് നിര്‍ദ്ദേശിക്കുന്ന നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇല്ല.

കൂടാതെ അടല്‍ബിഹാരി വാജ്‌പേയിയുടെ പേരിലായതിനാല്‍ സൗകര്യങ്ങള്‍ ഒരുക്കി നല്കാമെന്ന നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ട് വച്ചില്ല. സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളും അണ്‍ എയ്ഡഡ്, എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍Atal Thinking Lab
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.